Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലക്ഷ്യപൂര്‍ത്തീകരണത്തിന് ആധുനികതയെയും ഡോക്ടര്‍ജി മാര്‍ഗമാക്കി: മന്‍മോഹന്‍ വൈദ്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2024, 01:11 am IST
inIndia
'മാന്‍ ഓഫ് ദ മിലേനിയ ഡോ. ഹെഗ്ഡെവാര്‍' എന്ന പുസ്തകം പ്രകാശനം ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം ഡോ. മന്‍മോഹന്‍ വൈദ്യ നിര്‍വഹിക്കുന്നു

'മാന്‍ ഓഫ് ദ മിലേനിയ ഡോ. ഹെഗ്ഡെവാര്‍' എന്ന പുസ്തകം പ്രകാശനം ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം ഡോ. മന്‍മോഹന്‍ വൈദ്യ നിര്‍വഹിക്കുന്നു

ഹൈദരാബാദ്: ലക്ഷ്യപൂര്‍ത്തീകരണത്തിന് ഡോ. ഹെഡ്‌ഗേവാര്‍ ആധുനികതയെയും മാര്‍ഗമായി സ്വീകരിച്ചുവെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം ഡോ. മന്‍മോഹന്‍ വൈദ്യ. ഗണവേഷവും ഘോഷുമടക്കമുള്ള നവീന രീതികള്‍ ഡോക്ടര്‍ജി സ്വീകരിച്ചത് സമാജത്തിന്റെ സംഘടിതവും സുധീരവുമായ മുന്നേറ്റത്തെ മുന്നില്‍ക്കണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഗണവേഷം ഹിന്ദുസമൂഹത്തിന് പരിചിതമായ ഒന്നല്ലായിരുന്നുവെങ്കിലും സമത്വത്തിനും ഐക്യത്തിനും അത് ആവശ്യമാണെന്ന് ഡോക്ടര്‍ജി കരുതി. പഥസഞ്ചലനവും നമുക്ക് പുതിയ ശീലമാണ്. രാജാക്കന്മാരുടെ സൈന്യം പോലും പരേഡ് നടത്തിയിട്ടില്ല. എന്നാല്‍ സമൂഹത്തില്‍ അച്ചടക്കം കൊണ്ടുവരാന്‍ ഇത് ആവശ്യമാണെന്ന് ഡോക്ടര്‍ജി കരുതി. സംഘം സമത എന്ന പേരില്‍ ഇത് പരിശീലിക്കുന്നത് ഇതിന്റെ ഭാഗമാണ്. ബാന്‍ഡുമായി പരേഡ് ചെയ്യുന്നതും ഹിന്ദുസമൂഹത്തില്‍ ഉണ്ടായിരുന്നില്ല. ധീരതയുടെ ബോധം സമാജത്തില്‍ സൃഷ്ടിക്കാനാണ് ഡോക്ടര്‍ജി ഘോഷ് അവതരിപ്പിച്ചത്. ആധുനികതയോട് പുറംതിരിഞ്ഞല്ല, അതിനെ സ്വീകരിച്ചുകൊണ്ടാണ് ഡോക്ടര്‍ജി സംഘത്തിന്റെ ഘടനയ്‌ക്ക് പൂര്‍ത്തീകരണം നല്കിയത്, മന്‍മോഹന്‍ വൈദ്യ പറഞ്ഞു. കുക്കട്ട് പള്ളിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ‘മാന്‍ ഓഫ് ദ മിലേനിയ ഡോ. ഹെഗ്ഡെവാര്‍’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

രണ്ടാം ലോകമഹായുദ്ധം 1945ല്‍ അവസാനിക്കുമ്പോള്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഇംഗ്ലണ്ട്, ജര്‍മനി, ജപ്പാന്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ അവര്‍ക്കുണ്ടായിരുന്ന ഏറ്റവും കുറഞ്ഞ വിഭവങ്ങള്‍ ഉപയോഗിച്ചാണ് പുനര്‍നിര്‍മാണ പ്രക്രിയ ആരംഭിച്ചത്.

ആയിരത്താണ്ടുകളുടെ അടിമത്തം പേറേണ്ടി വന്നിട്ടും 1947ല്‍ സ്വാതന്ത്ര്യം നേടുമ്പോള്‍ ഭാരതത്തിന് ഇത്രത്തോളം തകര്‍ച്ച ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ 70 വര്‍ഷത്തിനുള്ളില്‍ ഈ രാജ്യങ്ങള്‍ വികസിച്ചതുപോലെ മുന്നേറാന്‍ ഭാരതത്തിനായില്ല. ഇംഗ്ലണ്ടും ജര്‍മനിയും ഇസ്രായേലും ജപ്പാനും മുന്നേറിയത് അവരരവരുടെ തനിമയെ മനസിലാക്കി, സ്വന്തം വേരുകളിലൂന്നി പ്രവര്‍ത്തിച്ചതുകൊണ്ടാണ്, മന്‍മോഹന്‍ വൈദ്യ ചൂണ്ടിക്കാട്ടി.

എന്നാല്‍ ഭാരതം സ്വാതന്ത്ര്യലബ്ധിക്കു ശേഷം വിദ്യാഭ്യാസ, പ്രതിരോധ, സാമ്പത്തിക മേഖലകളിലെ വേരുകള്‍ പിന്തുടരുന്നതില്‍ പരാജയപ്പെടുകയും പകരം പാശ്ചാത്യ രാജ്യങ്ങളെ പിന്തുടരുകയും ചെയ്തതാണ് നമ്മുടെ പുരോഗതി വൈകിയതിന് കാരണം. ആയിരക്കണക്കിന് വര്‍ഷത്തെ പാരമ്പര്യമുള്ള ഭാരതം നൂറോ ഇരുനൂറോ വര്‍ഷം മുമ്പ് മാത്രം പിറന്ന രാജ്യങ്ങളെ ആശ്രയിക്കുകയായിരുന്നു പലതിനും, അദ്ദേഹം പറഞ്ഞു.

ഹിന്ദു സമാജത്തെ മുഴുവന്‍ ഒരുമിപ്പിക്കുന്ന പ്രവര്‍ത്തനമാണ് സംഘം ചെയ്യുന്നത്. ഏറ്റവും പുരാതനമായ സമൂഹമാണ് ഹിന്ദു. ഏറ്റവും പുരാതനമായതിനെയും ഗുരു പ്രതിനിധീകരിക്കണമെന്നുള്ളതുകൊണ്ടാണ് ഭഗവധ്വജത്തെ ഡോക്ടര്‍ജി ആ സ്ഥാനത്ത് സ്വീകരിച്ചതെന്ന് മന്‍മോഹന്‍ വൈദ്യ പറഞ്ഞു. സമാജത്തെ മുഴുവന്‍ ഒന്നിപ്പിക്കുന്ന പ്രതീകമാണ് ഭഗവധ്വജം. സംഘം സമാജത്തിന്റെ സംഘടനയാണ് എന്ന ഭാവാത്മക സമീപനമാണ് ഇതിന് പിന്നില്‍. ഡോക്ടര്‍ജി എത്രമാത്രം ദീര്‍ഘദര്‍ശിയാണെന്ന് തെളിയിക്കുന്നതാണെന്ന് ഇതെല്ലാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സമാചാര്‍ ഭാരതി അധ്യക്ഷന്‍ പ്രൊഫ. ഗോപാല്‍ റെഡ്ഡി അധ്യക്ഷത വഹിച്ചു. അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ മുഖ്യാതിഥിയായിരുന്നു.

Tags: RSSDr.HedgewarDr. Manmohan Vaidyamodernity
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

India

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

India

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

India

മംദാനിയുടെ നിലപാട് ഹിന്ദു വിരുദ്ധം ; ആർ‌എസ്‌എസിനെ മനസ്സിലാക്കാൻ മംദാനി ഇനിയും പതിനായിരം ജന്മങ്ങൾ എടുക്കേണ്ടി വരും

World

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.