Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അടല്‍ സേതു, നീറ്റ് പരീക്ഷ…മോദി സര്‍ക്കാരിന്റെ അഭിമാനസംവിധാനങ്ങള്‍ കളങ്കപ്പെടുത്താന്‍ ആസൂത്രിത നീക്കമോ? പിന്നില്‍ അന്താരാഷ്‌ട്രശക്തികളോ?

രാജ്യത്ത് മോദി സര്‍ക്കാരിന്റെ അഭിമാനപദ്ധതികളും സംവിധാനങ്ങളും കളങ്കപ്പെടുത്താന്‍ ആസൂത്രിതനീക്കം നടക്കുന്നതായി സംശയം. ഇതുവഴി മോദി സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്ത് കഴിവുകെട്ട സര്‍ക്കാരായി ചിത്രീകരിക്കാനാണ് ശ്രമം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2024, 11:42 pm IST
in India

രാജ്യത്ത് മോദി സര്‍ക്കാരിന്റെ അഭിമാനപദ്ധതികളും സംവിധാനങ്ങളും കളങ്കപ്പെടുത്താന്‍ ആസൂത്രിതനീക്കം നടക്കുന്നതായി സംശയം. ഇതുവഴി മോദി സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്ത് കഴിവുകെട്ട സര്‍ക്കാരായി ചിത്രീകരിക്കാനാണ് ശ്രമം.

ഈയിടെ നീറ്റ് പരീക്ഷയ്‌ക്കും അടല്‍ സേതു എന്ന അഭിമാനപദ്ധതിയ്‌ക്കെതിരെയും നടക്കുന്ന ആസൂത്രിത പ്രചാരണങ്ങള്‍ സംശയം ബലപ്പെടുത്തുന്നു. ഇന്ത്യയിലെ പല കമ്പനികളിലും മറ്റും നടക്കുന്ന തീപ്പിടിത്തങ്ങള്‍, ട്രെയിനപകടങ്ങള്‍, റോഡുകളും പാലങ്ങളും തകരുന്ന സംഭവങ്ങള്‍ എന്നിവ ആസൂത്രിത അട്ടിമറി നീക്കങ്ങളാണോ എന്നാണ് സംശയിക്കപ്പെടുന്നത്. പക്ഷെ ഇത് സാധാരണ അട്ടമറി നീക്കമല്ല. ഒരു തെളിവും പുറത്തുവരാത്തവിധം അതീവ ഗൂഢമായാണ് അട്ടിമറികള്‍ ആസൂത്രണം ചെയ്യപ്പെടുന്നത്.

നീറ്റ് പരീക്ഷയെ അട്ടിമറിച്ച് ആ പരീക്ഷ കാര്യക്ഷമമല്ലെന്ന് വരുത്തി തീര്‍ക്കാനും ആ പരീക്ഷ നടത്തുന്ന എന്‍ടിഎ കഴിവുകെട്ടവരാണ് കൈകാര്യം ചെയ്യുന്നത് എന്നും വരുത്തിതീര്‍ക്കുന്ന വന്‍പ്രചാരവേലയാണ് നടക്കുന്നത്. ഇതുവഴി നീറ്റ് എന്ന കേന്ദ്രീകൃത പരീക്ഷസംവിധാനം വേണ്ടെന്നും സംസ്ഥാനതലത്തില്‍ പരീക്ഷകള്‍ മതിയെന്ന ആവശ്യവും പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങള്‍ ആവശ്യമുയര്‍ത്തുന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കുകയാണ്.

ഇന്ത്യയില്‍ ഈയിടെ ചില ഓഫീസ് കെട്ടിടങ്ങളിലും മറ്റും അടിക്കടി നടക്കുന്ന തീപ്പിടിത്തങ്ങള്‍ക്ക് പിന്നിലും അട്ടിമറി ശ്രമമാണോ എന്ന് സംശയിക്കുന്നുണ്ട്. കെട്ടിടങ്ങളില്‍ നടക്കുന്ന ഈ തീപ്പിടിത്തങ്ങളില്‍ നല്ല നാശനഷ്ടങ്ങളും ആളപായങ്ങളും ഉണ്ടാകുന്നുണ്ട്. ഇത് വലിയൊരു തീപ്പിടിത്തം നടത്തുന്നതിന് മുന്നോടിയായുള്ള അട്ടിമറികളാണോ എന്നും സംശയിക്കുന്നു.

അതുപോലെ ട്രെയിനപകടങ്ങളിലും ചില അട്ടമറിനീക്കങ്ങള്‍ സംശയിക്കുന്നുണ്ട്. കവച് പോലുള്ള ആധുനിക സുരക്ഷാസംവിധാനങ്ങളാണ് റെയില്‍വേയ്‌ക്കുള്ളത്. ഇതിനെല്ലാം പിന്നില്‍ ചിലരുടെ അതീവ ഗൂഢമായ ആസൂത്രണശ്രമങ്ങളാണെന്ന് കരുതുന്നു. അവര്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ കൊണ്ടല്ല, മാസങ്ങളെടുത്ത് നടത്തുന്ന ഗൂഢനീക്കങ്ങളാണ് അട്ടിമറികളിലേക്ക് നയിക്കുന്നതെന്ന് കരുതുന്നു.

അടല്‍ സേതു എന്ന് മോദി സര്‍ക്കാരിന്റെ അഭിമാനപദ്ധതിയായിരുന്നു. ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഈ പദ്ധതിയെ വന്‍വിജയകരമായ അടിസ്ഥാനസൗകര്യവികസനപദ്ധതിയായി മോദി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. അടല്‍ സേതുവിന്റെ അപ്രോച് റോഡ് നെടുകെ പിളര്‍ന്നതായുള്ള ചിത്രം കാണിച്ച് അടല്‍ സേതു തകര്‍ന്നു എന്ന നിലയിലാണ് പ്രചാരവേലകള്‍ നടക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളും ചില എന്‍ജിഒകളും വാര്‍ത്താചാനലുകളിലും സമൂഹമാധ്യമങ്ങളിലും ഇത്തരമൊരു പ്രചാരണമാണ് സംഘടിപ്പിക്കുന്നത്. ഇതും മോദി സര്‍ക്കാര്‍ പരാജയമാണ് എന്ന തോന്നലുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

ഓരോ പ്രശ്നങ്ങളും ഉണ്ടാകുമ്പോള്‍ അതിനോട് പ്രതിപക്ഷ രാഷ്‌ട്രീയ നേതാക്കള്‍ അമിതാവേശത്തോടെ നടത്തുന്ന പ്രതികരണങ്ങളാണ് പിന്നില്‍ ആസൂത്രിത അട്ടിമറിയാണോ എന്ന് സംശയിക്കുന്നതിന് ഒരു കാരണം. എന്തായാലും രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇക്കാര്യത്തില്‍ ജാഗരൂകരാണ്.

Tags: modibjpLatest infoNEETINdie allianceAtal Setuneet exam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും
India

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

India

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

Kerala

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

India

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍
Kerala

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.