Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അടല്‍ സേതു, നീറ്റ് പരീക്ഷ…മോദി സര്‍ക്കാരിന്റെ അഭിമാനസംവിധാനങ്ങള്‍ കളങ്കപ്പെടുത്താന്‍ ആസൂത്രിത നീക്കമോ? പിന്നില്‍ അന്താരാഷ്‌ട്രശക്തികളോ?

രാജ്യത്ത് മോദി സര്‍ക്കാരിന്റെ അഭിമാനപദ്ധതികളും സംവിധാനങ്ങളും കളങ്കപ്പെടുത്താന്‍ ആസൂത്രിതനീക്കം നടക്കുന്നതായി സംശയം. ഇതുവഴി മോദി സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്ത് കഴിവുകെട്ട സര്‍ക്കാരായി ചിത്രീകരിക്കാനാണ് ശ്രമം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2024, 11:42 pm IST
in India

രാജ്യത്ത് മോദി സര്‍ക്കാരിന്റെ അഭിമാനപദ്ധതികളും സംവിധാനങ്ങളും കളങ്കപ്പെടുത്താന്‍ ആസൂത്രിതനീക്കം നടക്കുന്നതായി സംശയം. ഇതുവഴി മോദി സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്ത് കഴിവുകെട്ട സര്‍ക്കാരായി ചിത്രീകരിക്കാനാണ് ശ്രമം.

ഈയിടെ നീറ്റ് പരീക്ഷയ്‌ക്കും അടല്‍ സേതു എന്ന അഭിമാനപദ്ധതിയ്‌ക്കെതിരെയും നടക്കുന്ന ആസൂത്രിത പ്രചാരണങ്ങള്‍ സംശയം ബലപ്പെടുത്തുന്നു. ഇന്ത്യയിലെ പല കമ്പനികളിലും മറ്റും നടക്കുന്ന തീപ്പിടിത്തങ്ങള്‍, ട്രെയിനപകടങ്ങള്‍, റോഡുകളും പാലങ്ങളും തകരുന്ന സംഭവങ്ങള്‍ എന്നിവ ആസൂത്രിത അട്ടിമറി നീക്കങ്ങളാണോ എന്നാണ് സംശയിക്കപ്പെടുന്നത്. പക്ഷെ ഇത് സാധാരണ അട്ടമറി നീക്കമല്ല. ഒരു തെളിവും പുറത്തുവരാത്തവിധം അതീവ ഗൂഢമായാണ് അട്ടിമറികള്‍ ആസൂത്രണം ചെയ്യപ്പെടുന്നത്.

നീറ്റ് പരീക്ഷയെ അട്ടിമറിച്ച് ആ പരീക്ഷ കാര്യക്ഷമമല്ലെന്ന് വരുത്തി തീര്‍ക്കാനും ആ പരീക്ഷ നടത്തുന്ന എന്‍ടിഎ കഴിവുകെട്ടവരാണ് കൈകാര്യം ചെയ്യുന്നത് എന്നും വരുത്തിതീര്‍ക്കുന്ന വന്‍പ്രചാരവേലയാണ് നടക്കുന്നത്. ഇതുവഴി നീറ്റ് എന്ന കേന്ദ്രീകൃത പരീക്ഷസംവിധാനം വേണ്ടെന്നും സംസ്ഥാനതലത്തില്‍ പരീക്ഷകള്‍ മതിയെന്ന ആവശ്യവും പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങള്‍ ആവശ്യമുയര്‍ത്തുന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കുകയാണ്.

ഇന്ത്യയില്‍ ഈയിടെ ചില ഓഫീസ് കെട്ടിടങ്ങളിലും മറ്റും അടിക്കടി നടക്കുന്ന തീപ്പിടിത്തങ്ങള്‍ക്ക് പിന്നിലും അട്ടിമറി ശ്രമമാണോ എന്ന് സംശയിക്കുന്നുണ്ട്. കെട്ടിടങ്ങളില്‍ നടക്കുന്ന ഈ തീപ്പിടിത്തങ്ങളില്‍ നല്ല നാശനഷ്ടങ്ങളും ആളപായങ്ങളും ഉണ്ടാകുന്നുണ്ട്. ഇത് വലിയൊരു തീപ്പിടിത്തം നടത്തുന്നതിന് മുന്നോടിയായുള്ള അട്ടിമറികളാണോ എന്നും സംശയിക്കുന്നു.

അതുപോലെ ട്രെയിനപകടങ്ങളിലും ചില അട്ടമറിനീക്കങ്ങള്‍ സംശയിക്കുന്നുണ്ട്. കവച് പോലുള്ള ആധുനിക സുരക്ഷാസംവിധാനങ്ങളാണ് റെയില്‍വേയ്‌ക്കുള്ളത്. ഇതിനെല്ലാം പിന്നില്‍ ചിലരുടെ അതീവ ഗൂഢമായ ആസൂത്രണശ്രമങ്ങളാണെന്ന് കരുതുന്നു. അവര്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ കൊണ്ടല്ല, മാസങ്ങളെടുത്ത് നടത്തുന്ന ഗൂഢനീക്കങ്ങളാണ് അട്ടിമറികളിലേക്ക് നയിക്കുന്നതെന്ന് കരുതുന്നു.

അടല്‍ സേതു എന്ന് മോദി സര്‍ക്കാരിന്റെ അഭിമാനപദ്ധതിയായിരുന്നു. ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഈ പദ്ധതിയെ വന്‍വിജയകരമായ അടിസ്ഥാനസൗകര്യവികസനപദ്ധതിയായി മോദി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. അടല്‍ സേതുവിന്റെ അപ്രോച് റോഡ് നെടുകെ പിളര്‍ന്നതായുള്ള ചിത്രം കാണിച്ച് അടല്‍ സേതു തകര്‍ന്നു എന്ന നിലയിലാണ് പ്രചാരവേലകള്‍ നടക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളും ചില എന്‍ജിഒകളും വാര്‍ത്താചാനലുകളിലും സമൂഹമാധ്യമങ്ങളിലും ഇത്തരമൊരു പ്രചാരണമാണ് സംഘടിപ്പിക്കുന്നത്. ഇതും മോദി സര്‍ക്കാര്‍ പരാജയമാണ് എന്ന തോന്നലുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

ഓരോ പ്രശ്നങ്ങളും ഉണ്ടാകുമ്പോള്‍ അതിനോട് പ്രതിപക്ഷ രാഷ്‌ട്രീയ നേതാക്കള്‍ അമിതാവേശത്തോടെ നടത്തുന്ന പ്രതികരണങ്ങളാണ് പിന്നില്‍ ആസൂത്രിത അട്ടിമറിയാണോ എന്ന് സംശയിക്കുന്നതിന് ഒരു കാരണം. എന്തായാലും രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇക്കാര്യത്തില്‍ ജാഗരൂകരാണ്.

Tags: modibjpLatest infoNEETINdie allianceAtal Setuneet exam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

India

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

Thiruvananthapuram

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.