Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്ഥാന് റോസാപ്പൂക്കൾ അയക്കുന്നതിന്റെ തിരക്കിലാണ് പ്രതിപക്ഷം ; ഇവർ രാജ്യത്തിന് അപമാനം, കാശ്മീരിൽ ഭീകരവാദം തിരിച്ചുവരണമെന്ന് അവർ ആഗ്രഹിക്കുന്നു 

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് സ്വന്തമായി ഒരു തീരുമാനവും എടുക്കാൻ കഴിയില്ലെന്നും ഉത്തരവിടാൻ ദൽഹിയിലെ തിഹാർ ജയിലിൽ പോകേണ്ടി വന്നെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2024, 08:23 am IST
inIndia
വെള്ളിയാഴ്ച ഗുരുദാസ്പൂരിൽ നടന്ന ഒരു പൊതുയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു

വെള്ളിയാഴ്ച ഗുരുദാസ്പൂരിൽ നടന്ന ഒരു പൊതുയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു

വെള്ളിയാഴ്ച ഗുരുദാസ്പൂരിൽ നടന്ന ഒരു പൊതുയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു

ജമ്മു : കശ്മീർ താഴ്‌വരയിൽ തീവ്രവാദവും വിഘടനവാദവും തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്ന ഇൻഡി ബ്ലോക്ക് പാർട്ടികൾ രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് വലിയ ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. ജമ്മു മേഖലയിലെ കത്വ ജില്ലയോട് അതിർത്തി പങ്കിടുന്ന പഞ്ചാബിലെ ഗുരുദാസ്പൂരിൽ നടന്ന വൻ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം പ്രതിപക്ഷത്തിനെതിരെ പ്രതികരിച്ചത്.

ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചാണ് അവർ സംസാരിക്കുന്നത്. പ്രതിപക്ഷം പാകിസ്ഥാനിലേക്ക് സൗഹൃദത്തിന്റെയും റോസാപ്പൂവിന്റെയും സന്ദേശങ്ങൾ അയക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

“ ഇൻഡി ബ്ലോക്ക് നേതാക്കൾ ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. കശ്മീർ വീണ്ടും വിഘടനവാദികൾക്ക് കൈമാറാൻ അവർ ആഗ്രഹിക്കുന്നു. കാശ്മീരിൽ ഭീകരവാദം തിരികെ കൊണ്ടുവരണമെന്ന് അവർ ആഗ്രഹിക്കുന്നു. അവർ രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് വലിയ അപകടമാണ് ഉണ്ടാക്കുന്നത്,” – മോദി പറഞ്ഞു.

പാകിസ്ഥാൻ ബോംബ് സ്‌ഫോടനങ്ങൾ നടത്തുമ്പോൾ ഇൻഡി സഖ്യകക്ഷി നേതാക്കൾ പാക്കിസ്ഥാനിലേക്ക് സൗഹൃദത്തിന്റെയും റോസാപ്പൂവിന്റെയും സന്ദേശങ്ങൾ വീണ്ടും അയക്കുമെന്നും അദ്ദേഹം പറഞ്ഞു.

“രാജ്യത്ത് ഭീകരാക്രമണങ്ങൾ ഉണ്ടാകും, പക്ഷേ നമ്മൾ സംസാരിക്കണമെന്ന് കോൺഗ്രസ് പറയും. ഇതിനുള്ള അന്തരീക്ഷം കോൺഗ്രസ് സൃഷ്ടിച്ചു തുടങ്ങിയിട്ടുണ്ട്. അവരുടെ നേതാക്കൾ പറയുന്നത് പാകിസ്ഥാനിൽ ആറ്റംബോംബ് ഉണ്ടെന്നാണ്. പാക്കിസ്ഥാനെ പേടിച്ച് ജീവിക്കേണ്ടി വരുമെന്ന് അവരുടെ ആളുകൾ പറയുന്നു. ഈ ഇൻഡി സഖ്യകക്ഷികൾ പാക്കിസ്ഥാന്റെ ഭാഷയാണ് സംസാരിക്കുന്നത്,”- പ്രധാനമന്ത്രി പറഞ്ഞു.

കോൺഗ്രസിന്റെ ആൾക്കാർ വിദേശത്തേക്ക് പോകുമ്പോൾ രാജ്യത്തിന്റെ പ്രതിച്ഛായ നശിപ്പിക്കുമെന്ന് പറഞ്ഞു. കോൺഗ്രസിന് ഇന്ത്യയിൽ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഒരു രാഷ്‌ട്രമല്ലെന്ന് അവർ പറയുന്നു. അതിനാൽ, അവർ രാജ്യത്തിന്റെ സ്വത്വം മാറ്റാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദൽഹി-കത്ര എക്‌സ്‌പ്രസ് വേ മുതൽ അമൃത്‌സർ-പത്താൻകോട്ട് ദേശീയ പാതയുടെ നിർമ്മാണത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. കൂടാതെ റെയിൽവേ സൗകര്യങ്ങളും ഗുരുദാസ്പൂരിന്റെയും പഞ്ചാബിന്റെയും പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയുള്ള തന്റെ പ്രതിബദ്ധത പ്രകടിപ്പിച്ചു.

പഞ്ചാബിലെ ഇൻഡി സഖ്യത്തിന്റെ ദുർഭരണത്തെയും മോദി ഉയർത്തിക്കാട്ടി. ഇൻഡി സഖ്യത്തിന്റെ യഥാർത്ഥ മുഖം പഞ്ചാബിനേക്കാൾ നന്നായി ആർക്കറിയാം. പഞ്ചാബിലാണ് ഏറ്റവും കൂടുതൽ മുറിവേറ്റത്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള വിഭജനത്തിന്റെ മുറിവ്, സ്വാർത്ഥത മൂലമുള്ള ദീർഘകാല അസ്ഥിരത, പഞ്ചാബിൽ നീണ്ട അശാന്തി, പഞ്ചാബിന്റെ സാഹോദര്യത്തിന് നേരെയുള്ള ആക്രമണം, നമ്മുടെ വിശ്വാസത്തിന് അപമാനം, പഞ്ചാബിൽ കോൺഗ്രസ് കാട്ടികൂട്ടിയത് ഒരു പാടാണ്.

ഇവിടെ അവർ വിഘടനവാദത്തിന് ആക്കം കൂട്ടി. തുടർന്ന് അവർ ദൽഹിയിൽ സിഖുകാരെ കൂട്ടക്കൊല നടത്തി. കോൺഗ്രസ് കേന്ദ്രസർക്കാരിൽ ഉണ്ടായിരുന്നിടത്തോളം അവർ കലാപകാരികളെ രക്ഷിച്ചു. സിഖ് കലാപത്തിന്റെ ഫയലുകൾ തുറന്നത് മോദിയാണ്. കുറ്റവാളികളെ ശിക്ഷിച്ചത് മോദിയാണ്. എന്നാൽ ഇന്നും കോൺഗ്രസും സഖ്യകക്ഷിയും ഇതിൽ വിഷമത്തിലാണ്. അതുകൊണ്ടാണ് ഇവർ രാവും പകലും മോദിയെ അധിക്ഷേപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് സ്വന്തമായി ഒരു തീരുമാനവും എടുക്കാൻ കഴിയില്ലെന്നും ഉത്തരവിടാൻ ദൽഹിയിലെ തിഹാർ ജയിലിൽ പോകേണ്ടി വന്നെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു.

“ദൽഹി കേ ദർബാരി’ പഞ്ചാബിൽ പ്രവർത്തിക്കുന്നു. പഞ്ചാബ് മുഖ്യമന്ത്രിക്ക് സ്വന്തമായി ഒരു തീരുമാനവും എടുക്കാനാകില്ല. അദ്ദേഹത്തിന്റെ ‘മാലിക്’ ജയിലിൽ പോയി, പഞ്ചാബ് സർക്കാർ അടച്ചുപൂട്ടാൻ തുടങ്ങി,”- എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ദൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി മേധാവിയുമായ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റുചെയ്ത് തടവിലാക്കിയതിനെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു.

Tags: Jammu and KashmirIndia blockModiyude Guaranteebjpcongress
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഒരു ഒളിച്ചോട്ടക്കാരനാണ് , പ്രതിപക്ഷം ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് രാജ്യം കാണുന്നുണ്ടെന്നും കങ്കണ റണാവത്ത്

Kerala

പ്രിയദര്‍ശിനി ബസില്‍ മുഖം മറയ്‌ക്കുന്ന നിക്കാബും ബുര്‍ഖയും നിരോധിക്കുന്നതാണ് നല്ലത്: എ.പി. അഹമ്മദ് മാഷ്

India

രാഹുൽ കൊള്ളയടിച്ച ഒരു രാജകുമാരനാണ്, ഓരോ ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി തരും , സഭയിൽ നിന്ന് ഓടിപ്പോകരുത് : പരിഹസിച്ച് സുധാൻഷു ത്രിവേദി

India

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

India

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

പുതിയ വാര്‍ത്തകള്‍

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.