Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പേര് മാറ്റി; രാജാജി നഗറില്‍ ജീവിതം മാറുന്നില്ല, മാലിന്യം നിറഞ്ഞ ഇടവഴികള്‍, വീടുകള്‍ പലതും നിലംപൊത്താറായ നിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2024, 04:00 pm IST
inThiruvananthapuram

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും ജനസാന്ദ്രതയുള്ള, 12.6 ഏക്കറില്‍ പരന്നുകിടക്കുന്ന രാജാജിനഗറിന് ചെങ്കല്‍ചൂളയെന്ന പഴയ പേരു മാറിയെങ്കിലും ഇവിടുത്തുകാരുടെ ജീവിതത്തില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. നാലര പതിറ്റാണ്ടായ വീടുകള്‍ പലതും നിലംപൊത്താറായ നിലയില്‍. കോണ്‍ക്രീറ്റ് ഇളകിവീണ് കമ്പികള്‍ പുറത്തുവന്നു. മൊത്തത്തില്‍ നിലംപൊത്തുമോയെന്ന ആശങ്കയിലാണ് രാജാജിനഗറിലെ താമസക്കാര്‍.

നഗരഹൃദയത്തിലാണെങ്കിലും അടിസ്ഥാനസൗകര്യ വികസനത്തില്‍ അര നൂറ്റാണ്ട് പിന്നിലാണ്. തലസ്ഥാനത്തെ മുഴുവന്‍ മാലിന്യവും വഹിച്ചുകൊണ്ട് ആമയിഴഞ്ചാന്‍ തോട് രാജാജിനഗറിന്റെ മധ്യത്തിലൂടെ ഒഴുകുന്നു. മാലിന്യം നിറഞ്ഞ ഇടവഴികള്‍, തകര്‍ച്ചയുടെ വക്കിലുള്ള വീടുകള്‍, കഷ്ടപ്പാടുകള്‍ മുഴുവന്‍ കട്ടപിടിച്ച് ദൈന്യതയാര്‍ന്ന ചുക്കിച്ചുളുങ്ങിയ മുഖങ്ങള്‍ ഇതെല്ലാമാണ് ഇവിടെ നമുക്ക് കാണാനാകുന്നത്.

രാജാജി നഗറില്‍ പുനരധിവാസം ലക്ഷ്യമിട്ട് 1977 ഒക്ടോബര്‍ 2 ന് സര്‍ക്കാര്‍ ആരംഭിച്ച ‘ചെങ്കല്‍ച്ചൂള ചേരി നിര്‍മ്മാര്‍ജന’ പദ്ധതിലൂടെ 12,000 രൂപ വീതം ചെലവില്‍ 700 ഫഌറ്റുകള്‍ ഹൗസിംഗ് ബോര്‍ഡ് വഴി നാല് ഘട്ടങ്ങളിലായി നിര്‍മ്മിച്ചുനല്‍കി. ഇവയെല്ലാം നിലംപൊത്താറായ നിലയിലാണ്. എഴുന്നൂറ് കുടുംബങ്ങളുണ്ടായിരുന്ന സ്ഥലത്ത് ഇന്ന് ആയിരത്തഞ്ഞുറോളം കുടുംബങ്ങളാണ് തിങ്ങിപ്പാര്‍ക്കുന്നത്.

രാജാജി നഗറില്‍ ഏതാണ്ടെല്ലാപേരും ഒരുകാലത്ത് സിപിഎമ്മിനുവേണ്ടി കൊടിപിടിച്ചവരാണ്. ഓരോ തെരഞ്ഞെടുപ്പിനും തൊട്ടുമുമ്പ് നേതാക്കള്‍ വാഗ്ദാനങ്ങളുമായെത്തും. അതുകഴിഞ്ഞാല്‍ തങ്ങളെ മറക്കും എന്നാണ് രാജാജി നഗര്‍ വാസികള്‍ പറയുന്നത്. വാഗ്ദാനങ്ങള്‍ ഓര്‍മിപ്പിച്ചതിന് നഗരസഭാ മേയര്‍ ആയിരിക്കവെ മന്ത്രി വി.ശിവന്‍കുട്ടി കോളനിവാസികളെ സ്റ്റേജില്‍ നിന്നുകൊണ്ട് ഭീഷണിപ്പെടുത്തിയ കാര്യവും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 61.42 കോടി രൂപ വകയിരുത്തിയ നവീകരണ പദ്ധതി അധികം താമസിയാതെ ഉപേക്ഷിച്ചു. പകരം 160 ഫ്ലാറ്റുകള്‍ നിര്‍മ്മിച്ചുനല്‍കുമെന്ന് പറഞ്ഞിരുന്നു. ഇപ്പോഴത് കേവലം മുപ്പത് ഫ്ലാറ്റുകള്‍ മാത്രമായി ചുരുങ്ങി. അതും നടപ്പാകാത്ത വാഗ്ദാനമായി തുടരുന്നു. കക്കൂസില്ലാത്ത കുടുംബങ്ങള്‍ക്ക് കക്കൂസ് നിര്‍മിച്ചു നല്‍കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രിയും അന്നത്തെ മേയര്‍ വി.കെ പ്രശാന്തും വാക്കുനല്‍കിയെങ്കിലും നടപ്പാക്കിയില്ല. വി.എസ്.ശിവകുമാറിന്റെ എംപി ഫണ്ടില്‍നിന്നും 1998-99 ല്‍ പൊതുകക്കൂസ് നിര്‍മിച്ചു നല്‍കി. ഇന്ന് അവയെല്ലാം വൃത്തിഹീനവും ഉപയോഗശൂന്യവുമായി ചപ്പുചവറുകള്‍ നിറഞ്ഞ് കിടക്കുന്നു. ചേരിയില്‍ പകുതിയോളം ഭാഗത്ത് കുടിവെള്ളം മുടങ്ങുന്നത് നിത്യസംഭവമാണെന്നും ഇതിന് പരിഹാരമുണ്ടാക്കാന്‍ ഇതുവരെ നഗരസഭയ്‌ക്കായിട്ടില്ലെന്നും രാജാജിനഗര്‍ വാസികള്‍ പരാതിപ്പെടാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.

Tags: lifeWasteThiruvananthapuramChenkalchoolaRajaji Nagar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര
Kerala

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

Kerala

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

Kerala

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

Varadyam

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

Kerala

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

പുതിയ വാര്‍ത്തകള്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ബെംഗളൂരുവിൽ വന്‍ മയക്കുമരുന്നു വേട്ട; 55.80 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി, 39 പേർ അറസ്റ്റിൽ

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.