Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചൂലെടുത്താല്‍ സദാചാരം പഠിക്കുമോ എന്ന ടിവി അവതാരക ചോദിച്ചു; ചുട്ട മറുപടി നല്‍കി മഹിളാ മോര്‍ച്ച നേതാവ് നവ്യ ഹരിദാസ്

കോഴിക്കോട്ടെ കോന്നാട് കടപ്പുറത്തെ ഒരു സംഘം സ്ത്രീകള്‍ ചൂലെടുത്ത് അവിടെ വഴിവിട്ട ബന്ധങ്ങളിലേര്‍പ്പെട്ട വിദ്യാര്‍ത്ഥികളെ ഓടിച്ച സംഭവത്തോട് ശക്തമായി പ്രതികരിച്ച് മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി നവ്യ ഹരിദാസ്.

Janmabhumi Online by Janmabhumi Online
Feb 13, 2024, 10:25 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: കോഴിക്കോട്ടെ കോന്നാട് കടപ്പുറത്തെ ഒരു സംഘം സ്ത്രീകള്‍ ചൂലെടുത്ത് അവിടെ വഴിവിട്ട ബന്ധങ്ങളിലേര്‍പ്പെട്ട വിദ്യാര്‍ത്ഥികളെ ഓടിച്ച സംഭവത്തോട് ശക്തമായി പ്രതികരിച്ച് മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി നവ്യ ഹരിദാസ്.

“കോന്നാട് കടപ്പുറത്ത് ചൂലെടുത്ത് സ്ത്രീകള്‍ നടത്തിയ സമരത്തിനെതിരെ പ്രശ്നമുണ്ടാക്കാന്‍ ഡിവൈഎഫ് ഐ ഇറങ്ങുന്നതിന് മുന്‍പ് കോന്നാട് കടപ്പുറത്ത് ഇത്രയും കാലമുണ്ടായിരുന്ന സംഭവവികാസങ്ങള്‍ എന്തൊക്കെയായിരുന്നു എന്ന് ഒന്ന് പഠിക്കേണ്ടതായിരുന്നു. കോഴിക്കോട് നഗരത്തില്‍ 24 ഡാര്‍ക് സ്പോട്ടുണ്ട്. അത് പൊലീസ് രേഖപ്പെടുത്തിയിട്ടുള്ള ഡാര്‍ക് സ്പോട്ടുകളാണ്. അതില്‍ ഒന്നാണ് കോന്നാട് കടപ്പുറം. അവിടെ മയക്കമരുന്ന് കച്ചവടം നടക്കുന്നു എന്ന പരാതി, പരാമര്‍ശങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായിട്ടുണ്ട്.” – നവ്യ ഹരിദാസ് പറഞ്ഞു.

“നിങ്ങള്‍ വെള്ളയില്‍ പൊലീസ് സ്റ്റേഷനില്‍ ഒന്ന് ചെന്ന് അന്വേഷിക്കണം. അവിടെ ബിജെപിയുടെ നേതൃത്വത്തില്‍ കോന്നാട് കടപ്പുറത്തെ മയക്കമരുന്ന് കച്ചവടം സംബന്ധിച്ച് പരാതികള്‍ നല്കിയിട്ടുണ്ട്.വെള്ളയില്‍ പൊലീസ് സ്റ്റേഷന്റെ പരിധിയില്‍ ഒരു ജനമൈത്രി സംവിധാനമുണ്ട്. ആ ജനമൈത്രീവിഭാഗത്തിലും ബിജെപിയുടെ പരാതികള്‍ എത്തിയിട്ടുണ്ട്. ഈ കോന്നാട് കടപ്പുറത്തെ പ്രദേശവാസികളില്‍ നിന്നും ഒപ്പുശേഖരണം നടത്തി ഈ പരാതി രേഖാ മൂലം വെള്ളയില്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്. അങ്ങിനെ ഭാരതീയ ജനതാ പാര്‍ട്ടി ഈ സാമൂഹിക വിഷയത്തില്‍ എടുക്കേണ്ടതായ എല്ലാ നടപടികളും എടുത്തിട്ടുണ്ട്.” – നവ്യ ഹരിദാസ് പറഞ്ഞതോടെ മഹിളാ മോര്‍ച്ചാ നേതാവിനെ പിച്ചിച്ചീന്താന്‍ വന്ന അവതാരകയ്‌ക്ക് അതില്‍ കഴമ്പുണ്ട് എന്ന ബോധ്യം വന്നു.

ഈ സമരം ബിജെപി മഹിളാമോര്‍ച്ചയുടേതാണെന്ന മാധ്യമപ്രചാരണം ശരിയല്ലെന്നും നവ്യ ഹരിദാസ് പറഞ്ഞു. “മഹിളാ മോര്‍ച്ചയുടെ ഒരു നേതാവിനെയെങ്കിലും നിങ്ങള്‍ ആ സമരത്തില്‍ കണ്ടോ? എന്തിന് പ്രാദേശിക നേതാവെങ്കിലും ആ സമരത്തില്‍ ഉണ്ടായിരുന്നോ? മഹിളാ മോര്‍ച്ചയുടെ കൊടിയുണ്ടായിരുന്നോ? ഇല്ല. ഇത് തികച്ചും പ്രാദേശികമായി നടന്ന സമരമാണ്. ബിജെപി മഹിളാമോര്‍ച്ചയുടെ ഏത് പരിപാടിയുണ്ടെങ്കിലും അതില്‍ പാര്‍ട്ടിയുടെ കൊടിയുണ്ടാകും, ബാനറുണ്ടാകും. ഇത് ഒരു പ്രാദേശിക സംഭവമാണ്.” -നവ്യ ഹരിദാസ് പറഞ്ഞു.

ഉടനെ നവ്യ ഹരിദാസിനെ കുടുക്കാന്‍ വീണ്ടും മാധ്യമപ്രവര്‍ത്തക ഇടപെട്ടു. പക്ഷെ ആ പ്രശ്നം ബിജെപി ജില്ലാ നേതൃത്വം ഏറ്റെടുത്തില്ലേ എന്നതായിരുന്നു ചോദ്യം. അതിനും വന്നു നവ്യയുടെ മറുപടി. ” ബിജെപി നേതാവ് വി.കെ. സജീവന്‍ സ്ഥലത്തെത്തി. പ്രദേശവാസികളുമായി പ്രശ്നം ചോദിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ബിജെപി ഇതില്‍ ഇടപെട്ടത്. ആ പ്രതിഷേധങ്ങള്‍ കഴമ്പുണ്ടെന്ന് തോന്നി.” – നവ്യ ഹരിദാസ് വിശദീകരിച്ചു.

കോഴിക്കോട് ജില്ലയിലെ കോന്നാട് കടപ്പുറത്ത് വഴിവിട്ട രീതിയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും നടത്തുന്ന അഴിഞ്ഞാട്ടങ്ങള്‍ക്കെതിരെ ബീച്ചില്‍ താമസിക്കുന്ന ഏതാനും സ്ത്രീകള്‍ ചൂലെടുത്ത് പ്രതികരിച്ചത് വലിയ വിവാദമായിരിക്കുകയാണ്. ഡിവൈഎഫ് ഐ സ്ത്രീകളുടെ ഈ സമരത്തെ എതിര്‍ത്ത് രംഗത്തെത്തിയതോടെ ഇത് ഒരു രാഷ്‌ട്രീയ ഏറ്റുമുട്ടലായി മാറിയിരിക്കുകയാണ്.

 

Tags: DYFImoral policingKonnadu beachNavya HaridasMahila Morcha workersmoralitybjp
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി പുനഃസംഘടനയില്‍ എതിര്‍പ്പ് ഉന്നയിച്ചെന്ന വാര്‍ത്ത വ്യാജം: എ പി അബ്ദുളളകുട്ടി

Kerala

രാജ്ഭവനിലേക്ക് എസ്എഫ്‌ഐ-ഡി വൈ എഫ് ഐ മാര്‍ച്ച്, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

Kerala

വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദനാക്കാന്‍ നോക്കുന്നത് ജനാധിപത്യത്തിന് നല്ലതല്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

ജോർജ് കുര്യൻ കേന്ദ്രമന്ത്രിപദത്തിൽ ഒരു വർഷം: കേരളത്തിന് വേണ്ടി 1,532 കോടി രൂപയുടെ പദ്ധതികൾ, നേട്ടങ്ങൾ ഏറെ

Kerala

എഐസിസി മുൻ അംഗം എന്‍ കെ സുധീര്‍ ബിജെപിയിലേക്ക്: ചര്‍ച്ച നടത്തി

പുതിയ വാര്‍ത്തകള്‍

കോന്നി ആനക്കൂട്ടിലെ കുട്ടിയാന ചരിഞ്ഞു

അമേരിക്കയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് സ്ഥാനമില്ല, അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നത്തില്‍ ഇടപെട്ടാല്‍ സൊഹ്റാന്‍ മംദാനിയെ അറസ്റ്റ് ചെയ്യുമെന്ന് ട്രംപ്

കൊല്ലത്ത് പാചക വാതക സിലിണ്ടറിന് തിപിടിച്ച് വീട് കത്തി നശിച്ചു

നടി കെ ആര്‍ വിജയ ശബരിമലയില്‍ നടയ്‌ക്ക് വച്ച ആന ചരിഞ്ഞു

ഹയര്‍ സെക്കണ്ടറി പാഠ്യപദ്ധതിയില്‍ സമഗ്ര പരിഷ്‌കാരം: മന്ത്രി വി ശിവന്‍കുട്ടി

ഉദ്ധവ് താക്കറെ (വലത്ത്) മകന്‍ ആദിത്യ താക്കറെയും ഫുഡ് റൈറ്ററും എഴുത്തുകാരനും  ടെലിവിഷൻ താരവുമായ കുനാൽ വിജയ് കറും വിഭവസമൃദ്ധമായ തീന്‍മേശയില്‍ ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്നു (ഇടത്ത്)

ഹിന്ദി വേണ്ടെന്ന് ഉദ്ധവ് താക്കറെ; മകന്‍ ആദിത്യ താക്കറെ കുശാലായി ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്ന വീഡിയോ പുറത്ത്

ഡിജിപി റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

മഴവിൽ അഴകിൽ ഒഴുകുന്ന നദി; വിസ്മയക്കാഴ്ചയ്‌ക്കു പിന്നിൽ

മുടികൊഴിച്ചിലാണോ? കരുത്തുള്ള മുടി നേടാൻ മുരിങ്ങയില മാത്രം മതി

ഡോ. ഹാരിസ് ചിറക്കല്ലിന്റെ ആരോപണം അന്വേഷിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies