Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയോധ്യക്ഷേത്രത്തിനുള്ള ആദ്യകര്‍സേവയില്‍ മരിച്ച ഏകദേശം 720ഓളം ശവശരീരങ്ങള്‍ സരയൂനദിയില്‍ നിന്നും എടുത്തിരുന്നു: മേഘനാദന്‍

ആദ്യകര്‍സേവയില്‍ പങ്കെടുത്ത കെ.കെ.മേഘനാഥന്‍ പറയുന്നത് അമ്പതല്ല, 700ല്‍ പരം കര്‍സേവകര്‍ കൊല്ലപ്പെട്ടെന്നാണ്. : അയോധ്യക്ഷേത്രത്തിനുള്ള കര്‍സേവയ്‌ക്കിടയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട ഏകദേശം 720ഓളം കര്‍സേവകരുടെ ശവശരീരങ്ങള്‍ സരയൂനദിയില്‍ ഒഴുകി നടന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2024, 05:46 pm IST
inIndia
ആദ്യ കര്‍സേവയില്‍ പങ്കെടുത്ത മേഘനാഥന്‍ (ഇടത്ത്) കര്‍സേവയ്ക്കായി അയോധ്യയിലേക്ക് പാഞ്ഞടുക്കുന്ന കര്‍സേവകര്‍ (വലത്ത്). ഈ വെടിവെപ്പില്‍ മരിച്ച 720 പേരുടെ മൃതദേഹം സരയൂനദിയില്‍ നിന്നും എടുത്തുവെന്ന് മേഘനാഥന്‍.

ആദ്യ കര്‍സേവയില്‍ പങ്കെടുത്ത മേഘനാഥന്‍ (ഇടത്ത്) കര്‍സേവയ്ക്കായി അയോധ്യയിലേക്ക് പാഞ്ഞടുക്കുന്ന കര്‍സേവകര്‍ (വലത്ത്). ഈ വെടിവെപ്പില്‍ മരിച്ച 720 പേരുടെ മൃതദേഹം സരയൂനദിയില്‍ നിന്നും എടുത്തുവെന്ന് മേഘനാഥന്‍.

തിരുവനന്തപുരം: അയോധ്യയില്‍ രാമക്ഷേത്രം പണിയാനുള്ള കര്‍സേവ പൂവിരിച്ച പാതയല്ലായിരുന്നു. പ്രത്യേകിച്ചും ആദ്യകര്‍സേവ. അത് 1990ല്‍ ആയിരുന്നു. ആ ആദ്യകര്‍സേവയ്‌ക്കിടയില്‍ ഇടവിട്ട ദിവസങ്ങള്‍ ഒക്ടോബര്‍ 30നും നവമ്പര്‍ രണ്ടിനും വെടിവെപ്പുനടന്നു. കര്‍സേവകരുടെ നേരെ പൊലീസ് നിറയൊഴിച്ചതിനെ തുടര‍്ന്ന് നൂറുകണക്കിന് കര്‍സേവകരുടെ മരണവും നടന്നു. അന്ന് മുലായം സിങ്ങ് യാദവായിരുന്നു യുപി ഭരിച്ചിരുന്നു. 50 പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു സര്‍ക്കാര്‍ കണക്ക്.

അന്ന് പലരും ജയിലിലായി. ഇതേക്കുറിച്ച് കേരളത്തില്‍ നിന്നും ആദ്യകര്‍സേവയില്‍ പങ്കെടുത്ത കെ.കെ.മേഘനാഥന്‍ പറയുന്നത് അമ്പതല്ല, 700ല്‍ പരം കര്‍സേവകര്‍ കൊല്ലപ്പെട്ടെന്നാണ്. : അയോധ്യക്ഷേത്രത്തിനുള്ള കര്‍സേവയ്‌ക്കിടയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട ഏകദേശം 720ഓളം കര്‍സേവകരുടെ ശവശരീരങ്ങള്‍ സരയൂനദിയില്‍ ഒഴുകി നടന്നിരുന്നു. പിന്നീട് അത് തിരക്കിട്ട് സര്‍ക്കാര്‍ നീക്കം ചെയ്യുന്നുണ്ടായിരുന്നു.”. – ഒരു ലോക്കല്‍ ചാനലിന് നല്‍കിയ അഭിമുഖത്തല്‍ മേഘനാഥന്‍ പറയുന്നു.

“കര്‍സേവ കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ ഞങ്ങള്‍ ജാന്‍സിയില്‍ എത്തിയപ്പോള്‍ അവിടെ ഒരു യുദ്ധക്കളം പോലെയായിരുന്നു. അവിടെയും വെടിവെപ്പ് നടത്തിരുന്നു. അതില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. അപ്പോഴാണ് ഇത്രയും വലിയ പ്രശ്നം നടന്നതായി അറിയുന്നത് “- മേഘനാഥന്‍ പറയുന്നു.

ഒരു പക്ഷിയ്‌ക്കും അയോധ്യയിലേക്ക് പറക്കാന്‍ കഴിയില്ലെന്ന് അന്നത്തെ ശക്തനായ മുഖ്യമന്ത്രി മുലായംസിങ്ങ് പ്രഖ്യാപിച്ചിരുന്നു. ബാബറി മസ്ജിദ് നിലകൊള്ളുന്ന പ്രദേശം കനത്ത ബന്തവസ്സിലായിരുന്നു. അദ്വാനിയുടെ രഥയാത്ര അവസാനിച്ച ഉടന്‍ വിശ്വ ഹിന്ദു പരിഷത്താണ് കര്‍സേവകരെ അയോധ്യയിലേക്ക് നയിച്ചത്. ഇവര്‍ക്കെതിരെ മുലായം സിങ്ങിന്റെ പൊലീസ് വെടിവെച്ചു. ഈ വെടിവെപ്പിലാണ് നൂറുകണക്കിന് കര്‍സേവകര്‍ കൊല്ലപ്പെട്ടത്.

1990ലെ കര്‍സേവയില്‍ പങ്കെടുത്ത മേഘനാദനും കൂട്ടരും കര്‍സേവയ്‌ക്കിടയില്‍ ജയിലിലാകുകയും ചെയ്തു. അന്ന് അയോധ്യയിലെയും തൊട്ടടുത്ത പ്രദേശങ്ങളിലെയും ജയിലുകള്‍ എല്ലാം നിറഞ്ഞിരുന്നു. ജയിലില്ലാത്തതിനാല്‍ അവിടെയുള്ള റാണാ രഞ്ജിത് സിങ്ങ് കോളെജിനെ ജയിലാക്കി മാറ്റി. അവിടെയാണ് മേഘനാഥനും കൂട്ടരും കിടന്നത്.

ഒക്ടോബര്‍ 30നായിരുന്നു കര്‍സേവ നിശ്ചയിച്ചിരുന്നത്. 11 ദിവസങ്ങള്‍ അവിടെ താമസിച്ചു. അന്ന് അയോധ്യയിലെ മുസ്ലിം കച്ചവടക്കാര്‍ വരെ ബിസ്കറ്റും മറ്റും വാങ്ങുമ്പോള്‍ ഡിസ്കൗണ്ട് തന്നിരുന്നതായി മേഘനാഥന്‍ പറയുന്നു. “കര്‍സേവ വിജയിച്ചതായി അറിഞ്ഞതിനെ തുടര്‍ന്ന് കോളെജില്‍ മുഴുവന്‍ മെഴുകുതിരി കത്തിച്ച് ദീപാവലി പോലെ ആഘോഷിച്ചു” -മേഘനാഥന്‍ പറയുന്നു. ആദ്യ കര്‍സേവയില്‍ ബാബറി മസ്ജിദ് തകര്‍ക്കാനുള്ള പദ്ധതിയില്ലായിരുന്നു. പകരം മകുടത്തില്‍ കൊടിനാട്ടുകമാത്രം ചെയ്തു.

പക്ഷെ ആദ്യകര്‍സേവ കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത്തെ കര്‍സേവ നടന്നത്. 1992ല്‍. അന്നാണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്.

Tags: Karsevaksfirst karsevaSarayu riverAyodhyadeadbodyRam Temple
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

പുതിയ വാര്‍ത്തകള്‍

ബോളിവുഡ് നടി ഖുഷി കപൂറിനെതിരായ അശ്‌ളീല ഉള്ളടക്കങ്ങള്‍ അടക്കം നീക്കണം: ദല്‍ഹി ഹൈക്കോടതി

പ്രൊഫസർ താരിഖ് മൻസൂറും , കുൻവർ ബാസിത് അലിയും ദേശീയ നേതൃത്വത്തിലേയ്‌ക്ക് ; ന്യൂനപക്ഷങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകി ബിജെപി

മദ്രസയുടെ പേരിൽ പണം പിരിച്ച് ഇന്ത്യയിൽ ജിഹാദ് നടത്താൻ ജെയ്ഷെ മുഹമ്മദിന് കൈമാറി ; മുഹമ്മദ് സഫറിനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

മകള്‍ സുഹാസിനി ഹൈദര്‍ അച്ഛന്‍ സുബ്രഹ്മണ്യം സ്വാമിയ്ക്കൊപ്പം

മകളുടെ പേര് സുഹാസിനി സ്വാമി എന്നാക്കി സുബ്രഹ്മണ്യം സ്വാമി; മകളുടെ ഹൈദര്‍ എന്ന മുസ്ലിമുമായുള്ള വിവാഹബന്ധത്തില്‍ പ്രശ്നമെന്ന് സോഷ്യല്‍മീഡിയ

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം- മന്ത്രി കെ മുരളീധരന്‍

വന്ദേമാതര വിവാദം: പിണറായിയെ തള്ളി, സോണിയയെ ശരിവച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി

കമ്യൂണിസ്റ്റുകളുടെ മുഖത്ത് തൊഴിലാളി കാര്‍ക്കിച്ചുതുപ്പി: ചരിത്രം പഴയതാണ്, വസ്തുത പുതിയതല്ല; പക്ഷേ സൈബര്‍ സഖാക്കള്‍ വാസ്തവം അറിയണം

ചോരച്ചാലുകള്‍ നീന്തിക്കയറിയ പ്രസ്ഥാനം…എസ് എഫ്ഐ ഇനി ഈ മുദ്രാവാക്യം വിളിക്കരുതെന്ന് ഫക്രുദ്ദീന്‍ അലി

ഇന്ത്യാ ദിന പരേഡിൽ പങ്കെടുക്കാതെ മേയർ സൊഹ്‌റാൻ മംദാനി ; 44 വർഷം നീണ്ടു നിന്ന പാരമ്പര്യം ലംഘിച്ചു

കണ്ണൂരില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.