Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എഐ ക്യാമറ കരാര്‍: കെല്‍ട്രോണിനെ ന്യായീകരിച്ച് വ്യവസായമന്ത്രി,അന്വേഷണം എസ്ആര്‍ഐടി വരെ മാത്രം

എഐ ക്യാമറ കരാര്‍ വിവാദത്തില്‍ ഒടുവില്‍ മൗനം വെടിഞ്ഞ് സര്‍ക്കാര്‍. കെല്‍ട്രോണിന് വീഴ്ച പറ്റിയോയെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കുമെന്ന് വ്യവസായമന്ത്രി പി. രാജീവ്. അന്വേഷണം നീളുന്നത് കരാര്‍ ഏറ്റെടുത്ത എസ്ആര്‍ഐടി വരെ മാത്രം. ഉപകരാറുകള്‍ സംബന്ധിച്ച് ഉത്തരവാദിത്വമില്ലെന്നും മന്ത്രിയുടെ ന്യായീകരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2023, 05:00 am IST
in Kerala

തിരുവനന്തപുരം: എഐ ക്യാമറ കരാര്‍ വിവാദത്തില്‍ ഒടുവില്‍ മൗനം വെടിഞ്ഞ് സര്‍ക്കാര്‍. കെല്‍ട്രോണിന് വീഴ്ച പറ്റിയോയെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കുമെന്ന് വ്യവസായമന്ത്രി പി. രാജീവ്. അന്വേഷണം നീളുന്നത് കരാര്‍ ഏറ്റെടുത്ത എസ്ആര്‍ഐടി വരെ മാത്രം. ഉപകരാറുകള്‍ സംബന്ധിച്ച് ഉത്തരവാദിത്വമില്ലെന്നും മന്ത്രിയുടെ ന്യായീകരണം.  

എഐ ക്യാമറ സ്ഥാപിക്കുന്നതിന് തയ്യാറാക്കിയ കരാറിലോ ടെക്‌നിക്കല്‍ സംവിധാനത്തിലോ കെല്‍ട്രോണിന് തെറ്റുപറ്റിയിട്ടില്ലെന്ന് രാജീവ് വാര്‍ത്താ സമ്മേളനത്തില്‍ ന്യായീകരിച്ചു. ആരോപണം ഉയര്‍ന്ന ഉടനെ കെല്‍ട്രോണില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടു. ഇത് പരിശോധിച്ചതില്‍ കെല്‍ട്രോണിന് തെറ്റുപറ്റിയിട്ടില്ലെന്നാണ് വ്യക്തമായത്. എസ്ആര്‍ഐടിക്ക് കരാര്‍ നല്‍കിയത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ്. ഉപകരാര്‍ നല്‍കുന്നതിന് വ്യവസ്ഥയുണ്ട്. ഉപകരാര്‍ നല്‍കുന്നത് മന്ത്രിസഭയെ അറിയിക്കേണ്ട കാര്യമില്ല. കെല്‍ട്രോണിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കും. ഗതാഗത വകുപ്പിനെ കുറിച്ചും അതിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും ലഭിച്ച പരാതി വിജിലന്‍സ് അന്വേഷിക്കും. പരാതിയിലെ ഒരുഭാഗത്തു മാത്രമേ മാത്രമാണ് സേഫ് കേരള പദ്ധതിയെകുറിച്ച് പരമാര്‍ശമുള്ളൂ. അന്വേഷണത്തിന് ആവശ്യമായ എല്ലാ ഫയലുകളും കെല്‍ട്രോണ്‍ വിജിലന്‍സിന് നല്‍കുമെന്നും  മന്ത്രി പറഞ്ഞു.

ക്യാമറകള്‍ക്ക് 35 ലക്ഷം എന്ന ആരോപണത്തെയും മന്ത്രി ന്യായീകരിച്ചു. ഒരു ക്യാമറ എന്നത് ക്യാമറയും 13 കമ്പോണന്റികളും ചേര്‍ന്നതാണെന്നും അവ ഒരുമിച്ച് സെറ്റ് ചെയ്തത് മണ്‍വിളയിലെ യൂണിറ്റിലാണെന്നും മന്ത്രി ന്യായീകരിച്ചു. മെയിന്റന്‍സിനല്ല 235 കോടി നല്‍കിയത്. അതില്‍ 25.63 കോടി ജിഎസ്ടി ആണ്. 12 കണ്‍ട്രോള്‍ റൂമുകള്‍, 146 പേരുടെ ശമ്പളം, ലാപ്

ടോപ്, വൈദ്യുതിബില്‍, ചെല്ലാന്‍ പ്രിന്റ്, പോസ്റ്റല്‍ ചാര്‍ജ്ജ്, വാഹനങ്ങളുടെ മെയിന്റനന്‍സ് തുടങ്ങിയ കൂടി ഉള്‍പ്പെടുത്തിയാണ് തുക നല്‍കുന്നത്. 20 തവണ ആയാണ് തുക നല്‍കുന്നത്. എല്ലാ വിവരങ്ങളും കെല്‍ട്രോണിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം കെല്‍ട്രോണില്‍ നിന്നും കരാര്‍ ഏറ്റെടുത്ത എസ്ആര്‍ഐടി വരെ മാത്രമേ സര്‍ക്കിരിന്റെ അന്വേഷണം എത്തുകയുള്ളൂ. ഉപകരാര്‍ ഏറ്റെടുത്ത കമ്പനികളെ കുറിച്ച് അന്വേഷണം നടത്തേണ്ടതില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. സര്‍ക്കാരോ കെല്‍ട്രോണോ നേരിട്ട് അവരുമായി ബന്ധപ്പെട്ടിട്ടില്ലെന്ന ന്യായീകരണം പറഞ്ഞാണ് ഉപകരാരിലെ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് ദുരൂഹമാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.  

വിജിലന്‍സ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: എഐ ക്യാമറകള്‍ സ്ഥാപിച്ചത് അടക്കം ഗതാഗത വകുപ്പിലെ വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിജിലന്‍സ് പരിശോധിക്കുന്നു. 2023 ഫെബ്രുവരിയില്‍ വിശദമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ പിന്നീട് കാര്യമായ അന്വേഷണം ഉണ്ടായില്ല. അഴിമതി ആരോപണം ഉയര്‍ന്നതോടെ അന്വേഷണം വീണ്ടും പൊടിതട്ടിയെടുക്കുകയാണ്. വിജിലന്‍സിന്റെ തിരുവനന്തപുരം സ്‌പെഷല്‍ യൂണിറ്റ് രണ്ടാണ് അന്വേഷണം നടത്തുന്നത്.  

മേശയ്‌ക്ക് അടിയിലെ ഇടപാടുകള്‍ നടത്തിയിട്ടില്ലെന്ന് എ.കെ.ശശീന്ദ്രന്‍

തിരുവനന്തപുരം:മേശയ്‌ക്ക് അടിയിലെ ഇടപാടുകള്‍ ഞങ്ങളാരും നടത്തിയിട്ടില്ലെന്ന് മുന്‍ ഗതാഗതമന്ത്രികൂടിയായ വനം മന്ത്രി  എ.കെ. ശശീന്ദ്രന്‍. എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം നല്ലതിനാകും. അന്വേഷണത്തില്‍ ഉത്കണ്ഠയില്ല. എന്താണ് സംഭവിച്ചതെന്ന് പുറത്ത് വരട്ടെ. എഐ ക്യാമറയുമായി ബന്ധപ്പെട്ട ഉപകരാറുകളില്‍ ആര്‍ക്കെങ്കിലും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. സര്‍ക്കാര്‍ കരാറിലേര്‍പ്പെട്ടത് ഒരു ഏജന്‍സിയുമായാണെന്നും എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.

Tags: ministerആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്Industryഎഐ ക്യാമറപി. രാജീവ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

Kerala

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

Football

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

Kerala

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

Kerala

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

പുതിയ വാര്‍ത്തകള്‍

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.