Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എഐ ക്യാമറ കരാര്‍: കെല്‍ട്രോണിനെ ന്യായീകരിച്ച് വ്യവസായമന്ത്രി,അന്വേഷണം എസ്ആര്‍ഐടി വരെ മാത്രം

എഐ ക്യാമറ കരാര്‍ വിവാദത്തില്‍ ഒടുവില്‍ മൗനം വെടിഞ്ഞ് സര്‍ക്കാര്‍. കെല്‍ട്രോണിന് വീഴ്ച പറ്റിയോയെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കുമെന്ന് വ്യവസായമന്ത്രി പി. രാജീവ്. അന്വേഷണം നീളുന്നത് കരാര്‍ ഏറ്റെടുത്ത എസ്ആര്‍ഐടി വരെ മാത്രം. ഉപകരാറുകള്‍ സംബന്ധിച്ച് ഉത്തരവാദിത്വമില്ലെന്നും മന്ത്രിയുടെ ന്യായീകരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2023, 05:00 am IST
in Kerala

തിരുവനന്തപുരം: എഐ ക്യാമറ കരാര്‍ വിവാദത്തില്‍ ഒടുവില്‍ മൗനം വെടിഞ്ഞ് സര്‍ക്കാര്‍. കെല്‍ട്രോണിന് വീഴ്ച പറ്റിയോയെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കുമെന്ന് വ്യവസായമന്ത്രി പി. രാജീവ്. അന്വേഷണം നീളുന്നത് കരാര്‍ ഏറ്റെടുത്ത എസ്ആര്‍ഐടി വരെ മാത്രം. ഉപകരാറുകള്‍ സംബന്ധിച്ച് ഉത്തരവാദിത്വമില്ലെന്നും മന്ത്രിയുടെ ന്യായീകരണം.  

എഐ ക്യാമറ സ്ഥാപിക്കുന്നതിന് തയ്യാറാക്കിയ കരാറിലോ ടെക്‌നിക്കല്‍ സംവിധാനത്തിലോ കെല്‍ട്രോണിന് തെറ്റുപറ്റിയിട്ടില്ലെന്ന് രാജീവ് വാര്‍ത്താ സമ്മേളനത്തില്‍ ന്യായീകരിച്ചു. ആരോപണം ഉയര്‍ന്ന ഉടനെ കെല്‍ട്രോണില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടു. ഇത് പരിശോധിച്ചതില്‍ കെല്‍ട്രോണിന് തെറ്റുപറ്റിയിട്ടില്ലെന്നാണ് വ്യക്തമായത്. എസ്ആര്‍ഐടിക്ക് കരാര്‍ നല്‍കിയത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ്. ഉപകരാര്‍ നല്‍കുന്നതിന് വ്യവസ്ഥയുണ്ട്. ഉപകരാര്‍ നല്‍കുന്നത് മന്ത്രിസഭയെ അറിയിക്കേണ്ട കാര്യമില്ല. കെല്‍ട്രോണിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കും. ഗതാഗത വകുപ്പിനെ കുറിച്ചും അതിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും ലഭിച്ച പരാതി വിജിലന്‍സ് അന്വേഷിക്കും. പരാതിയിലെ ഒരുഭാഗത്തു മാത്രമേ മാത്രമാണ് സേഫ് കേരള പദ്ധതിയെകുറിച്ച് പരമാര്‍ശമുള്ളൂ. അന്വേഷണത്തിന് ആവശ്യമായ എല്ലാ ഫയലുകളും കെല്‍ട്രോണ്‍ വിജിലന്‍സിന് നല്‍കുമെന്നും  മന്ത്രി പറഞ്ഞു.

ക്യാമറകള്‍ക്ക് 35 ലക്ഷം എന്ന ആരോപണത്തെയും മന്ത്രി ന്യായീകരിച്ചു. ഒരു ക്യാമറ എന്നത് ക്യാമറയും 13 കമ്പോണന്റികളും ചേര്‍ന്നതാണെന്നും അവ ഒരുമിച്ച് സെറ്റ് ചെയ്തത് മണ്‍വിളയിലെ യൂണിറ്റിലാണെന്നും മന്ത്രി ന്യായീകരിച്ചു. മെയിന്റന്‍സിനല്ല 235 കോടി നല്‍കിയത്. അതില്‍ 25.63 കോടി ജിഎസ്ടി ആണ്. 12 കണ്‍ട്രോള്‍ റൂമുകള്‍, 146 പേരുടെ ശമ്പളം, ലാപ്

ടോപ്, വൈദ്യുതിബില്‍, ചെല്ലാന്‍ പ്രിന്റ്, പോസ്റ്റല്‍ ചാര്‍ജ്ജ്, വാഹനങ്ങളുടെ മെയിന്റനന്‍സ് തുടങ്ങിയ കൂടി ഉള്‍പ്പെടുത്തിയാണ് തുക നല്‍കുന്നത്. 20 തവണ ആയാണ് തുക നല്‍കുന്നത്. എല്ലാ വിവരങ്ങളും കെല്‍ട്രോണിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം കെല്‍ട്രോണില്‍ നിന്നും കരാര്‍ ഏറ്റെടുത്ത എസ്ആര്‍ഐടി വരെ മാത്രമേ സര്‍ക്കിരിന്റെ അന്വേഷണം എത്തുകയുള്ളൂ. ഉപകരാര്‍ ഏറ്റെടുത്ത കമ്പനികളെ കുറിച്ച് അന്വേഷണം നടത്തേണ്ടതില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. സര്‍ക്കാരോ കെല്‍ട്രോണോ നേരിട്ട് അവരുമായി ബന്ധപ്പെട്ടിട്ടില്ലെന്ന ന്യായീകരണം പറഞ്ഞാണ് ഉപകരാരിലെ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് ദുരൂഹമാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.  

വിജിലന്‍സ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: എഐ ക്യാമറകള്‍ സ്ഥാപിച്ചത് അടക്കം ഗതാഗത വകുപ്പിലെ വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിജിലന്‍സ് പരിശോധിക്കുന്നു. 2023 ഫെബ്രുവരിയില്‍ വിശദമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ പിന്നീട് കാര്യമായ അന്വേഷണം ഉണ്ടായില്ല. അഴിമതി ആരോപണം ഉയര്‍ന്നതോടെ അന്വേഷണം വീണ്ടും പൊടിതട്ടിയെടുക്കുകയാണ്. വിജിലന്‍സിന്റെ തിരുവനന്തപുരം സ്‌പെഷല്‍ യൂണിറ്റ് രണ്ടാണ് അന്വേഷണം നടത്തുന്നത്.  

മേശയ്‌ക്ക് അടിയിലെ ഇടപാടുകള്‍ നടത്തിയിട്ടില്ലെന്ന് എ.കെ.ശശീന്ദ്രന്‍

തിരുവനന്തപുരം:മേശയ്‌ക്ക് അടിയിലെ ഇടപാടുകള്‍ ഞങ്ങളാരും നടത്തിയിട്ടില്ലെന്ന് മുന്‍ ഗതാഗതമന്ത്രികൂടിയായ വനം മന്ത്രി  എ.കെ. ശശീന്ദ്രന്‍. എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം നല്ലതിനാകും. അന്വേഷണത്തില്‍ ഉത്കണ്ഠയില്ല. എന്താണ് സംഭവിച്ചതെന്ന് പുറത്ത് വരട്ടെ. എഐ ക്യാമറയുമായി ബന്ധപ്പെട്ട ഉപകരാറുകളില്‍ ആര്‍ക്കെങ്കിലും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. സര്‍ക്കാര്‍ കരാറിലേര്‍പ്പെട്ടത് ഒരു ഏജന്‍സിയുമായാണെന്നും എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.

Tags: ministerആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്Industryഎഐ ക്യാമറപി. രാജീവ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

Kerala

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലെ വിള്ളല്‍ പരിശോധന: മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ

Kerala

വൈദ്യുതി ഉപയോഗം റെക്കോഡില്‍, പവര്‍കട്ട് വരില്ലെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി, അടിയന്തര അവലോകന യോഗം വ്യാഴാഴ്ച

Kerala

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

Kerala

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

പുതിയ വാര്‍ത്തകള്‍

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.