Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരത് ജോഡോ യാത്രയില്‍ രാഹുലിനെ സദ്ദാമിനെപ്പോലെ ആക്കി മാറ്റുന്നതെന്തിന് ? പിന്നില്‍ ആരെല്ലാം? പിആര്‍ പദ്ധതി വിജയിക്കുമോ?

ഭാരത് ജോഡോ യാത്രയുടെ പേരില്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടക്കുന്ന രാഹുല്‍ ഗാന്ധിയെ കാഴ്ചയ്‌ക്ക് സദ്ദാം ഹുസൈനെപ്പോലെ ആക്കി മാറ്റുന്നത് ആരാണ്? കഴിഞ്ഞ ദിവസം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയാണ് ഇങ്ങിനെ ഒരു വിമര്‍ശനം ഉന്നയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2022, 05:21 pm IST
in India

ന്യൂദല്‍ഹി: ഭാരത് ജോഡോ യാത്രയുടെ പേരില്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടക്കുന്ന രാഹുല്‍ ഗാന്ധിയെ കാഴ്ചയ്‌ക്ക് സദ്ദാം ഹുസൈനെപ്പോലെ ആക്കി മാറ്റുന്നത് ആരാണ്? കഴിഞ്ഞ ദിവസം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയാണ് ഇങ്ങിനെ ഒരു വിമര്‍ശനം ഉന്നയിച്ചത്.  

“രാഹുല്‍ ഗാന്ധിയുടെ രൂപം ആകെ മാറി. ഈ പുതിയ രൂപത്തില്‍ പ്രശ്നമൊന്നുമില്ല. രൂപം മാറ്റാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അത് നെഹ്രുവിനെപ്പോലെയോ (ദിവസേന ഷേവ് ചെയ്ത് സുന്ദര രൂപമാണ് നെഹ്രുവിന്‍റേത്), അതല്ലെങ്കില്‍ സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലോ പോലെ ആക്കിമാറ്റൂ. ഗാന്ധിജിയെപ്പോലെയുള്ള രൂപമാണെങ്കില്‍ കൂടുതല്‍ നല്ലത്. എന്തിനാണ് സദ്ദാം ഹുസൈനെപ്പോലെ ആക്കി മാറ്റുന്നത്?”- ഇതായിരുന്നു കഴിഞ്ഞ ദിവസം ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണവേദിയില്‍ പ്രസംഗിച്ചപ്പോള്‍ ഹിമന്ത ബിശ്വ ശര്‍മ്മ നടത്തിയ വിമര്‍ശനം.  

ഭാരത് ജോഡോ യാത്ര തുടങ്ങിയതു മുതല്‍ ഒരു വലിയ നാടകീയ ഷോ പോലെയാണ് കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ പൊതുജനങ്ങളെ ഇളക്കിമറിച്ചുള്ള ഒരു കാല്‍നട യാത്രയല്ല. പകരം കൃത്യമായ വൈകാരികത ഉണര്‍ത്തുന്ന രംഗങ്ങള്‍ ആസൂത്രണം ചെയ്തുള്ള യാത്രയാണ് നടക്കുന്നത്. ഇതേക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ജനങ്ങളുടെ മനസ്സാക്ഷിയെ ഇളക്കിമറിക്കാമെന്ന പിആര്‍ ഏജന്‍സിയുടെ നീക്കമാണ് ഇതിന് പിന്നിലെന്ന് പറയുന്നു. കര്‍ണ്ണാടകയില്‍ മഴ കൊണ്ട് പ്രസംഗിക്കുന്ന രാഹുല്‍, തുടങ്ങി കൃത്രിമ വൈകാരീക നിമിഷങ്ങളുടെ ചിത്രങ്ങളുണ്ടാക്കി അത് പ്രചരിപ്പിക്കുകയാണ് തന്ത്രം.  

രാഹുലിനെ സദ്ദാമിനെപ്പോലെ ആക്കുന്നതിന് പിന്നിലും ഈ പിആര്‍ ഏജന്‍സിയുടെ നിര്‍ദേശമാണെന്നറിയുന്നു. ഒരു രക്തസാക്ഷി പരിവേഷം സൃഷ്ടിച്ചെടുക്കുകയാണ് ലക്ഷ്യം. അല്ലെങ്കില്‍ രാഹുലിന് യാത്രയുടെ ഭാഗമായി ദിവസേന ഷേവ് ചെയ്യാതെയും താടി ട്രിം ചെയ്യാതെയും പ്രസംഗവേദികളില്‍ രാഹുലിനെ എത്തിക്കുന്നതിന് പിന്നില്‍ വ്യക്തമായ ഗൂഢലക്ഷ്യമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരിക്കുകയാണ്.   ഈ യാത്രയ്‌ക്ക് പിന്നില്‍ ഒരു വലിയ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ മോദി വിരുദ്ധ ജേണലിസ്റ്റുകളുണ്ട്. മനുഷ്യാവകാശസംഘടനകളുണ്ട്. മതപരിവര്‍ത്തന ലോബികളുണ്ട്. മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മോഹിക്കുന്ന ജിഹാദ് സംഘങ്ങളുണ്ട്. പൗരാവകാശ സംഘടനകളുമുണ്ട്. 

എന്നാല്‍ ഇത്തരം ഇമേജ് സൃഷ്ടികൊണ്ടൊന്നും കോണ്‍ഗ്രസ് രക്ഷപ്പെടില്ല. രാഹുല്‍ യാത്ര തുടങ്ങിയ ശേഷം കോണ്‍ഗ്രസ് കൂടുതല്‍ ക്ഷീണിക്കുകയാണ്. രാജസ്ഥാനില്‍ ഗ്രൂപ്പ് യുദ്ധം അതിന്റെ പാരമ്യത്തിലെത്തി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ നിരവധി നേതാക്കള്‍ ബിജെപിയിലേക്ക് കൂറുമാറി. ഹിമാജല്‍ പ്രദേശില്‍ കോണ്‍ഗ്രസ് മത്സരചിത്രത്തിലേ ഇല്ല. കേരളത്തില്‍ പോലും ശശി തരൂരിന്റെ നേതൃത്വത്തില്‍ ഹൈക്കമാന്‍റ് കേരളത്തില്‍ നിയോഗിച്ച നേതൃത്വത്തിനെതിരെ വലിയ പടയൊരുക്കമാണ് നടക്കുന്നത്. രാഹുല്‍ഗാന്ധിയും ജയ്റാം രമേശും വേണുഗോപാലും ഉള്‍പ്പെടെയുള്ള ഹൈക്കമാന്‍റ് നേതൃത്വത്തിന്റെ കണ്ണിലെ കരടായ ശശി തരൂര്‍ വൈകാതെ കോണ്‍ഗ്രസില്‍ നിന്നും പുറത്താകും. പക്ഷെ അതിന് മുന്‍പ് കോണ്‍ഗ്രസിലെ നല്ലൊരു വിഭാഗത്തെ ശശി തരൂര്‍ കൂടെ നിര്‍ത്തുമെന്ന് കരുതാം.  

രാഹുല്‍ഗാന്ധിയുടെ രക്തസാക്ഷിയുടെ പരിവേഷമുള്ള ഇമേജ് പരിവര്‍ത്തനം കോടികള്‍ ചെലവഴിച്ച് സാധ്യമാക്കാമെന്ന മറ്റൊരു മണ്ടന്‍ പരീക്ഷണമായി ഭാരത് ജോഡോ യാത്ര മാറുകയാണ്.  

“രാഹുല്‍ ഗാന്ധിയെ സദ്ദാം ഹുസൈനെപ്പോലെ ആക്കുന്നതിന് പിന്നില്‍ ഇന്ത്യയെ മനസ്സിലാക്കാന്‍ കഴിയാത്ത നേതാക്കളാണ്. കാരണം കോണ്‍ഗ്രസ് സംസ്കാരം ഇന്ത്യന്‍ ജനതയുമായി അടുത്ത് നില്‍ക്കുന്ന ഒന്നല്ലല്ലോ”- ഹിമന്ത ബിശ്വ ശര്‍മ്മ പറയുന്നു. 

ഇനി ഏതാണ് ഈ പൊളിറ്റിക്കല്‍ പിആര്‍ ഏജന്‍സി എന്ന് മാത്രമേ വെളിവാകാനുള്ളൂ. അതും വൈകാതെ പുറത്തുവരും. 

Tags: ഐഎസ്Rahul Gandhicongressഹിമന്ത ബിശ്വ ശര്‍മസദ്ദാം ഹുസൈന്‍ഭാരത് ജോഡോ യാത്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

India

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

India

രണ്ടാഴ്ചയായി വിദേശത്ത് സുഖിയ്‌ക്കുന്നു…വിളിച്ചുചേര്‍ത്ത വിദ്യാര്‍ത്ഥി റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി, രാഹുലിന് രാഷ്‌ട്രീയം വെറും നേരമ്പോക്ക്

India

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

India

അയോധ്യക്ഷേത്രത്തിലെ മോഷണം: പ്രിയങ്ക വിമര്‍ശിക്കുമ്പോഴും മൗനം പാലിച്ച് രാഹുല്‍ ഗാന്ധി;മോഷണം രാഹുലിന് അറിയാമായിരുന്നോ?

പുതിയ വാര്‍ത്തകള്‍

സെക്രട്ടറിയേറ്റിന് മുന്നില്‍ തൊഴുകൈയോടെ മുട്ടുകുത്തി ഉദ്യോഗാർഥികൾ; പ്രതിഷേധവുമായി എല്‍.പി സ്കൂള്‍ ടീച്ചര്‍ റാങ്ക് ലിസ്റ്റ് ഹോൾഡേഴ്സ്

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

വീണയ്‌ക്ക് വേണ്ടി പോരാടി കടുത്ത പ്രമേഹബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച് ബിനു ; വീണ സുഖമായി എ.സി റൂമില്‍ നല്ല ഭക്ഷണം കഴിച്ച് ഉറങ്ങുന്നു

നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ, വധ ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

അച്ചന്‍കോവിലില്‍ ചികിത്സ കിട്ടാക്കനി; വനമേഖലയിലെ രോഗികള്‍ ദുരിതത്തില്‍, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയില്ല

ചരിത്രം വീണ്ടും… ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം, മത്സരം രാത്രി 12.30ന്

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

കായിക ക്ലബ്ബുകളുടെ മറവിൽ പോപ്പുലർ ഫ്രണ്ട് യുവാക്കൾക്ക് ആയുധപരിശീലനം നൽകുന്നു ; കേരളത്തിലെ ജിഹാദി ഭീകരവാദ ശൃംഖലകളെ പൂട്ടാൻ അമിത് ഷാ

കെഎസ്‌യു അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്, അഭിപ്രായം പറയാൻ അവർ ആരാണ്?; സർക്കാർ അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി

സ്വർണവില കൂടി; നാലുദിവസത്തെ ഇടിവിന് ശേഷം വർധന, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.