Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രേഖകള്‍ പുതുതലമുറയ്‌ക്ക് കൈമാറേണ്ട ബാധ്യത നമുക്കുണ്ട്; അടിയന്തരാവസ്ഥയില്‍ വേട്ടയാടപ്പെട്ടവരുടെ ചരിത്രം പഠന വിഷയമാക്കണം: പി.എസ്. ശ്രീധരന്‍ പിള്ള

ഓര്‍മയും ഓര്‍മപ്പെടുത്തലുമാണ് അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങള്‍. പാര്‍ലമെന്റ് അംഗീകരിച്ച് പൊതു രേഖയായി മാറിയ അടിയന്തരാവസ്ഥയില്‍ നടന്ന എല്ലാ അതിക്രമങ്ങളെയും കുറിച്ച് അന്വേഷിച്ച് തയാറാക്കി അവതരിപ്പിക്കപ്പെട്ട ഷാ കമ്മീഷന്‍ റിപ്പോര്‍ട്ടും ഗാന്ധിജിയുടെ വധത്തില്‍ ആര്‍എസ്എസിന് പങ്കില്ലെന്ന് തെളിയിക്കപ്പെട്ട കപൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും ഇന്ന് കാണാനില്ല. ഈ റിപ്പോര്‍ട്ടുകളും കോപ്പികളും നശിപ്പിച്ചവരെ കണ്ടെത്താന്‍ ഇന്നുവരെ സാധിച്ചിട്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2022, 10:28 pm IST
inKerala
അടിയന്തരാവസ്ഥയിലെ ഇരുണ്ട നാളുകള്‍ എന്ന പുസ്തകം ആര്‍എസ്എസ് പ്രാന്ത സഹ കാര്യവാഹ് കെ.പി. രാധാകൃഷ്ണന് നല്കി ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിളള പ്രകാശനം ചെയ്യുന്നു

അടിയന്തരാവസ്ഥയിലെ ഇരുണ്ട നാളുകള്‍ എന്ന പുസ്തകം ആര്‍എസ്എസ് പ്രാന്ത സഹ കാര്യവാഹ് കെ.പി. രാധാകൃഷ്ണന് നല്കി ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിളള പ്രകാശനം ചെയ്യുന്നു

കാസര്‍കോട്: അടിയന്തരാവസ്ഥക്കാലത്ത് വേട്ടയാടപ്പെട്ടവരുടെ ചരിത്രം പഠനവിഷയമാക്കേണ്ടതിന്റെ കാലം അതിക്രമിച്ചിരിക്കുകയാണെന്ന് ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍ പിള്ള. ബിജെപി കാസര്‍കോട് മുന്‍ ജില്ലാ പ്രസിഡന്റും അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി വിക്ടിംസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി. രവീന്ദ്രന്‍ രചിച്ച ‘അടിയന്തരാവസ്ഥയിലെ ഇരുണ്ട നാളുകള്‍’ എന്ന പുസ്തകം ആര്‍എസ്എസ് പ്രാന്ത സഹ കാര്യവാഹ് കെ.പി. രാധാകൃഷ്ണന് നല്കി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഓര്‍മയും ഓര്‍മപ്പെടുത്തലുമാണ് അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങള്‍. പാര്‍ലമെന്റ് അംഗീകരിച്ച് പൊതു രേഖയായി മാറിയ  അടിയന്തരാവസ്ഥയില്‍ നടന്ന എല്ലാ അതിക്രമങ്ങളെയും കുറിച്ച് അന്വേഷിച്ച് തയാറാക്കി അവതരിപ്പിക്കപ്പെട്ട ഷാ കമ്മീഷന്‍ റിപ്പോര്‍ട്ടും ഗാന്ധിജിയുടെ വധത്തില്‍ ആര്‍എസ്എസിന് പങ്കില്ലെന്ന് തെളിയിക്കപ്പെട്ട കപൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും ഇന്ന് കാണാനില്ല. ഈ റിപ്പോര്‍ട്ടുകളും കോപ്പികളും നശിപ്പിച്ചവരെ കണ്ടെത്താന്‍ ഇന്നുവരെ സാധിച്ചിട്ടില്ല. റിപ്പോര്‍ട്ടുകള്‍ കാണാതെ പോയതില്‍ പ്രതികരിക്കാന്‍ നാവ് പൊന്താതെ പോയത് വീഴ്ചയാണ്. കോപ്പികള്‍ നശിപ്പിക്കാന്‍ കാരണക്കാരായവരെക്കുറിച്ച് ഒരു അന്വേഷണം പോലും ഉണ്ടായില്ല. അന്ന് നടന്ന സംഭവങ്ങളുടെ ചരിത്രരേഖകള്‍ പുതുതലമുറയ്‌ക്ക് കൈമാറേണ്ട ബാധ്യത നമുക്കുണ്ട്.

അടിയന്തരാവസ്ഥ എന്ന ഏകാധിപത്യത്തെ അരിയിട്ട് വാഴിച്ച മൂന്ന് സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമായിരുന്നു. സ്വന്തം മകന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിയെ കാണാന്‍ പോയ ഈച്ചരവാര്യരോട് നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്. അദ്ദേഹത്തെയാണ് പില്‍കാലത്ത് എറ്റവും നല്ല മുഖ്യമന്ത്രിയെന്ന പട്ടം ചാര്‍ത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് പത്ത് സംസ്ഥാനങ്ങളെ പശുസംസ്ഥാനമെന്ന് അധിക്ഷേപിച്ചവര്‍ക്കുതന്നെ തിരുത്തിപ്പറയേണ്ടി വന്നു. പിന്നീട് നടന്ന തെരഞ്ഞെടുപ്പിലെ വിധിയെഴുത്തിലൂടെ 200 ല്‍ കൂടുതല്‍സീറ്റ് നേടിക്കൊണ്ട് അടിയന്തരാവസ്ഥക്കെതിരെയുള്ള പ്രതിഷേധം തീര്‍ത്ത ചരിത്രമാണ് ഭാരതത്തില്‍ ഉണ്ടായിട്ടുള്ളത്. വഴിമാറുന്ന യഥാര്‍ത്ഥ ചരിത്രം ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കണമെന്ന് ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ ജീവാസ് മാനസ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ.എം. ഹെര്‍ള അധ്യക്ഷനായി.

Tags: indiaemergencyപിഎസ് ശ്രീധരന്‍പിള്ള
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

India

സാംഭാൽ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷാരിഖ് സാത്തയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് : ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രപ്രസിദ്ധമായ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്രട്ടാതി ഊരുചുറ്റു ജലോത്സവം ഞായറാഴ്ച

പ്രശസ്ത സംഗീതജ്ഞ പ്രൊഫ കെ. സരോജിനി അമ്മ അന്തരിച്ചു

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.