Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

യൂടോക്കില്‍ കൂട്ടരാജി; ഉണ്ണി ബാലകൃഷ്ണനും വേണു ബാലകൃഷ്ണനും പടിയിറങ്ങി

കെ പി യോഹന്നാന്റെ ബിനാമി എന്ന ആക്ഷേപം പേറുന്ന ആളാണ് ജോബി ജോര്‍ജ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2022, 08:53 am IST
inKerala

കോട്ടയം:ഉടമ ജോബി ജോര്‍ജിന്റെ ഡ്രൈവര്‍മാര്‍ ഗ്രാഫിക്‌സ് ഡിസൈനറെ ക്രൂരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഡിജിറ്റല്‍ ന്യൂസ് ചാനല്‍ യൂടോക്കില്‍ നിന്ന് 15 പേര്‍ രാജി വച്ചിറങ്ങി. അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്  ഉണ്ണി ബാലകൃഷ്ണനും വേണു ബാലകൃഷ്ണനും സ്ഥാപനം വിട്ടു.

ഇക്കഴിഞ്ഞ 3 നാണ് കൂട്ടരാജിയിലേക്ക് വഴിവച്ച സംഭവം. രാത്രി 11 മണിക്ക് ഷിഫ്റ്റ് കഴിഞ്ഞിറങ്ങിയ വനിതാ സബ് എഡിറ്റര്‍ ട്രെയിനി മദ്യപിച്ച കമ്പനി ഡ്രൈവറുടെയൊപ്പം കാറില്‍ കയറാന്‍ വിസമ്മതിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. മദ്യപനായ െ്രെഡവര്‍ക്കൊപ്പം കാറില്‍ കയറാതെ നിന്ന പെണ്‍കുട്ടി ആ സമയം ഷിഫ്റ്റ് കഴിഞ്ഞിറങ്ങിയ സഹപ്രവര്‍ത്തകനോട് തന്നെ താമസ സ്ഥലത്ത് കൊണ്ടുവിടാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ അവിടെയുണ്ടായിരുന്ന എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പി കെ പ്രകാശ് ഈ വിഷയത്തില്‍ ഇടപെടുകയും പെണ്‍കുട്ടിയെ മദ്യപനായ ഡ്രൈവര്‍ക്കൊപ്പം കാറില്‍ കയറ്റിവിടാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് തടഞ്ഞ പിറവം സ്വദേശിയായ ഗ്രാഫിക്‌സ് ഡിസൈനറെ ഡ്രൈവര്‍മാര്‍ അതി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

ഇതില്‍ പ്രതിഷേധിച്ചാണ് പെണ്‍കുട്ടികള്‍ അടക്കമുള്ള 15 പേര്‍ പിറ്റേന്ന് കൂട്ടരാജി നല്‍കിയത്.  

മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനായ യുവാവിനെ പിറ്റേന്ന്, കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും യൂ ടോക്ക് ഉടമ ജോബി ജോര്‍ജിന്റെ ഭീഷണിയെ തുടര്‍ന്ന് അയാള്‍ ഭയന്ന് ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലേക്ക് പോയി. സിനിമാ നിര്‍മ്മാതായ ജോബി ജോര്‍ജ് ഉപദ്രവിക്കും എന്ന് ഭയന്നതിനാല്‍ പെണ്‍കുട്ടിയും യുവാവും പോലീസില്‍ പരാതി നല്‍കിയില്ല. എങ്കിലും ശക്തമായ പ്രതിഷേധം  കൂട്ടരാജിയിലൂടെ അറിയിക്കുകയായിരുന്നു.

കോട്ടയത്തിനടുന്ന് കല്ലറയിലുള്ള യൂ ടോക്കിന്റെ ഓഫീസ് ഒരു അധോലോക സംഘം പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഗുഡ് വില്‍ സിനിമാ കമ്പനി ഓഫീസിനോട് ചേര്‍ന്നാണ് യൂ ടോക്ക് സ്റ്റുഡിയോ.  

യൂ ടോക്ക് തുടങ്ങിയ കാലം മുതല്‍ തൊഴിലാളി വിരുദ്ധ സമീപനമാണ് ഉടമ സ്വീകരിക്കുന്നത്. വീക്കിലി ഓഫ് ആര്‍ക്കും അനുവദിച്ചിരുന്നില്ല. 15 മണിക്കൂര്‍ വരെ ദിവസവും ജോലി ചെയ്യേണ്ട അവസ്ഥയിലായിരുന്നു ജീവനക്കാര്‍. അതൃപ്തി തോന്നുന്ന ജീവനക്കാരെ ഓഫീസിലേക്ക് വിളിച്ചു വരുത്തി  നിര്‍ബന്ധപൂര്‍വ്വം രാജി എഴുതി വാങ്ങുന്ന പതിവ് യൂടോക്ക് തുടക്കം മുതലേ അനുവര്‍ത്തിച്ചിരുന്നു. റിപ്പോര്‍ട്ടര്‍മാരും കാമറാമാനും അടക്കം പത്തോളം പേരെയാണ്‌രണ്ടു മാസത്തിനിടെ ഇവിടെ നിന്ന് കാരണം ബോധിപ്പിക്കാതെ പറഞ്ഞു വിട്ടത്. ജോബി ജോര്‍ജിനും പി കെ പ്രകാശിനുമെതിരെ തൊഴിലാളികള്‍ക്കിടയില്‍ നിലനിന്നിരുന്ന അസ്വസ്ഥതയാണ് ഇപ്പോള്‍ കൂട്ടരാജിയിലൂടെ മറ നീക്കി പുറത്തുവന്നിരിക്കുന്നത്.

കെ പി യോഹന്നാന്റെ ബിനാമി എന്ന ആക്ഷേപം പേറുന്ന ആളാണ് ജോബി ജോര്‍ജ്‌

Tags: UnniUnni Balakrishnanയൂടോക്ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

Kerala

ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധസംഘടന ആര്‍എസ്എസ് ആണ്, അതില്‍ ഒരു സംശയവും :വേണ്ട കേട്ടോ: ഉണ്ണി ബാലകൃഷ്ണന് ബോധമുദിച്ചു

Kerala

സുരേഷ് ഗോപിയുടെ തൃശൂര്‍ മണ്ഡലത്തില്‍ നിന്നുള്ള വിജയം ആധികാരികമെന്ന് ഇടത് ചായ് വുള്ള മാധ്യമപ്രവര്‍ത്തകനായ ഉണ്ണി ബാലകൃഷ്ണന്‍ 

Kerala

പൊളിറ്റിക്കല്‍ കറക്റ്റ്നസ്സിന്റെ കാലത്ത് ശ്രീകുമാരന്‍തമ്പി കാലഹരണപ്പെട്ടെന്ന് റിപ്പോര്‍ട്ടര്‍ ടിവിയുടെ ഉണ്ണി ബാലകൃഷ്ണന്‍

Kerala

“സമാജം സ്റ്റാര്‍ ഉണ്ണി മിത്തന്‍” എന്ന് വിളിച്ച കമ്മി യുവാവിന് ‘മിത്ത് നീ തന്നെ’ എന്ന മറുപടി നല്‍കി ഉണ്ണി മുകുന്ദന്‍

പുതിയ വാര്‍ത്തകള്‍

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ ഒന്നരലക്ഷം വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.