Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുരേഷ് ഗോപിയുടെ തൃശൂര്‍ മണ്ഡലത്തില്‍ നിന്നുള്ള വിജയം ആധികാരികമെന്ന് ഇടത് ചായ് വുള്ള മാധ്യമപ്രവര്‍ത്തകനായ ഉണ്ണി ബാലകൃഷ്ണന്‍ 

തൃശൂരിലെ സുരേഷ് ഗോപിയുടെ 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പിലെ വിജയം ആധികാരികമാണെന്ന് പരസ്യമായി ഇടത് പക്ഷ നിലപാട് കൈക്കൊള്ളാറുള്ള ഇപ്പോള്‍ ഏഷ്യാന‍െറ്റില്‍ പ്രവര്‍ത്തികുന്ന ഉണ്ണി ബാലകൃഷ്ണന്‍. സുരേഷ് ഗോപിയുടെ വിജയം ഏതാനും വോട്ടര്‍മാരെ അധികമായി വോട്ടര്‍പട്ടികയില്‍ ചേര്‍ത്ത് കൃത്രിമമായി നേടിയ വിജയമൊന്നുമല്ല. സുരേഷ് ഗോപിയെ ന്യായീകരിക്കാന്‍ വേണ്ടിയല്ല താന്‍ ഇത് പറയുന്നതെന്നും ഉണ്ണി ബാലകൃഷ്ണന്‍. 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2025, 05:38 pm IST
inKerala

തിരുവനന്തപുരം: തൃശൂരിലെ സുരേഷ് ഗോപിയുടെ 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പിലെ വിജയം ആധികാരികമാണെന്ന് പരസ്യമായി ഇടത് പക്ഷ നിലപാട് കൈക്കൊള്ളാറുള്ള ഇപ്പോള്‍ ഏഷ്യാന‍െറ്റില്‍ പ്രവര്‍ത്തികുന്ന ഉണ്ണി ബാലകൃഷ്ണന്‍. സുരേഷ് ഗോപിയുടെ വിജയം ഏതാനും വോട്ടര്‍മാരെ അധികമായി വോട്ടര്‍പട്ടികയില്‍ ചേര്‍ത്ത് കൃത്രിമമായി നേടിയ വിജയമൊന്നുമല്ല. സുരേഷ് ഗോപിയെ ന്യായീകരിക്കാന്‍ വേണ്ടിയല്ല താന്‍ ഇത് പറയുന്നതെന്നും ഉണ്ണി ബാലകൃഷ്ണന്‍.

ഇതോടെ സുരേഷ് ഗോപിയുടെ വിജയം കൃത്രിമവോട്ടുകളിലൂടെ സംഘടിപ്പിച്ചെടുത്ത വിജയമായിരുന്നുവെന്ന ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന സിപിഐയുടെ വി.എസ്. സുനില്‍ കുമാറിന്റെ വാദത്തെ ഒരു ഇടത് മാധ്യമപ്രവര്‍ത്തകന്‍ തന്നെ തള്ളിയിരിക്കുകയാണ്.

75000 വോട്ടിന്റെ നല്ല ഭൂരിപക്ഷത്തിനാണ് സുരേഷ് ഗോപി വിജയിച്ചുവന്നത്. എന്തുകൊണ്ടാണ് സുരേഷ് ഗോപി ഇത്രയും വലിയ ഭൂരിപക്ഷത്തിന് ജയിച്ചത്? ഇടത് പക്ഷക്കാരനായ സുരേഷ് ഗോപി ഒരിയ്‌ക്കലും ജയിച്ചുവരില്ല എന്ന് പ്രവചിച്ച മാധ്യമപ്രവര്‍ത്തകനായിരുന്നു താനെന്നും പക്ഷെ തന്നെയും മറ്റ് മാധ്യമപ്രവര്‍ത്തകരെയും ഞെട്ടിച്ചുകൊണ്ട് സുരേഷ് ഗോപി വിജയം വരിച്ചുവെന്നും ഉണ്ണി ബാലകൃഷ്ണന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ചാനലില്‍ അവതരിപ്പിക്കുന്ന ഒരു പ്രത്യേക പരിപാടിയിലായിരുന്നു ഉണ്ണി ബാലകൃഷ്ണന്റെ ഈ വെളിപ്പെടുത്തല്‍.

സുരേഷ് ഗോപിയ്‌ക്ക് തൃശൂരില്‍ ആധികാരികമായി വിജയിക്കാന്‍ വേണ്ട എല്ലാ രാഷ്‌ട്രീയ സാഹചര്യവും അവിടെ നിലനിന്നിരുന്നു എന്നതാണ് വാസ്തവം. ആ രാഷ്‌ട്രീയ സാഹചര്യം രൂപപ്പെടുത്തുന്നതില്‍ എല്‍ഡിഎഫിനും പങ്കുണ്ട് യുഡിഎഫിനും പങ്കുണ്ട്.

കെ. മുരളീധരന്‍ തൃശൂരിന് ഫിറ്റായ സ്ഥാനാര്‍ത്ഥിയല്ല

കെ. മുരളീധരന്‍ തൃശൂരിന് ഒരിയ്‌ക്കലും ഫിറ്റായ സ്ഥാനാര്‍ത്ഥിയല്ല. ഒരു രാത്രിയില്‍ വടകരയില്‍ നിന്നും തൃശൂരിലേക്ക് മുരളീധരനെ ഷിഫ്റ്റ് ചെയ്യുന്നു. ആ സമയത്ത് തൃശൂരില്‍ സിറ്റിംഗ് എംപിയായ ടി.എന്‍. പ്രതാപന്‍ ഒരു റൗണ്ട് പ്രചാരണം പൂര്‍ത്തിയാക്കിയിരുന്നു. അവിടെ മതിലെഴുത്ത് നടന്നിരുന്നു. പോസ്റ്ററൊട്ടിക്കല്‍ നടന്നിരുന്നു. മുരളീധരന്റെ തൃശൂരിലേക്കുള്ള വരവ് വൈകിയുള്ള വരവായിരുന്നു. അത് ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആശങ്കയിലാഴ്‌ത്തിയിരുന്നു. മുരളീധരന്റെ രംഗപ്രവേശം തന്നെ ആഹ്ളാദ ഭരിതമായിരുന്നില്ല. ഉത്സാഹഭരിതമായിരുന്നില്ല. മാത്രമല്ല തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുരളീധരന്‍ മുന്‍പന്തിയിലായിരുന്നില്ല. ഇതോടെ മുരളീധരന്‍ തോറ്റുപോകുമെന്ന് ആശങ്കയുണ്ടായി. ഇതോടെ മുസ്ലീം ന്യൂനപക്ഷം മുരളീധരന്‍ തോറ്റുപോകുമെന്ന് ഭയന്നു. അതോടെ അവര്‍ വോട്ട് സുനില്‍കുമാറിന് നല്‍കാമെന്ന് കരുതി. അതോടെ തൃശൂരിലെ മുസ്ലിംവോട്ട് ബാങ്ക് ഭിന്നിച്ചു. അതിന് മുന്‍പെല്ലാം കോണ്‍ഗ്രസിനനുകൂലമായാണ് മുസ്ലിം വിഭാഗം ഇതിന് മുന്‍പ് വോട്ട് ഒറ്റക്കെട്ടായി ചെയ്തത്. ജില്ലയിലെ പല കോണ്‍ഗ്രസുകാര്‍ക്കും കെ. മുരളീധരനോട് എതിര്‍പ്പുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് ഒരു മാസം മുന്‍പ് പത്മജ ബിജെപിയിലേക്ക് പോയതും തിരിച്ചടിയായി.

ഇടത്പക്ഷം  ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് സുരേഷ് ഗോപിയെ തുണച്ചു

വി.എസ്. സുനില്‍കുമാര്‍ രംഗപ്രവേശം ചെയ്തതോടെ സുനില്‍കുമാര്‍-മുരളീധരന്‍ പോരാട്ടം ആയിരിക്കും ഉണ്ടാകുക എന്ന് എല്ലാവരും കരുതി. തൃശൂരിലെ പിന്നാക്കവിഭാഗം, ക്രിസ്ത്യന്‍ ന്യൂനപക്ഷം, മുസ്ലിം ന്യൂനപക്ഷം എന്നിവര്‍ ഇടത്പക്ഷത്തിനും കോണ്‍ഗ്രസിനും ഉള്ള വോട്ട് ബാങ്ക് ഒന്നാണ്. ഈ വോട്ട് ബാങ്ക് പിളര്‍ന്നു. ഇതിന്റെ മെച്ചവും സുരേഷ് ഗോപിയ്‌ക്കായി. എന്തിനാണ് ഇത്രയും കരുത്തുള്ള മത്സരത്തിന് എന്തിനാണ് ഇടത് പക്ഷം ഇറങ്ങിപ്പുറപ്പെട്ടത്? ഇതാണ് പ്രശ്നമായത്. ഇതാണ് സുരേഷ് ഗോപിക്ക് അനുകൂലമായത്. 100 കോടിയുടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് എന്ന വിഷയവും സുരേഷ് ഗോപിയ്‌ക്ക് അനുകൂലമായി. ഇരിങ്ങാലക്കുട, പുതുക്കാട്, മണലൂര്‍ ,നാട്ടിക എന്നിവിടങ്ങളിലെ ഈഴവ വോട്ടുകള്‍ സുരേഷ് ഗോപിയ്‌ക്ക് അനുകൂലമായി വീണു. ക്രിസ്ത്യന്‍ വോട്ടുബാങ്കും കുറച്ചൊക്കെ മാനേജ് ചെയ്യാന്‍ സുരേഷ് ഗോപിയ്‌ക്ക് കഴിഞ്ഞു.

വോട്ടര്‍പട്ടിക തിരിമറിയെന്ന കുറ്റപ്പെടുത്തലിലൂടെ യുഡിഎഫും എല്‍ഡിഎഫും സ്വന്തം തെറ്റുകള്‍ മറയ്‌ക്കുന്നു

വോട്ടര്‍പട്ടികയിലുണ്ടായ തിരിമറിയിലൂടെയാണ് സുരേഷ് ഗോപി വിജയിച്ചത് എന്ന് വരുത്തിതീര്‍ക്കാന്‍ യുഡിഎഫും എല്‍ഡിഎഫും ശ്രമിക്കുമ്പോള്‍, സുരേഷ് ഗോപിയ്‌ക്ക് ജയിക്കാന്‍ സ്വയം അവര്‍ സൃഷ്ടിച്ച സാഹചര്യമുണ്ടല്ലോ അത് മറക്കരുത്. സുരേഷ് ഗോപിയെ കുറ്റം പറയുന്നത് വഴി അത് തമസ്കരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. – ഉണ്ണികൃഷ്ണന്‍ പറയുന്നു.

 

 

Tags: 2024 loksabha electionsActor Suresh GopiSGThrissur pooramVS SunilkumarMuslim votesezhava votesKaruvannur BankUnni Balakrishnan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

Entertainment

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരില്‍ വ്യാജ കാസ്റ്റിങ് കാള്‍;തൃശൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി

Kerala

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)
Kerala

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

Kerala

സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു…. നിങ്ങള്‍ അറിഞ്ഞിരുന്നോ ? ഞാന്‍ മാത്രം അറിഞ്ഞില്ല കേട്ടോ

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.