Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദമയന്തിയമ്മ എന്ന പട്ടത്തിയമ്മ; സുധാമണിയുടെ ജനനദിവസം വാവിട്ടുകരഞ്ഞു; പിന്നീട് നടന്നതെല്ലാം ഈശ്വരകടാക്ഷം

ഒരുഘട്ടത്തില്‍ അത്ഭുതപ്പെടുത്തുന്ന ഓരോ സംഭവങ്ങള്‍ മകളില്‍ നിന്നും ഉണ്ടാകുന്നത് ഈ അമ്മ കാണാനിടയായി. ഇതോടെ മകളുടെ ഈശ്വരാംശത്തെ കുറിച്ചും ബോധ്യമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2022, 02:50 pm IST
inKerala

വി. രവികുമാര്‍

കൊല്ലം: സ്വന്തം മകളായ കുഞ്ഞുസുധാമണിയെ മാറോടു ചേര്‍ത്തുപിടിച്ച് പൊട്ടിക്കരയുമായിരുന്നു ദമയന്തി. കാരണം നാട്ടുകാരുടെ പരിഹാസവും അധിക്ഷേപവും തന്നെ. കരുനാഗപ്പള്ളി താലൂക്കില്‍ പണ്ടാരത്ത് തുറയില്‍ കിണറ്റില്‍മൂട്ടില്‍ എന്ന തറവാട്ടിലാണ് ദമയന്തി ജനിച്ചത്. അച്ഛന്റെ പേര് പുണ്യന്‍. അമ്മ കറുത്ത കുഞ്ഞും. ഈശ്വരഭക്തയായിരുന്നു എക്കാലവും ദമയന്തിഅമ്മ. ഒമ്പതുമക്കളാണ് ദമയന്തിയമ്മയ്‌ക്ക്. രണ്ട് പേര്‍ മരിച്ചുപോയി. കസ്തൂര്‍ബായി, സുധാമണി, സുഗുണമ്മ, സജനി, സുരേഷ്‌കുമാര്‍, സതീഷ്‌കുമാര്‍, സുധീര്‍കുമാര്‍ എന്നിവരാണ് മക്കള്‍. സുധാമണിയാണ് പിന്നീട് മാതാ അമൃതാനന്ദമയി ദേവിയായി തീര്‍ന്നത്.

സുധാമണിയുടെ ജനനദിവസം ദമയന്തിയമ്മ വാവിട്ടുകരഞ്ഞു. ജനിച്ചയുടനെ കുഞ്ഞ് കരഞ്ഞില്ല, പോരെങ്കില്‍ ഇളംനീല നിറവും. കുഞ്ഞ് മരിച്ചുപോകുമോ എന്ന ആധിയായിരുന്നു ഈ അമ്മയ്‌ക്ക്.ദമയന്തിയുടെ വ്രതങ്ങളും മറ്റ് ചിട്ടകളും തുറയിലാകെ പ്രസിദ്ധമാണ്. വെളുപ്പ് നിറം. ഇതെല്ലാം കൂടിയായപ്പോള്‍ തുറക്കാര്‍ ദമയന്തിയമ്മയ്‌ക്കിട്ട പേര് പട്ടത്തിയമ്മ എന്നാണ്. പലരും അങ്ങനെയാണ് അമ്മയെ വിളിച്ചുപോന്നത്. കായല്‍പരപ്പിലേക്ക് കണ്ണുംനട്ട് നിശബ്ദമായി മണിക്കൂറുകളോളം ഇരിക്കുന്ന മകളെ കണ്ട് അമ്മയായ ദമയന്തി പൊട്ടിക്കരയുമായിരുന്നു. മകളുടെ കൃഷ്ണ കൃഷ്ണ വിളിച്ചുള്ള ഭക്തിയും ഭാവസമാധിയും നിര്‍ത്താന്‍ പലവട്ടം ഉപദേശിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പട്ടിണിക്കിട്ട് തന്റെ വഴിയിലെത്തിക്കാന്‍ നോക്കിയിട്ടുണ്ട്. പക്ഷേ അവിടെയും ആ അമ്മ പരാജയപ്പെട്ടു.

ഒരുഘട്ടത്തില്‍ അത്ഭുതപ്പെടുത്തുന്ന ഓരോ സംഭവങ്ങള്‍ മകളില്‍ നിന്നും ഉണ്ടാകുന്നത് ഈ അമ്മ കാണാനിടയായി. ഇതോടെ മകളുടെ ഈശ്വരാംശത്തെ കുറിച്ചും ബോധ്യമായി. വളരുന്തോറും മകളുടെ ദിവ്യത്വം ദമയന്തി അമ്മ നേരിട്ടറിഞ്ഞു. അമൃതാനന്ദമയിയുടെ അത്ഭുതകഥകള്‍ പുറത്തേക്ക് പരക്കാന്‍ തുടങ്ങിയതോടെ  വിശ്വാസികള്‍ക്കൊപ്പം സന്യാസതല്പരതയുമായി കുറെപേര്‍ ശിഷ്യരായെത്തി. അവിടം വിട്ട് പോകാതെയുമായി. ഈ ചെറുപ്പക്കാരെ കാണുമ്പോള്‍ തന്നെ അച്ഛനായ സുഗുണാനന്ദന്‍ അവരെ ഓടിക്കാന്‍ ശ്രമിക്കും. അടുത്ത വീടുകളിലേക്ക് അവര്‍ പോയൊളിക്കും.  ഇവര്‍ക്കുള്ള ഭക്ഷണം മാതൃവാത്സല്യത്തോടെ എത്തിച്ചുനല്കിയത് ഭര്‍ത്താവറിയാതെ ദമയന്തിയായിരുന്നു. മകളുടെ പ്രശസ്തിയൊന്നും ഈ അമ്മയ്‌ക്ക് ലഹരിയായിരുന്നില്ല. മകളെ അമ്മയെന്ന് വിളിച്ച് അമ്മയുടെ ആശ്രമത്തിന്റെ പരിസരങ്ങളില്‍ തന്നെ ജീവിച്ചുപോന്നു.

Tags: motherമാതാ അമൃതാനന്ദമയീ ദേവി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാതാവാകാനുള്ള ഇണയുടെ ആഗ്രഹം മാനിക്കപ്പെടണം: വിധവയ്‌ക്ക് ഭ്രൂണം വിട്ടുകൊടുത്ത് ഹൈക്കോടതി

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

Kerala

അമ്മയ്‌ക്കൊപ്പം ഓണം കൂടാന്‍ ബഹ്റൈനില്‍ എത്തിയ ബാലന്‍ ബാത്ത് ടബ്ബില്‍ വീണ് മരിച്ചു

Kerala

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

Kerala

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.