Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സെമികണ്ടക്ടര്‍ മേഖലയില്‍ ലോകശക്തിയാകാന്‍ ഇന്ത്യ; മോദി ചുമതല ഏല്‍പ്പിച്ചിരിക്കുന്നത് ഇന്‍റലില്‍ ആദ്യകാല ചിപ് ഡിസൈന‍ര്‍ കൂടിയായ രാജീവ് ചന്ദ്രശേഖറെ…

ഇലക്ട്രോണിക് ഉപകരണങ്ങളിലും വാഹനങ്ങളിലുമെല്ലാം ഉപയോഗിക്കുന്ന മൈക്രോചിപ്പുകളുടെ അവശ്യഘടകമായ സെമികണ്ടക്ടറുകളുടെ നിര്‍മ്മാണമേഖലയില്‍ നിര്‍ണ്ണായക ശക്തിയാകാന്‍ ഒരുങ്ങി ഇന്ത്യ. ഇക്കാര്യത്തില്‍ നരേന്ദ്രമോദി ചുമതല ഏല്‍പിച്ചിരിക്കുന്നത് ഒരു കാലത്ത് ഇന്‍റല്‍ കമ്പനിയില്‍ പ്രോസസര്‍ ചിപ് ഡിസൈനര്‍ കൂടിയായിരുന്ന മലയാളി രാജീവ് ചന്ദ്രശേഖറിനെയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2022, 05:05 pm IST
inIndia

ന്യൂദല്‍ഹി:ഇലക്ട്രോണിക് ഉപകരണങ്ങളിലും വാഹനങ്ങളിലുമെല്ലാം ഉപയോഗിക്കുന്ന മൈക്രോചിപ്പുകളുടെ അവശ്യഘടകമായ സെമികണ്ടക്ടറുകളുടെ നിര്‍മ്മാണമേഖലയില്‍ നിര്‍ണ്ണായക ശക്തിയാകാന്‍ ഒരുങ്ങി ഇന്ത്യ. ഇക്കാര്യത്തില്‍ നരേന്ദ്രമോദി ചുമതല ഏല്‍പിച്ചിരിക്കുന്നത് ഒരു കാലത്ത് ഇന്‍റല്‍ കമ്പനിയില്‍ പ്രോസസര്‍ ചിപ് ഡിസൈനര്‍ കൂടിയായിരുന്ന മലയാളി രാജീവ് ചന്ദ്രശേഖറിനെയാണ്. ഇതോടെ കാര്യങ്ങള്‍ ശരിയായ ദിശയില്‍ അതിവേഗം മുന്നേറുകയാണ്.

മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും ഇലക്ട്രിക് എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ രാജീവ് ചിക്കാഗോയിലെ ഇലിനോയ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സെടുത്ത വ്യക്തിയാണ്. വിനോദ് ധാം ആണ് ഇന്‍റലിലേക്ക് ചിപ് ഡിസൈനിംഗ് രംഗത്തേക്ക് രാജീവ് ചന്ദ്രശേഖറിനെ പ്രത്യേകം തെരഞ്ഞെടുത്തത്. 1486 എന്ന ഇന്‍റല്‍ പ്രോസസര്‍ ഡിസൈന്‍ ചെയ്ത് ആര്‍കിടെക്ചറല്‍ ടീമിന്റെ ഭാഗമായിരുന്നു രാജീവ്. പിന്നീട് ഹാര്‍വാഡ് സര്‍വ്വകലാശാലയില്‍ നിന്നും അഡ്വാന്‍സ് മാനേജ്മെന്‍റ് പ്രോഗ്രാമും ചെയ്തു. ബിപിഎല്‍ മൊബൈല്‍ ഉള്‍പ്പെടെ ഒട്ടേറെ വ്യവസായസംരംഭങ്ങള്‍ സ്ഥാപിച്ച പരിചയവും രാജീവിന് ഇന്ത്യയെ സെമികണ്ടക്ടര്‍ മേഖലയില്‍ തിളക്കമുള്ള അധ്യായം എഴുതിച്ചേര്‍ക്കാന്‍ സഹായിക്കും.

കഴിഞ്ഞ ദിവസം ഈ മേഖലയില്‍ ഇന്ത്യ സവിശേഷമായ ഒരു ചുവടുവെപ്പ് നടത്തി. സെമി കണ്ടക്ടര്‍ സംരംഭങ്ങളെ ആഗോള തലത്തില്‍ ഒരുമിപ്പിക്കുന്നതിനായി സ്വിറ്റ്സര്‍ലാന്‍റിലെ റിസ്ക് ഫൈവ് (ആര്‍ ഐഎസ് സി ഫൈവ്) എന്ന അസോസിയേഷനില്‍ ഇന്ത്യ അംഗമായി. ഇന്ത്യയെ ചിപ് നിര്‍മ്മാണ രംഗത്ത് ഒരു ടാലന്‍റ് ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ഐടി മന്ത്രി രാജീവ് ചന്ദ്രശഖര്‍ പറയുന്നു. സെര്‍വറുകള്‍, മൊബൈല്‍ ഫോണുകള്‍, വാഹനങ്ങള്‍ എന്നിവയ്‌ക്കുള്ള ചിപ് വിതരണം ചെയ്യാന്‍ ഇന്ത്യയ്‌ക്കാവുമെന്ന് രാജീവ് ചന്ദ്രശേഖര്‍ വിശ്വസിക്കുന്നു. ഇതോടൊപ്പം ഡിജിറ്റല്‍ ഇന്ത്യ റിസ്ക് ഫൈവ് മൈക്രോപ്രൊസസര്‍ പദ്ധതിയും കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചു.

ലോകം ചിപ് ക്ഷാമത്തില്‍ വലയുകയാണ്. കോവിഡും അതുമൂലം നിര്‍മ്മാണം കുറഞ്ഞതും ചിപുകളുടെ ക്ഷാമത്തിന് വഴിവെച്ചു. അതിവേഗം മാറുന്ന സാങ്കേതിക വിദ്യയും മറ്റൊരു പ്രശ്നമാണ്. എങ്കിലും ചിപ് നിര്‍മ്മാണ രംഗത്തെ സാധ്യതകള്‍ മുതലെടുത്ത് വന്‍നിര്‍മ്മാണ ശക്തിയായി വളരാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇപ്പോള്‍ തായ് വാനാണ് ഈ രംഗത്തെ വമ്പന്‍മാര്‍. രണ്ടാം സ്ഥാനത്ത് ദക്ഷിണ കൊറിയയാണ്.

അടുത്ത വര്‍ഷം ഐഐടി മദ്രാസ് വികസിപ്പിച്ചെടുത്ത ശക്തി പ്രൊസസറും സി-ഡാക്കിന്റെ വേഗ പ്രൊസസറും പുറത്തിറക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സ്റ്റാര്‍ട്ടപ് കമ്പനികളെ സെമി കണ്ടക്ടര്‍ മേഖലയിലേക്ക് ആകര്‍ഷിക്കാനും രാജീവ് ചന്ദ്രശേഖര്‍ ശ്രമിക്കുന്നു. സെമികണ്ടക്ടര്‍ മേഖലയില്‍ നിന്നും 100 കോടി ഡോളര്‍ ആസ്തിയുള്ള യൂണികോണുകളെ സൃഷ്ടിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറയുന്നു. ഉദാഹരണത്തിന്‍ ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിഗ്നല്‍ ചിപ് എന്ന കമ്പനി ഇന്ത്യയ്‌ക്ക് വേണ്ടി അഗുംബെ എന്ന പേരില്‍ ആദ്യ 5ജി ചിപ്സെറ്റുകള്‍ നിര്‍മ്മിച്ചുകഴിഞ്ഞു.

സെമി കണ്ടക്ടര്‍ മേഖലല്‍ വിവിധ കമ്പനികളും രാജ്യങ്ങളും തമ്മിലുള്ള അകലം ഇല്ലാതാക്കാന്‍ ഉദ്ദേശിച്ച് രൂപീകരിച്ചതാണ് റിസ്ക് ഫൈവ് എന്ന സംഘടന. ഇതില്‍ പ്രീമിയം ബോര്‍‍ഡ് അംഗമായതോടെ ഇന്ത്യയ്‌ക്കും ഈ മേഖലയില്‍ ഒട്ടേറെ സഹായം ലഭിക്കും. ഇപ്പോള്‍ 70ല്‍ പരം രാജ്യങ്ങളില്‍ നിന്നായി 2000ല്‍ ഏറെപ്പേര്‍ അംഗങ്ങളാണ്. സെമി കണ്ടക്ടറുകളുടെ നിര്‍മ്മാണ സംരംഭങ്ങള്‍ക്ക് പ്രോത്സാഹന പാക്കേജ് എന്ന നിലയ്‌ക്ക് കേന്ദ്രം 76,000 കോടി രൂപ അനുവദിച്ചിരുന്നു. ഇത് ഈ ദിശയിലുള്ള ശരിയായ ചുവടുവെയ്‌പായിരുന്നു.

Â

Tags: ശാസ്ത്ര സാങ്കേതിക രംഗംയൂണികോണ്‍സ്റ്റാര്‍ട്ടപ്പുകള്‍സാങ്കേതികംസ്റ്റാര്‍ട്ടപ്Rajeev Chandrasekharചിപ്പുകള്‍ചിപ് ക്ഷാമംറിസ്ക് ഫൈവ്സെമികണ്ടക്ടര്‍നരേന്ദ്രമോദിമന്ത്രി രാജീവ് ചന്ദ്രശേഖര്‍സെമികണ്ടക്ടര്‍ സ്റ്റാര്‍ട്ടപ്പുകള്‍മോഡി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

Kerala

നേമത്തോണം പൊന്നോണം; ഓണം ആഘോഷിക്കാത്ത ഒരു വീടും ഉണ്ടാകരുതെന്ന് രാജീവ് ചന്ദ്രശേഖര്‍

Kerala

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.