Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലുലു മാളില്‍ ജോലിക്കെത്തിയെ ജീവനക്കാരെ ട്രേഡ് യൂണിയന്‍ അംഗങ്ങള്‍ തടഞ്ഞു, ഗേറ്റ് പൂട്ടി; മാള്‍ ഇന്ന് പ്രവര്‍ത്തിപ്പിക്കില്ലെന്ന് സമരക്കാര്‍

സമരാനുകൂലികള്‍ ലുലു മാളിന്റെ മുന്നില്‍ കുത്തിയിരുന്നു. ജീവനക്കാര്‍ ജോലിക്ക് കയറരുതെന്നും ഗേറ്റിനു പുറത്ത് കൂടി നില്‍ക്കുന്ന ജീവനക്കാരെ എത്രയും പെട്ടെന്ന് ഒഴിവാക്കണമെന്നും യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2022, 10:34 am IST
inKerala

തിരുവനന്തപുരം : ദേശീയ പണിമുടക്കില്‍ തിരുവനന്തപുരം ലുലു മാളില്‍ ജോലിക്കെത്തിയ ജീവനക്കാരെ സമരക്കാര്‍ തടഞ്ഞു. ലുലു മാളിന് അകത്തേയ്‌ക്ക് ആരേയും പ്രവേശിക്കാന്‍ അനുവദിക്കില്ല. അകത്തുള്ള ജീവനക്കാരെ പുറത്തിറങ്ങാന്‍ അനുവദിക്കാമെന്നാണ് സമരക്കാരുടെ നിലപാട്. ലുലുമാളിന്റെ ഗേറ്റും സമരക്കാര്‍ പൂട്ടിയിട്ടിരിക്കുകയാണ്.  

ട്രേഡ് യൂണിയന്റെ ദേശീയ പണിമുടക്കില്‍ തിങ്കളാഴ്ച കൊച്ചിയിലെ ലുലു മാള്‍ പ്രവര്‍ത്തിച്ചിരുന്നു. കൊച്ചിയിലെ ലുലുമാള്‍ തിങ്കളാഴ്ച പ്രവര്‍ത്തിപ്പിച്ചിരുന്നു. എന്നാല്‍ തിരുവനന്തപുരത്തേത് കഴിഞ്ഞദിവസം പ്രവര്‍ത്തിപ്പിച്ചിരുന്നില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിദീകരണം. അതേസമയം തിങ്കളാഴ്ച ജോലിക്കെത്തിയ ജീവനക്കാരെ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ സമരക്കാര്‍ ലുലു മാളിന് മുന്നില്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു.  

രാവിലെ ഒമ്പത് മണിയോടെ എത്തിയ അമ്പതിലേറെ ജീവനക്കാരെയാണ് സമരക്കാര്‍ അകത്തേയ്‌ക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ ഗേറ്റിന് പുറത്ത് തടയുകയായിരുന്നു. പൊതു പണിമുടക്കില്‍ പങ്കെടുക്കാത്ത ജീവനക്കാരെ അധികൃതര്‍ നിര്‍ബന്ധപൂര്‍വ്വം വിളിച്ചു വരുത്തുകയാണ്. ഇത് അനുവദിക്കില്ലെന്നും സമരക്കാര്‍ അറിയിച്ചു.  

സമരക്കാര്‍ അകത്തേയ്‌ക്ക് പ്രവേശിക്കാന്‍ അനുവദിക്കാത്തതിനാല്‍ ജീവനക്കാര്‍ എല്ലാം മടക്കി പോകുന്നസാഹചര്യമാണ്. എന്നാല്‍ ഇന്ന് മാള്‍ തുറക്കുന്നില്ലെന്നാണ് ലുലു അധികൃതര്‍ വ്യക്തമാക്കുന്നത്.  

കഴിഞ്ഞ ദിവസം കൊച്ചിയില്‍ സാധാരണക്കാരുടെ കടകള്‍ അടപ്പിക്കുകയും ലുലുമാള്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. സാധാരണക്കാരെ മാത്രം നിര്‍ബന്ധിതമായി പണിമുടക്കില്‍ പങ്കെടുപ്പിക്കുകയും മാളുകളെ ഒഴിവാക്കുകയും ചെയ്തതില്‍ ട്രേഡ് യൂണിയനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സമരക്കാര്‍ ഇന്ന് പ്രതിഷേധവുമായി എത്തിയത്.  

തുടര്‍ന്ന് സമരാനുകൂലികള്‍ ലുലു മാളിന്റെ മുന്നില്‍ കുത്തിയിരുന്നു. അടച്ചിട്ട മാളിന്റെ മുന്‍ ഗേറ്റിന് മുന്നിലാണ് സമരാനുകൂലികള്‍ കുത്തിയിരിക്കുന്നത്. ജീവനക്കാര്‍ ജോലിക്ക് കയറരുതെന്നും ഗേറ്റിനു പുറത്ത് കൂടി നില്‍ക്കുന്ന ജീവനക്കാരെ എത്രയും പെട്ടെന്ന് ഒഴിവാക്കണമെന്നും യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമെത്തിയിട്ടുണ്ട്. അകത്തു കയറാനാവാതെ കൂടിനില്‍ക്കുന്ന ജീവനക്കാരോട് തിരിച്ചുപോകാന്‍ പോലീസ് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

Tags: keralaതിരുവനന്തപുരംകലാപംലുലുട്രേഡ് യൂണിയന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.