Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ആടുമേയ്ച്ചുള്ള മതപഠനത്തിന് യെമനിലേക്ക് പോയ 14 മലയാളികളെ ഒമാന്‍ പിടികൂടി; ഇന്ത്യയിലേക്ക് ‘നാടുകടത്തി’; എന്‍ഐഎ അന്വേഷണം തുടങ്ങി

ഹാഷിയുടെ കുടുംബ പശ്ചാത്തലവും പ്രവര്‍ത്തന മണ്ഡലങ്ങളും ബന്ധങ്ങളും അടക്കമുള്ള വിവരങ്ങള്‍ എന്‍ഐഎ അടക്കമുള്ള ഏജന്‍സികള്‍ ശേഖരിച്ചവരികയാണ്. കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് ഇവര്‍ യെമനിലേക്ക് പോകാനായി സുല്‍ത്താനറ്റ് ഓഫ് ഒമാനിലെ സലാലയിലെത്തിയത്. സലാലയില്‍ നിന്ന് 200 കിലോമീറ്ററോളം ദൂരമുള്ള യെമന്‍ തലസ്ഥാന നഗരിയായ സന്‍ആയിലെത്താന്‍ അതിര്‍ത്തിക്കടുത്ത് എത്തിയപ്പോള്‍ യെമന്‍ ചെക് പോസ്റ്റ് അധികൃതര്‍ ഇവരെ തടഞ്ഞ് തിരിച്ചയച്ചതായാണ് വിവരം പുറത്ത് വന്നിരിക്കുന്നത്.

വൈ. കൃഷ്ണദാസ്byവൈ. കൃഷ്ണദാസ്
Mar 19, 2022, 03:34 pm IST
inWorld

കാസര്‍കോട്: മതപഠനത്തിനെന്ന പേരില്‍ യെമനിലേക്ക് പുറപ്പെട്ട കാസര്‍കോട് സ്വദേശി ഉള്‍പെട്ട 14 അംഗ കുടുംബത്തെ ഒമാന്‍ പോലീസ് അതിര്‍ത്തിയില്‍ നിന്നും പിടികൂടി നാട്ടിലേക്ക് തിരിച്ചയച്ചു. കാസര്‍കോട് വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ ഹാഷിം എന്ന ഹാഷിയും (32)  ഭാര്യ കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശിനിയും ഇവരുടെ കുടുംബത്തില്‍പെട്ട സ്ത്രീകളും കുട്ടികളുമടക്കമുള്ള മറ്റു 12 പേരെയാണ് ഇന്ത്യയിലേക്ക് മടക്കി അയച്ചതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.  

ഹാഷിയുടെ കുടുംബ പശ്ചാത്തലവും പ്രവര്‍ത്തന മണ്ഡലങ്ങളും ബന്ധങ്ങളും അടക്കമുള്ള വിവരങ്ങള്‍ എന്‍ഐഎ അടക്കമുള്ള ഏജന്‍സികള്‍ ശേഖരിച്ചവരികയാണ്. കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് ഇവര്‍ യെമനിലേക്ക് പോകാനായി സുല്‍ത്താനറ്റ് ഓഫ് ഒമാനിലെ സലാലയിലെത്തിയത്. സലാലയില്‍ നിന്ന് 200 കിലോമീറ്ററോളം ദൂരമുള്ള യെമന്‍ തലസ്ഥാന നഗരിയായ സന്‍ആയിലെത്താന്‍ അതിര്‍ത്തിക്കടുത്ത് എത്തിയപ്പോള്‍ യെമന്‍ ചെക് പോസ്റ്റ് അധികൃതര്‍ ഇവരെ തടഞ്ഞ് തിരിച്ചയച്ചതായാണ് വിവരം പുറത്ത് വന്നിരിക്കുന്നത്. സലഫികളിലെ ദായിഷ് വിഭാഗത്തില്‍പെട്ട ഇവര്‍ ചട്ടങ്ങള്‍ ശക്തമായി പിന്തുടരുന്നവരാണെന്നും പഠനവും ആടുമേയ്ച്ചുള്ള ജീവിതരീതിയിലും ആകൃഷ്ടരായാണ് ഇവര്‍ പോയതെന്നുമാണ് സൂചന ലഭിച്ചിരിക്കുന്നത്.  

മസ്‌ക്കറ്റ് വഴി കോഴിക്കോട് വിമാനത്താവളത്തിലേക്ക് കയറ്റിവിട്ട ഇവരുടെ വിവരങ്ങള്‍ എമിഗ്രേഷന്‍ അധികൃതര്‍ കൈമാറിയതിനെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. ഇവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ അടക്കം പരിശോധിച്ചു വരികയാണെന്നും അധികൃതര്‍ സൂചിപ്പിച്ചു. പഠനത്തിന്റെ പേരില്‍ ഭീകര സംഘടനകളില്‍ പലരും എത്തിപ്പെടുന്നത് ആശങ്ക പരത്തുന്നുണ്ട്. സ്ത്രീകളേയും കുട്ടികളേയും യുവാക്കളേയും റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികളെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

നേരത്തേ കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍, പടന്ന പഞ്ചായത്തുകളില്‍ നിന്ന് ദായിഷില്‍ ചേരാനായി അഫ്ഗാനിസ്ഥാനിലേക്ക് പോയ സംഘത്തിലെ പലരും അമേരിക്കന്‍ സേനയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അഫ്ഗാനിസ്ഥാനില്‍ അധികാരത്തിലേറിയ പുതിയ സര്‍ക്കാര്‍ ജയിലില്‍ അവശേഷിച്ചവരെ തുറന്നു വിട്ടിരുന്നു. ഇതില്‍ പടന്ന, തൃക്കരിപ്പൂര്‍ സ്വദേശികളും ഉണ്ടെന്നാണ് വിവരം.

Tags: indiaOman
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.