Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

പരമ്പര പിടിക്കാന്‍; ഇന്ത്യ- ശ്രീലങ്ക രണ്ടാം ടി 20 നാളെ

ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ന് മുന്നില്‍ നില്‍ക്കുകയാണ്. വിജയം ആവര്‍ത്തിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാകും. ലഖ്ൗനവിലെ ആദ്യ മത്സരത്തില്‍ യുവതാരങ്ങളെ അണിനിരത്തി ഇന്ത്യ നടത്തിയ പരീക്ഷണം വന്‍ വിജയമായി. ആടിത്തിമിര്‍ത്ത ഇന്ത്യ 62 റണ്‍സിനാണ് ലങ്കയെ കെട്ടുകെട്ടിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2022, 10:18 pm IST
in Cricket

ധരംശാല: യുവതാരങ്ങളുടെ കരുത്തില്‍ ഇന്ത്യ ശ്രീലങ്കക്കെതിരായ ടി 20 പരമ്പര പോക്കറ്റിലാക്കാന്‍ ഇറങ്ങുന്നു. ഇന്ത്യ -ലങ്ക രണ്ടാം ടി 20 മത്സരം നാളെ ധരംശാലയില്‍ നടക്കും. രാത്രി ഏഴിന് കളി തുടങ്ങും . സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം.  

ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ന് മുന്നില്‍ നില്‍ക്കുകയാണ്. വിജയം ആവര്‍ത്തിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാകും. ലഖ്ൗനവിലെ ആദ്യ മത്സരത്തില്‍ യുവതാരങ്ങളെ അണിനിരത്തി ഇന്ത്യ നടത്തിയ പരീക്ഷണം വന്‍ വിജയമായി. ആടിത്തിമിര്‍ത്ത ഇന്ത്യ 62 റണ്‍സിനാണ് ലങ്കയെ കെട്ടുകെട്ടിച്ചത്.  

വിന്‍ഡീസിനെതിരായ പരമ്പരയില്‍ ആയാസപ്പെട്ട യുവ ഓപ്പണര്‍ ഇഷാന്‍ കിഷന്‍ ശ്രീലങ്കക്കെതിരെ തകര്‍ത്തടിച്ചു. ശ്രീലങ്കന്‍ ബൗളര്‍മാരെ നാലുപാടും പായിച്ച ഇഷാന്‍ കിഷന്‍ 89 റണ്‍സ് നേടി ടോപ്പ് സ്‌കോററും കളിയിലെ താരവുമായി. പുതുമുഖമായ ഓപ്പണര്‍ ഋതുരാജ് ഗെയ്‌ക്ക്‌വാദിന് പരിക്കേറ്റതിനാല്‍ രോഹിത് ശര്‍മ്മയാണ് ഇഷാന്‍ കിഷനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. പൂര്‍ണ ആരോഗ്യം വീണ്ടെടുക്കുകയാണെങ്കില്‍ ഗെയ്‌ക്ക്‌വാദ് ഇന്ന് ഓപ്പണറായി ഇറങ്ങും.  

മുന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ മൂന്നാം നമ്പറിലിറങ്ങിയ ശ്രേയ്‌സ് അയ്യരും കത്തിക്കയറി. 28 പന്തില്‍ 57 റണ്‍സുമായി കീഴടങ്ങാതെ നിന്നു. അടുത്ത മത്സരങ്ങളിലൂം അയ്യര്‍ കരുത്തുകാട്ടും. ആദ്യ മത്സരത്തില്‍ ടീമിലുണ്ടായിരുന്നിട്ടും ബാറ്റ് ചെയ്യന്‍ അവസരം കിട്ടാതിരുന്ന മലയാളി താരം സഞ്ജു സാംസണ് ഇന്ന് അവസരം കിട്ടിയേക്കും.  

ബൗളിങ്ങിലും ഇന്ത്യ ഏറെ മെച്ചപ്പെട്ടു. ദീപക് ഹൂഡയടക്കം ഏഴു പേരെയാണ് ഇന്ത്യ ആദ്യ മത്സരത്തില്‍ പന്തെറിയാന്‍ ഇറക്കിയത്. ഇതില്‍ വെങ്കിടേഷ് അയ്യര്‍ മാത്രമാണ് കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്തത്.  

ഇന്ത്യയുടെ വിജയക്കുതിപ്പിന് വിരാമമിടാനുള്ള തയ്യാറെടുപ്പിലാണ് ശ്രീലങ്ക. എന്നാല്‍ മുന്‍നിര സ്പിന്നര്‍മാരായ മഹേഷ് തീക്ഷണ, വനിന്ദു ഹസരംഗ എന്നിവരുടെ അഭാവം ലങ്കയ്‌ക്ക് തിരിച്ചടിയാകും. ആദ്യ മത്സരത്തില്‍ ക്യാപ്റ്റന്‍ ദാസുന്‍ ശനക ബൗള്‍ ചെയ്‌തെങ്കിലും ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെ പിടിച്ചുകെട്ടാനായില്ല.

Tags: indiacricketശ്രീലങ്ക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

India

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

പുതിയ വാര്‍ത്തകള്‍

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

സമയം പാഴാക്കരുത് , ഞങ്ങൾക്ക് വീഡിയോകളൊന്നും കാണാൻ താൽപ്പര്യമില്ല ; പാറ്റകൾക്ക് തിരിച്ചടി നൽകി സുപ്രീം കോടതി ; അടിയന്തരമായി വാദം കേൾക്കാൻ പറ്റില്ല

വിദ്യാർത്ഥികളുടെ നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചെന്നത് വ്യാജം; പ്രതിഷേധത്തിനിടയിൽ പാറ്റകൾ കുത്തിത്തിരിപ്പും നുണകളും പ്രചരണമാക്കുന്നു

അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ കാടുമൂടിയ നിലയില്‍

വാവുബലിക്ക് ഒരുമാസം മാത്രം ബാക്കി; അധികൃതര്‍ മൗനത്തില്‍ ശാപമോക്ഷം കാത്ത് അരുവിക്കര ബലിമണ്ഡപങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.