Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാമ്പിന്റെ വിഷം ശരീരത്തില്‍ നിന്നും പൂര്‍ണ്ണമായും ഇറങ്ങി; വാവ സുരേഷ് നാളെ ആശുപത്രി വിട്ടേക്കും, മുന്‍കരുതല്‍ എടുക്കണം, വിശ്രമം വേണമെന്നും നിര്‍ദ്ദേശം

ഇനി മുന്‍ കരുതല്‍ എടുത്തശേഷം മാത്രമേ പാമ്പിനെ പിടിക്കുകയുള്ളൂവെന്ന് വാവ സുരേഷ് പ്രതികരിച്ചു. കരിമൂര്‍ഖന്റെ കടിയാണ് ഏറ്റത്. പലതവണയായി പാമ്പ് കടിയേറ്റെങ്കിലും ഇത്തവണ കൂടുതല്‍ വിഷം ശരീരത്തില്‍ കയറിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2022, 05:04 pm IST
in Kerala

കോട്ടയം : ശരീരത്തില്‍ നിന്നും പാമ്പിന്റെ വിഷം പൂര്‍ണ്ണമായും ഇറങ്ങിയതോടെ വാവ സുരേഷ് പഴയ ആരോഗ്യ സ്ഥിതി വീണ്ടെടുക്കുന്നു. തിങ്കളാഴ്ച ആശുപത്രി വിട്ടേയ്‌ക്കും. നിലവില്‍ ജീവന്‍ രക്ഷാ മരുന്നുകളൊന്നും ഉപയോഗിക്കുന്നില്ല. ആന്റി ബയോട്ടിക്കുകള്‍ മാത്രമാണ് നല്‍കുന്നത്.  

പാമ്പ് കടിച്ച സ്ഥലത്തെ മുറിവുണങ്ങുന്നതിനുള്ള മരുന്നുകളാണ് നല്‍കുന്നത്. ശരീരത്തിലെ മസിലുകളുടെ ശേഷിയും പൂര്‍ണ തോതില്‍ തിരിച്ച് കിട്ടി. ഡോക്ടര്‍മാര്‍ പ്രതീക്ഷിച്ചതിലും വേഗത്തിലാണ് സുരേഷിന്റെ സാധാരണ നിലയിലേക്കുള്ള മടങ്ങിവരവ്. വീട്ടിലേക്ക് മടങ്ങിയാലും കുറച്ചുദിവസം വിശ്രമം വേണം, ഇനിമുതല്‍ മുന്‍കരുതലെടുത്ത് വേണം പാമ്പിനെ പിടിക്കാെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ആശുപത്രി മുറിയില്‍ തനിയെ നടക്കാന്‍ തുടങ്ങുകയും ആഹാരം സ്വന്തമായി കഴിക്കുകയും ചെയ്യുന്നുണ്ട്. പഴയ കാര്യങ്ങളെല്ലാം ഓര്‍ത്തെടുത്ത് സംസാരിക്കുന്നുണ്ട്.  

ആരോഗ്യ നില വീണ്ടെടുത്തുകൊണ്ടിരിക്കുന്ന വാവ സുരേഷിനെ മന്ത്രി വീണാ ജോര്‍ജും ഫോണിലൂടെ ബന്ധപ്പെട്ടു. ആരോഗ്യവിവരങ്ങള്‍ ചോദിച്ചറിഞ്ഞ മന്ത്രിയോട് മികച്ച പരിചരണം ലഭ്യമാക്കിയതില്‍ വാവ സുരേഷ് നന്ദി അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം മന്ത്രി വാസവനും കോട്ടയം മെഡിക്കല്‍ കോളേജിലെത്തി സന്ദര്‍ശിച്ചിരുന്നു. ഇനി പാമ്പുകളെ പിടിക്കുമ്പോള്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്നും മന്ത്രി വാസവന്‍ അറിയിച്ചിരുന്നു.  

കോട്ടയം നീലംപേരൂര്‍ വെച്ച് കഴിഞ്ഞ ദിവസമാണ് വാവ സുരേഷിനെ മൂര്‍ഖന്‍ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കില്‍ കയറ്റുന്നതിനിടെ തുടയില്‍ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കാര്‍ഡിയാക് അറസ്റ്റ് ഉണ്ടാവുകയായിരുന്നു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ന്യൂറോ, കാര്‍ഡിയാക് വിദഗ്ധര്‍മാര്‍ അടങ്ങുന്ന പ്രത്യേക അഞ്ചംഗ സംഘത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു വാവ സുരേഷിന്റെ ചികിത്സ.

അതേസമയം ഇനി മുന്‍ കരുതല്‍ എടുത്തശേഷം മാത്രമേ പാമ്പിനെ പിടിക്കുകയുള്ളൂവെന്ന് വാവ സുരേഷ് പ്രതികരിച്ചു. കരിമൂര്‍ഖന്റെ കടിയാണ് ഏറ്റത്. പലതവണയായി പാമ്പ് കടിയേറ്റെങ്കിലും ഇത്തവണ കൂടുതല്‍ വിഷം ശരീരത്തില്‍ കയറിയിട്ടുണ്ട്. പാമ്പ് കടിയേറ്റശേഷം കണ്ണിന്റെ കാഴ്ച മറയുന്നതായി തോന്നിയിരുന്നു. ജീവന്‍ തിരിച്ചു കിട്ടുമോയെന്നും അപ്പോള്‍ ഭയം തോന്നിയിരുന്നു. 65ഓളം കുപ്പി ആന്റി വെനം നല്‍കിയാണ് ഡോക്ടര്‍മാര്‍ വാവ സുരേഷിന്റെ ജീവന്‍ രക്ഷിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജിന്റെ ചരിത്രത്തില്‍ തന്നെ ഇത് ആദ്യമാണ്. മൂര്‍ഖന്റെ കടിയേല്‍കുന്നവര്‍ക്ക് ഇതുവരെ 25 കുപ്പി ആന്റിവെനമാണ് നല്‍കിയിട്ടുള്ളത്. ഇത്രയും നല്‍കിയിട്ടും വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയില്ലാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് കൂടുതല്‍ ഡോസ് ആന്റിവെനം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

Tags: Veena GeorgeSnakekottayam medical collegeവാവ സുരേഷ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

Kerala

മുഖ്യമന്ത്രി വിഡി സതീശന്റെ വീട്ടിൽ മൂർഖൻ പാമ്പ്

Kerala

തൃശൂരില്‍ പൂങ്കുന്നത്തെ വീടിനുള്ളില്‍ നിന്നും വാഹനങ്ങളില്‍നിന്നുമായി കണ്ടെത്തിയത് 18 മലമ്പാമ്പിന്‍കുഞ്ഞുങ്ങളെ

Kerala

എരണം കെട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും-സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി കെ മുരളീധരന്‍ മുമ്പ് നടത്തിയ പരാമര്‍ശം

Kerala

വീണ ജോര്‍ജിനെതിരായ കരിങ്കൊടി പ്രതിഷേധം; വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഒഴിവാക്കി പോലീസ് റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.