Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

കര്‍ഷക കൂട്ടായ്‌മയില്‍ തടയണ നിര്‍മ്മിച്ചു: പുഴകളിലും തോടുകളിലും ജലനിരപ്പുയര്‍ന്നു

കാലവര്‍ഷം തുടങ്ങുമ്പോള്‍ പൊളിച്ച് മാറ്റുന്നതാണ് ഇതിന്റെ രീതി. കല്ലും മണ്ണും ഉപയോഗിച്ച് പ്രകൃതിക്കിണങ്ങിയ രീതിയില്‍ നിര്‍മ്മിക്കുന്ന തടയണകളില്‍ ഏക്കറോളം വെള്ളം കെട്ടി നില്‍ക്കുന്നത് വേനല്‍ കാലത്തെ പതിവ് കാഴ്ചയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2022, 12:29 pm IST
in Agriculture

കാസര്‍കോട്: ഒഴുകി പോകുന്ന വെള്ളത്തെ തടഞ്ഞ് നിര്‍ത്താന്‍ കര്‍ഷക കൂട്ടായ്‌മകളില്‍ തടയണ നിര്‍മ്മിച്ചതോടെ പുഴകളിലും തോടുകളിലും ജലനിരപ്പുയര്‍ന്നു. കാര്‍ഷിക ആവശ്യത്തിനുള്ള ജല ലഭ്യത കണക്കിലെടുത്ത് കര്‍ഷകരില്‍ പലരും പുഴകള്‍ക്കും തോടുകള്‍ക്കും കുറുകെ കര്‍ഷകരുടെ കൂട്ടായ്‌മയില്‍ തടയണ നിര്‍മ്മാണവുമായി രംഗത്ത് വന്നതോടെ പഴയ കാലത്തെ പോലെ തന്നെ പുഴകളും തോടുകളും ജലം കെട്ടി നില്‍ക്കുന്നതോടൊപ്പം സമീപത്തെ കിണറിലും കുളങ്ങളിലും മറ്റു ജലസ്രോതസ്സുകളില്‍ ജല നിരപ്പ് വര്‍ദ്ധിക്കാനും കാരണമായി.  

അരനൂറ്റാണ്ട് മുമ്പേ കര്‍ഷകര്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് തടയണ വഴിയുള്ള ജല സംരക്ഷണം. ഉള്‍ഭാഗത്തെ ചെറു തോടുകള്‍ക്കും തടയണ പണിതിരുന്നു. കാലവര്‍ഷം തുടങ്ങുമ്പോള്‍ പൊളിച്ച് മാറ്റുന്നതാണ് ഇതിന്റെ രീതി. കല്ലും മണ്ണും ഉപയോഗിച്ച് പ്രകൃതിക്കിണങ്ങിയ രീതിയില്‍ നിര്‍മ്മിക്കുന്ന തടയണകളില്‍ ഏക്കറോളം വെള്ളം കെട്ടി നില്‍ക്കുന്നത് വേനല്‍ കാലത്തെ പതിവ് കാഴ്ചയായിരുന്നു.  

തൊഴിലുറപ്പ് പദ്ധതി നടപ്പില്‍ വരുന്നതിന് മുമ്പ് പ്രദേശത്തെ കര്‍ഷകര്‍ സംഘം ചേര്‍ന്ന് വിഹിതമെടുത്താണ് നിര്‍മ്മിച്ചിരുന്നത്. നാമ മാത്രമായ സഹായമാണ് പഞ്ചായത്ത് ചെയ്തിരുന്നത്. ഒരു തടയണക്ക് 50,000 രൂപ വരെയാണ് ചെലവ്. വേനല്‍ മഴയുടെ ലഭ്യത കുറഞ്ഞതോടെ പുഴകളും തോടുകളും മറ്റു ജല സ്രോതസ്സുകളും വറ്റാന്‍ തുടങ്ങി. വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ പരമ്പരാഗതമായി നിര്‍മ്മിച്ചിരുന്ന തടയണകളായിരുന്നു കൃഷി ആവശ്യത്തിന് കര്‍ഷകര്‍ ആശ്രയിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ തടയണ നിര്‍മ്മാണത്തിന് ധനസഹായവും ലഭിച്ചിരുന്നു.  

എണ്‍മകജെ പഞ്ചായത്തിലൂടെ കടന്നു പോകുന്ന അഡ്ക്കസ്ഥല പുഴയില്‍ അഡ്ക്കസ്ഥല, ബാക്കിലപ്പദവ്, എരുഗല്ല്, ബദിയടുക്ക, കുമ്പഡാജെ, ബെള്ളൂര്‍, കാറഡുക്ക, പുത്തിഗെ തുടങ്ങി വിവിധ പഞ്ചായത്തുകളിലെ പുഴകള്‍ക്കും തോടുകള്‍ക്കും കുറുകെ തടയണകള്‍ പണിതിരുന്നു. ഡിസംബര്‍ അവസാനം പണി തീരുന്ന തരത്തിലായിരുന്നു നിര്‍മ്മാണം. ഇത് വഴി പ്രദേശത്തെ കിണര്‍, കുഴല്‍ കിണര്‍, തോട് തുടങ്ങിയ ജല സ്രോതസ്സുകളില്‍ ജല വിതാനും ഉയരുകയും കാലവര്‍ഷം തുടങ്ങുന്നത് വരെ ജലം ലഭിച്ചിരുന്നു. സമീപ പ്രദേശങ്ങളിലെ കാര്‍ഷിക വിളകള്‍ക്ക് ജല സേചനവും ലഭിച്ചു. ഏറ്റവും കൂടുതല്‍ തെങ്ങ്, കവുങ്ങ്, നെല്ല്, പച്ചക്കറി തുടങ്ങിയ കൃഷിചെയ്യുന്ന കര്‍ഷകരാണ് ഈ മേഖലയിലുള്ളത്.  

Tags: kasargodകര്‍ഷകര്‍river
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

Kerala

കാസർഗോഡ് ജില്ലയ്‌ക്ക് മന്ത്രി പദവിയില്ലാത്തത് അങ്ങേയറ്റം വേദനാജനകം; ഫേസ്ബുക്ക് പോസ്റ്റുമായി കെ.സുരേന്ദ്രൻ

ഒഴുക്കില്‍പെട്ട വീട്ടമ്മയെ രക്ഷിച്ച കെ.കെ. ശ്രീനിവാസനെ ആദരിക്കുന്നു
Pathanamthitta

വീട്ടമ്മയ്‌ക്ക് ഇത് പുനര്‍ജന്മം; കടവില്‍ തുണി കഴുകുന്നതിനിടെ നദിയിലെ ഒഴുക്കില്‍പ്പെട്ടു, രക്ഷകനായി അഗ്‌നിശമനസേന ഉദ്യോഗസ്ഥൻ

Kasargod

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

Kerala

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ കോൺഗ്രസ് നേതാവ് അൽക്ക ലാംബ കുറ്റക്കാരിയാണെന്ന് കോടതി : ജൂൺ 5 ന് ശിക്ഷ വിധിക്കും

കത്രികവയറ്റില്‍ കുടുങ്ങിയ ഹര്‍ഷീനയ്‌ക്ക് സര്‍ക്കാര്‍ ജോലി കെ. മുരളീധരന്‍ ഉറപ്പുനല്‍കി, ചികിത്സ നല്‍കുമെന്ന് മുഖ്യമന്ത്രി സതീശന്‍

എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ലെന്ന് യുവതി, മൊഴി മാറ്റം വിചാരണയ്‌ക്കിടെ

എബോള വൈറസ് കോംഗോയിൽ നാശം വിതച്ചു : കേസുകളുടെ എണ്ണം 900 കവിഞ്ഞു , ഇതുവരെ മരിച്ചത് 119 പേർ 

പൊലീസുകാര്‍ അഭിഷേക് ബാനര്‍ജിയുടെ വീടിന്‍റെ വാതിലില്‍ മുട്ടുന്നു (ഇടത്ത്) മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി (വലത്ത്)

അഭിഷേക് ബാനര്‍ജിയുടെ വീട്ടിലേക്ക് പൊലീസുദ്യോഗസ്ഥര്‍…മമതയുടെ മരുമകന് ഒരുങ്ങുന്നത് തടവോ അറസ്റ്റോ അതോ ചോദ്യം ചെയ്യല്‍ മാത്രമോ?

ബംഗ്ലാദേശിൽ ട്രക്ക് മറിഞ്ഞ് 15 പേർ മരിച്ചു ; കൊല്ലപ്പെട്ടത് ഈദ് ആഘോഷിക്കാൻ പോയ തൊഴിലാളികൾ

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാ പിഴവ്, തുന്നലിട്ട മുറിവില്‍ മരക്കഷണങ്ങള്‍

കർഷകരുടെ സഹകരണ ബാങ്കുകളിലെ കാർഷിക വായ്‌പ എഴുതിത്തള്ളുമെന്ന് വിജയ് ; ഇതിനായി ചെലവഴിക്കുന്നത് രണ്ടായിരം കോടി

അന്തരിച്ച നടന്‍ ധര്‍മ്മേന്ദ്രയ്‌ക്കുള്ള പത്മവിഭൂഷണ്‍ വേദനയോടെ ഏറ്റുവാങ്ങി നടി ഹേമമാലിനി

ചെങ്കോട്ട സ്ഫോടനക്കേസ് : പ്രതികൾ ലഖ്‌നൗ സന്ദർശിച്ചു , നഗരത്തിലെ പ്രധാന പ്രദേശങ്ങളിൽ സ്‌ഫോടനങ്ങൾ ആസൂത്രണം ചെയ്തതായി എൻഐഎ വെളിപ്പെടുത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.