Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

കര്‍ഷക കൂട്ടായ്‌മയില്‍ തടയണ നിര്‍മ്മിച്ചു: പുഴകളിലും തോടുകളിലും ജലനിരപ്പുയര്‍ന്നു

കാലവര്‍ഷം തുടങ്ങുമ്പോള്‍ പൊളിച്ച് മാറ്റുന്നതാണ് ഇതിന്റെ രീതി. കല്ലും മണ്ണും ഉപയോഗിച്ച് പ്രകൃതിക്കിണങ്ങിയ രീതിയില്‍ നിര്‍മ്മിക്കുന്ന തടയണകളില്‍ ഏക്കറോളം വെള്ളം കെട്ടി നില്‍ക്കുന്നത് വേനല്‍ കാലത്തെ പതിവ് കാഴ്ചയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2022, 12:29 pm IST
in Agriculture

കാസര്‍കോട്: ഒഴുകി പോകുന്ന വെള്ളത്തെ തടഞ്ഞ് നിര്‍ത്താന്‍ കര്‍ഷക കൂട്ടായ്‌മകളില്‍ തടയണ നിര്‍മ്മിച്ചതോടെ പുഴകളിലും തോടുകളിലും ജലനിരപ്പുയര്‍ന്നു. കാര്‍ഷിക ആവശ്യത്തിനുള്ള ജല ലഭ്യത കണക്കിലെടുത്ത് കര്‍ഷകരില്‍ പലരും പുഴകള്‍ക്കും തോടുകള്‍ക്കും കുറുകെ കര്‍ഷകരുടെ കൂട്ടായ്‌മയില്‍ തടയണ നിര്‍മ്മാണവുമായി രംഗത്ത് വന്നതോടെ പഴയ കാലത്തെ പോലെ തന്നെ പുഴകളും തോടുകളും ജലം കെട്ടി നില്‍ക്കുന്നതോടൊപ്പം സമീപത്തെ കിണറിലും കുളങ്ങളിലും മറ്റു ജലസ്രോതസ്സുകളില്‍ ജല നിരപ്പ് വര്‍ദ്ധിക്കാനും കാരണമായി.  

അരനൂറ്റാണ്ട് മുമ്പേ കര്‍ഷകര്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് തടയണ വഴിയുള്ള ജല സംരക്ഷണം. ഉള്‍ഭാഗത്തെ ചെറു തോടുകള്‍ക്കും തടയണ പണിതിരുന്നു. കാലവര്‍ഷം തുടങ്ങുമ്പോള്‍ പൊളിച്ച് മാറ്റുന്നതാണ് ഇതിന്റെ രീതി. കല്ലും മണ്ണും ഉപയോഗിച്ച് പ്രകൃതിക്കിണങ്ങിയ രീതിയില്‍ നിര്‍മ്മിക്കുന്ന തടയണകളില്‍ ഏക്കറോളം വെള്ളം കെട്ടി നില്‍ക്കുന്നത് വേനല്‍ കാലത്തെ പതിവ് കാഴ്ചയായിരുന്നു.  

തൊഴിലുറപ്പ് പദ്ധതി നടപ്പില്‍ വരുന്നതിന് മുമ്പ് പ്രദേശത്തെ കര്‍ഷകര്‍ സംഘം ചേര്‍ന്ന് വിഹിതമെടുത്താണ് നിര്‍മ്മിച്ചിരുന്നത്. നാമ മാത്രമായ സഹായമാണ് പഞ്ചായത്ത് ചെയ്തിരുന്നത്. ഒരു തടയണക്ക് 50,000 രൂപ വരെയാണ് ചെലവ്. വേനല്‍ മഴയുടെ ലഭ്യത കുറഞ്ഞതോടെ പുഴകളും തോടുകളും മറ്റു ജല സ്രോതസ്സുകളും വറ്റാന്‍ തുടങ്ങി. വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ പരമ്പരാഗതമായി നിര്‍മ്മിച്ചിരുന്ന തടയണകളായിരുന്നു കൃഷി ആവശ്യത്തിന് കര്‍ഷകര്‍ ആശ്രയിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ തടയണ നിര്‍മ്മാണത്തിന് ധനസഹായവും ലഭിച്ചിരുന്നു.  

എണ്‍മകജെ പഞ്ചായത്തിലൂടെ കടന്നു പോകുന്ന അഡ്ക്കസ്ഥല പുഴയില്‍ അഡ്ക്കസ്ഥല, ബാക്കിലപ്പദവ്, എരുഗല്ല്, ബദിയടുക്ക, കുമ്പഡാജെ, ബെള്ളൂര്‍, കാറഡുക്ക, പുത്തിഗെ തുടങ്ങി വിവിധ പഞ്ചായത്തുകളിലെ പുഴകള്‍ക്കും തോടുകള്‍ക്കും കുറുകെ തടയണകള്‍ പണിതിരുന്നു. ഡിസംബര്‍ അവസാനം പണി തീരുന്ന തരത്തിലായിരുന്നു നിര്‍മ്മാണം. ഇത് വഴി പ്രദേശത്തെ കിണര്‍, കുഴല്‍ കിണര്‍, തോട് തുടങ്ങിയ ജല സ്രോതസ്സുകളില്‍ ജല വിതാനും ഉയരുകയും കാലവര്‍ഷം തുടങ്ങുന്നത് വരെ ജലം ലഭിച്ചിരുന്നു. സമീപ പ്രദേശങ്ങളിലെ കാര്‍ഷിക വിളകള്‍ക്ക് ജല സേചനവും ലഭിച്ചു. ഏറ്റവും കൂടുതല്‍ തെങ്ങ്, കവുങ്ങ്, നെല്ല്, പച്ചക്കറി തുടങ്ങിയ കൃഷിചെയ്യുന്ന കര്‍ഷകരാണ് ഈ മേഖലയിലുള്ളത്.  

Tags: kasargodകര്‍ഷകര്‍river
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

ബേപ്പൂരില്‍ നദിയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

Kerala

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

പുതിയ വാര്‍ത്തകള്‍

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.