Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്‍ക്കിയോളജിക്കല്‍ വകുപ്പ് ലൈസന്‍സ് റദ്ദാക്കിയിട്ടും പട്ടണം-മതിലകം ഉത്ഖനനവുമായി സ്വകാര്യ ഏജന്‍സി; ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയെന്ന് ആക്ഷേപം

എഎസ്‌ഐ ദല്‍ഹി ഡയറക്ടറേറ്റില്‍ നിന്നുള്ള ഉത്തരവിന്റെ പകര്‍പ്പ് തൃശ്ശൂരിലെ എഎസ്‌ഐ സൂപ്രണ്ടിങ് ഓഫീസിലും ലഭിച്ചിട്ടുണ്ട്. തൃശ്ശൂര്‍ ഓഫീസിലെ ചിലരുടെ മൗനാനുവാദത്തോടെയാണ് സ്വകാര്യ ഏജന്‍സി ഉത്ഖനനം തുടരുന്നതെന്നാണ് വിവരം.

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Sep 17, 2021, 05:16 pm IST
inKerala

തൃശ്ശൂര്‍: ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ലൈസന്‍സ് റദ്ദാക്കിയിട്ടും വിവാദമായ പട്ടണം-മതിലകം ഉത്ഖനനവുമായി മുന്നോട്ടുപോകാന്‍ സ്വകാര്യ ഏജന്‍സിയായ പാമ. ലൈസന്‍സ് റദ്ദാക്കിയുള്ള ഉത്തരവ് സപ്തംബര്‍ മൂന്നിന് പാമയുടെ പറവൂരിലെ ഓഫീസില്‍ ലഭിച്ചുവെങ്കിലും ഇക്കാര്യം രഹസ്യമാക്കിവച്ച് പ്രവൃത്തി തുടരുകയായിരുന്നു.  

എഎസ്‌ഐ ദല്‍ഹി ഡയറക്ടറേറ്റില്‍ നിന്നുള്ള ഉത്തരവിന്റെ പകര്‍പ്പ് തൃശ്ശൂരിലെ എഎസ്‌ഐ സൂപ്രണ്ടിങ് ഓഫീസിലും ലഭിച്ചിട്ടുണ്ട്. തൃശ്ശൂര്‍ ഓഫീസിലെ ചിലരുടെ മൗനാനുവാദത്തോടെയാണ് സ്വകാര്യ ഏജന്‍സി ഉത്ഖനനം തുടരുന്നതെന്നാണ് വിവരം.

ഗവേഷണത്തിലും ഏജന്‍സിയുടെ നടത്തിപ്പിലും ഗുരുതരമായ ക്രമക്കേട് കണ്ടതിനെത്തുടര്‍ന്നാണ് ലൈസന്‍സ് റദ്ദാക്കിയത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പേരും മുദ്രയും അനധികൃതമായി ഉപയോഗിച്ച് പാമ അധികൃതര്‍ ചരിത്രകാരന്മാരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ പലരെയും തെറ്റിദ്ധരിപ്പിച്ചതായും വ്യക്തമായിട്ടുണ്ട്.  

ചരിത്ര ഗവേഷണത്തില്‍ പങ്കാളികളാക്കാമെന്ന വാഗ്ദാനം നല്കി പലരില്‍ നിന്നും ഇന്റേണ്‍ഷിപ്പ് ഫീ എന്ന പേരില്‍ പണപ്പിരിവും നടത്തി. നിരവധി ആര്‍ക്കിയോളജി വിദ്യാര്‍ഥികളാണ് ഇത്തരത്തില്‍ തട്ടിപ്പിന് ഇരകളായത്. എഎസ്‌ഐയുടെ ഗവേഷകരെ ഒഴിവാക്കി അക്കാദമിക് യോഗ്യതകളില്ലാത്തവരെ ഉപയോഗിച്ച് ഉത്ഖനനം നടത്തിയെന്ന പരാതിയുമുണ്ട്.  

പ്രാദേശിക ചരിത്ര നിര്‍മാണം എന്ന പേരില്‍ പഞ്ചായത്ത് മെമ്പര്‍മാര്‍, രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ സംഘടിപ്പിച്ച് ഉത്ഖനനം നടത്താനും ശ്രമം നടന്നു. ആര്‍ക്കിയോളജി വിദഗ്ധരെ അറിയിക്കാതെയും അനുവാദം വാങ്ങാതെയുമായിരുന്നു ഇത്. അശാസ്ത്രീയവും അവിദഗ്ധവുമായ ഇടപെടലും ഖനനവും ദോഷമാകുമെന്ന് മുന്നറിയിപ്പ് നല്കിയിട്ടും ഡോ. പി.ജെ. ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം അതവഗണിച്ചു. ചരിത്ര വിവരങ്ങള്‍ പങ്കുവയ്‌ക്കാനെന്ന പേരില്‍ ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമും ഇവര്‍ തയ്യാറാക്കി. 200 രൂപ ഫീസ് വാങ്ങിയാണ് ഇതില്‍ അംഗങ്ങളാക്കിയിരുന്നത്. യാതൊരു മാനദണ്ഡങ്ങളുമില്ലാതെ ആര്‍ക്കും ഇതില്‍ അംഗങ്ങളാകുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്യാം. ആധികാരികതയില്ലാത്ത വിവരങ്ങള്‍ ചരിത്രമെന്ന പേരില്‍ പ്രചരിക്കുന്നതിന് ഇത് ഇടവരുത്തുമെന്നും മുന്നറിയിപ്പ് നല്കിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

Local News

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

India

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

India

മനുസ്‌സൃതി പരാമര്‍ശം: രാഹുല്‍ഗാന്ധി പെണ്‍കുട്ടികളെ പ്രകോപിപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

India

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

ഓരോ 100 സെക്കൻഡിലും ഒരു AK-203 റൈഫിൾ നിർമ്മിക്കും , എല്ലാ നിർമാണ ഭാഗങ്ങളും ഇന്ത്യയുടേത് : സൈനിക പരീക്ഷണങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി സുഹൃത്ത് റഷ്യ

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; കണ്ണൂരിലും തീവ്ര മഴ മുന്നറിയിപ്പ്

ഹണിട്രാപ്പില്‍ കുടുക്കിയതായി പരാതി;  രണ്ടുലക്ഷം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥർ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത :  സെപ്റ്റംബർ 1 മുതൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസുകൾ സ്റ്റാമ്പ് ചെയ്യേണ്ടതില്ല

കുളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ നഗ്‌നത ഒളിഞ്ഞു നോക്കി ആസ്വദിച്ചുവെന്ന കുറ്റത്തിന് യുവാവിന് തടവും പിഴയും

ഇന്ത്യയില്‍ നിന്നും 9 ബ്രഹ്മോസ് ബാറ്ററികള്‍ കൂടി വാങ്ങാന്‍ ഫിലിപ്പൈന്‍സ്, ചൈനയുടെ 144 യുദ്ധക്കപ്പലുകളെ മുക്കാന്‍ ശേഷിയാകും, 150 കോടി ഡോളര്‍ ഇടപാട്

പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു ; എന്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ്

വനിത പ്രസിഡൻറ് ആകുന്നതൊക്കെ കൊള്ളാം, പക്ഷേ കേട്ടാൽ അറക്കുന്ന മുദ്രാവാക്യം വിളിക്കരുത്; ചിന്ത ജെറോമിനെതിരെ മന്ത്രി ഓ ജെ ജനീഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.