Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നേരിട്ട് കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച് 10 വയസുകാരിയുടെ ഇ-മെയില്‍; സമയം അനുവദിച്ച് പ്രധാനമന്ത്രി, പിന്നാലെ ബുധനാഴ്ച ദല്‍ഹിയില്‍ കൂടിക്കാഴ്ച

പ്രധാനമന്ത്രിയെ നേരില്‍ കാണാന്‍ കഴിയാത്തതിന്റെ നിരാശയിലായിരുന്ന കുറച്ചുനാളുകളായി ഈ കൊച്ചുകുട്ടി. അച്ഛനോട് ആഗ്രഹം പറഞ്ഞുവെങ്കിലും അനിഷ ചോദിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2021, 05:28 pm IST
in India

ന്യൂദല്‍ഹി: ബുധനാഴ്ച പാര്‍ലമെന്റിലെത്തിയതും പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടതും പത്തുവയസുകാരിയായ അനിഷ പാട്ടീലിന് സ്വപ്നം പോലെയാണ് തോന്നിയത്. അഹമ്മദ് നഗറില്‍നിന്നുള്ള എംപി ഡോ. സുജെ വിഖെ പാട്ടീലിന്റെ മകളും മഹാരാഷ്‌ട്രയിലെ മുതിര്‍ന്ന നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ പേരക്കുട്ടിയുമാണ് അനിഷ. പ്രധാനമന്ത്രിയെ നേരില്‍ കാണാന്‍ കഴിയാത്തതിന്റെ നിരാശയിലായിരുന്നു കുറച്ചുനാളുകളായി ഈ കൊച്ചുകുട്ടി. അച്ഛനോട് ആഗ്രഹം പറഞ്ഞുവെങ്കിലും അനിഷ ചോദിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

പ്രധാനമന്ത്രിയുടെ തിരക്കിനെക്കുറിച്ച് മകളോട് വിശദീകരിച്ച സുജെ വിഖെ പാട്ടീല്‍ കൂടിക്കാഴ്ചയ്‌ക്ക് സമയം അനുവദിച്ചേക്കില്ലെന്നും പറഞ്ഞു. മറ്റ് വഴികളില്ലാതെ വന്നതോടെ ഒരു ദിവസം കുട്ടിയായ അനിഷ അച്ഛന്റെ ലാപ്ടോപ്പ് എടുത്ത് പ്രധാനമന്ത്രിക്ക് ഇ-മെയില്‍ അയച്ചു. ‘ഹലോ സര്‍, ഞാന്‍ അനിഷ, എനിക്ക് താങ്കളെ വന്നുകാണാന്‍ ആഗ്രഹമുണ്ട്’-മെയിലില്‍ കുറിച്ചു. ‘ദയവായി വേഗം വരൂ’ എന്ന് മറുപടി ലഭിച്ചതോടെ അനിഷയുടെ സന്തോഷത്തിന് അതിരുകളില്ലാതായി. 

വിഖെ പാട്ടീലിന്റെ കുടുംബം പാര്‍ലമെന്റിലെത്തിയപ്പോള്‍ ‘അനിഷെ എവിടെ’യെന്നായിരുന്നു മോദി ആദ്യം ചോദിച്ചത്. പ്രധാനമന്ത്രിയെ കണ്ടതിലുള്ള സന്തോഷത്തിലും അമ്പരപ്പിലുമായിരുന്നു ഈ സമയം അനിഷ. പ്രധാനമന്ത്രിയുടെ ഓഫിസിനെക്കുറിച്ച് ഉള്‍പ്പെടെ നിരവധി ചോദ്യങ്ങളും ആ കുട്ടി ചോദിച്ചു. ‘ഇതാണോ താങ്കളുടെ ഓഫിസ്?, എത്ര വലുതാണ് ഓഫിസ്! ദിവസം മുഴുവന്‍ താങ്കള്‍ ഇവിടെ ഇരിക്കുമോ?’ എന്നിങ്ങനെ അവിടെയുണ്ടായിരുന്ന സമയത്ത് അനിഷ പ്രധാനമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു.

 കൊച്ചുകുട്ടിയുമായുള്ള സൗഹൃദം ആസ്വദിച്ച പ്രധാനമന്ത്രി അവളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ക്ഷമയോടെ മറുപടി നല്‍കി. പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍ താന്‍ ഉപയോഗിക്കുന്ന ഓഫിസിലാണ് അവരുള്ളതെന്ന് മോദി പെണ്‍കുട്ടിയോട് പറഞ്ഞു. ‘പക്ഷെ ഇന്ന് നിങ്ങളെ കാണാനാണ് ഞാന്‍ ഇവിടെയെത്തിയത്. നിങ്ങളുമായി സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഠനം, സ്പോര്‍ട്സ്, വ്യക്തിപരമായ ഇഷ്ടങ്ങള്‍ എന്നിവയൊക്കെ പത്തു മിനിറ്റ് നീണ്ട കൂടിക്കാഴ്ചയില്‍ ഇരുവരും തമ്മില്‍ സംസാരിച്ചു.  

Tags: GirlPrime Ministerനരേന്ദ്രമോദിഇ-മെയില്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

India

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

Kozhikode

സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

Kerala

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

Kerala

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം മൃഗശാലയിലെ ബംഗാള്‍ കടുവ ‘ബബിത’യ്‌ക്ക് അര്‍ബുദം, കീമോതെറാപ്പി തുടങ്ങി

“പെട്ടെന്ന് വന്ന കോക്രോച്ച് ജനതാ പാർട്ടിയെക്കുറിച്ച് സൂക്ഷിക്കുക” ; അന്ന് ആശിഷ് ജോഷി ഐ എ എസും , സന്ദീപ് മനുധാനെയും നൽകിയ മുന്നറിയിപ്പ്

സോനം വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, ചികില്‍സയ്‌ക്കു വഴങ്ങണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവം: ഡി.ജി.പിക്ക് വിശദീകരണം നല്‍കി എം ആര്‍ അജിത്കുമാര്‍

പാറ്റകൾ അടി കൊള്ളുമ്പോൾ ബർഗർ കഴിച്ച് ആസ്വദിച്ചു ; വിജേത ദാഹിയയെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റി സി.ജെ.പി ;  അടി കൊള്ളാൻ പറ്റില്ലെന്ന് ദാഹിയ

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.