Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സോഫയ്‌ക്കുള്ളില്‍ ഒളിപ്പിച്ച് അനധികൃത കുടിയേറ്റക്കാരെ കടത്തിയ ഇറാന്‍ അഭയാര്‍ഥി ബ്രിട്ടനില്‍ അറസ്റ്റില്‍

'തനിക്ക് സുരക്ഷിതമായി ജീവിയ്‌ക്കാന്‍ ഇടവും അഭയവും, കൊടുത്ത രാജ്യത്തിന്റെ നിയമത്തോട് അങ്ങേയറ്റത്തെ നിന്ദയാണ് റെഹ്മാനി കാണിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2021, 03:36 pm IST
inWorld

ലണ്ടന്‍: സോഫയ്‌ക്കുള്ളിലും വലിയ ഇരിപ്പിടങ്ങള്‍ക്കുള്ളിലുമായി അനധികൃത കുടിയേറ്റക്കാരെ രാജ്യത്തിനുള്ളിലേക്ക് കടത്തുന്നതിനിടെ ബ്രിട്ടനില്‍ അഭയാര്‍ഥിയായി ജീവിയ്‌ക്കുന്ന ഇറാനിയന്‍ പൗരന്‍ അറസ്റ്റിലായി. പിടിയിലായ അര്‍മാന്‍ യൂസഫ് റെഹ്മാനി എന്ന 21 കാരന്‍ സ്വയം ഇതുപോലെ ലോറിയ്‌ക്കുള്ളില്‍ ഒളിച്ച് കടന്ന വ്യക്തിയാണ്. അനധികൃത കുടിയേറ്റക്കാര്‍ക്കു നേരെ അയവുള്ള നിലപാട് സ്വീകരിയ്‌ക്കുന്ന ബ്രിട്ടന്‍ പിന്നീട് ഇയാള്‍ക്ക് അഭയാര്‍ഥി പദവി നല്‍കി സ്വീകരിയ്‌ക്കുകയായിരുന്നു.

എന്നാല്‍ അഭയം കൊടുത്ത രാജ്യം കാണിച്ച ഈ സന്മനസ്സിന്, വേറെ ആറുപേരെ കടത്തിക്കൊണ്ടു വരാന്‍ ശ്രമിച്ചു കൊണ്ടാണ് റെഹ്മാനി പ്രത്യുപകാരം ചെയ്തത്. വാന്‍ സ്വന്തമായുള്ള ആറ് ഡ്രൈവര്‍മാരെ വാടകയ്‌ക്ക് എടുത്ത് ഫ്രാന്‍സ്, ബെല്‍ജിയം എന്നിവിടങ്ങളില്‍ നിന്ന് ഉപയോഗിച്ച പഴയ വീട്ടുപകരണങ്ങള്‍ വാങ്ങി അവയ്‌ക്കുള്ളില്‍ അനധികൃത കുടിയേറ്റക്കാരെ ഒളിപ്പിച്ച് കടത്താന്‍ ശ്രമിയ്‌ക്കുകയായിരുന്നു ഇയാള്‍.

‘ബ്രിട്ടനില്‍ എത്തിച്ചേര്‍ന്ന് രണ്ടു വര്‍ഷത്തിനുള്ളില്‍ തന്നെ റെഹ്മാനി ഇത്തരത്തില്‍ മനുഷ്യക്കടത്ത് നടത്തുന്നതിനുള്ള ഒരു സംഘത്തിന് രൂപം കൊടുത്തിരുന്നു’ ആഭ്യന്തര വകുപ്പ് വക്താവ് പറഞ്ഞു.

ഈ കുറ്റത്തിന് വെറും രണ്ടു വര്‍ഷവും ഏഴ് മാസവും തടവിനാണ് റെഹ്മാനി ശിക്ഷിയ്‌ക്കപ്പെട്ടിരിയ്‌ക്കുന്നത്. എന്നാല്‍ ശിക്ഷാ കാലാവധിയ്‌ക്ക് മുമ്പ് തന്നെ ഇയാള്‍ ജയില്‍ മുക്തനാകും. ബ്രിട്ടനില്‍ ജീവപര്യന്തം തടവുകാര്‍ ഒഴികെയുള്ള എല്ലാ കുറ്റവാളികളെയും പകുതിയോ, മൂന്നില്‍ രണ്ടോ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുന്നതോടെ വിട്ടയയ്‌ക്കുകയാണ് സാധാരണ പതിവ്.

ഇത് അനധികൃത കുടിയേറ്റക്കാരുടെ കാര്യത്തില്‍ മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ എടുക്കുന്ന കര്‍ക്കശ നിലപാടിന് വിരുദ്ധമാണ്. ഉദാഹരണത്തിന് ഈയിടെ ബോട്ടില്‍ അനധികൃത കുടിയേറ്റക്കാരെ കടത്തിയ ഒരാളിന് ഗ്രീസ് 52 വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. 

‘തനിക്ക് സുരക്ഷിതമായി ജീവിയ്‌ക്കാന്‍ ഇടവും അഭയവും, കൊടുത്ത രാജ്യത്തിന്റെ നിയമത്തോട് അങ്ങേയറ്റത്തെ നിന്ദയാണ് റെഹ്മാനി കാണിച്ചത്’ ആഭ്യന്തര വകുപ്പിലെ ജൂനിയര്‍ മിനിസ്റ്ററും അഭയാര്‍ഥികളുടെ കാര്യങ്ങളില്‍ ചുമതലപ്പെട്ട അണ്ടര്‍ സെക്രട്ടറിയുമായ ക്രിസ് ഫിലിപ് പറഞ്ഞു.

‘അഭയാര്‍ഥി വകുപ്പിന്റെ ദൗര്‍ബല്യങ്ങള്‍ മുതലെടുത്ത്, മനുഷ്യജീവിതങ്ങളെ പണയപ്പെടുത്തി ലാഭമുണ്ടാക്കാന്‍ കുറ്റവാളികള്‍ ഏതറ്റം വരെ പോകും എന്നാണ് ഈ സംഭവം തെളിയിക്കുന്നത്’. ഫിലിപ് തുടര്‍ന്നു.

‘പുതിയ കുടിയേറ്റ നിയമങ്ങളിലൂടെ ഇത്തരം കുറ്റകൃത്യങ്ങളെ തടയിടാന്‍ നമ്മള്‍ ശ്രമിയ്‌ക്കുന്നുണ്ട്. മനുഷ്യക്കടത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കൂടുതല്‍ ശിക്ഷ കൊടുക്കാനും അതില്‍ വ്യവസ്ഥ ചെയ്യുന്നു. അതിലൂടെ മനുഷ്യ ജീവനുകള്‍ വച്ച് പന്താടുന്ന ഇത്തരം ബിസിനസ്സുകള്‍ക്ക് തടയിടാം എന്നാണ് പ്രതീക്ഷ’

ഈ ശിക്ഷ കഴിയുന്നതോടെ യഥാര്‍ത്ഥത്തില്‍ ഫോറിന്‍ നാഷണല്‍ ഒഫന്റര്‍ (കുറ്റവാളിയായ വിദേശി) എന്ന നിലയ്‌ക്ക് റഹ്മാനിയെ നാടു കടത്തുകയാണ് വേണ്ടത്. എന്നാല്‍ ഇന്നത്തെ നിലയ്‌ക്ക് അത് നടക്കുന്നില്ല. ബ്രിട്ടണിലെ ബഹുഭൂരിപക്ഷം ആളുകളും അഭയാര്‍ഥി പദവി ദുരുപയോഗിച്ചു കൊണ്ട് നടന്നു വരുന്ന അനധികൃത കുടിയേറ്റത്തെ നിരോധിക്കണം എന്ന അഭിപ്രായക്കാരാണെന്ന് ഇതിനെ സംബന്ധിച്ചുള്ള വിവിധ സര്‍വ്വേകള്‍ ചൂണ്ടിക്കാണിയ്‌ക്കുന്നു.

ഇസ്ലാമിക് സ്റ്റേറ്റിന്റെ പതനത്തെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇറാക്കും, സിറിയയും ഉള്‍പ്പെടെയുള്ള മദ്ധ്യ പൂര്‍വ്വ രാജ്യങ്ങളില്‍ നിന്ന് ആയിരക്കണക്കിന് അഭയാര്‍ഥികളാണ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറിയത്. 

പല രാജ്യങ്ങളിലും ഗുരുതരമായ സാമൂഹ്യ – സാമ്പത്തിക – ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് ഇത് തിരികൊളുത്തിയിട്ടുണ്ട്.

Tags: ബ്രിട്ടീഷ്iranയുകെമനുഷ്യക്കടത്ത്‌അഭയാര്‍ഥികള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

World

‘ ഇന്ത്യ ആഗോള സമാധാന വക്താവ് ‘ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്

India

തുര്‍ക്കി, പാകിസ്ഥാന്‍, സൗദി, ഈജിപ്ത് കൈകോര്‍ത്ത ഇസ്ലാമിക നേറ്റോ ഇന്ത്യയ്‌ക്ക് ഭീഷണിയാകില്ല; സുന്നി രാജ്യങ്ങളുടെ ഈ കൂട്ടായ്‌മയുടെ ലക്ഷം ഈ ഭൂപടത്തിലുണ്ട്

World

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

World

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.