Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സ്വകാര്യ ബസുകള്‍ പൂര്‍ണ തോതില്‍ റോഡിലിറങ്ങില്ല, കൊവിഡ് കാലത്ത് ചുമത്തിയ അധിക നികുതി ഒഴിവാക്കണമെന്ന് ബസുടമകൾ

യാത്രക്കാരുടെ എണ്ണം സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ കുറയ്‌ക്കണമെന്നത് വലിയ നഷ്ടമാണ്. നികുതി ഇനത്തില്‍ ഇളവ് നല്‍കാതെയും ഇന്ധന സബ്‌സിഡി അനുവദിക്കാതെയും ബസ് വ്യവസായം മുന്നോട്ട് കൊണ്ടു പോകാനാവില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2021, 11:41 am IST
inThrissur

ത്യശൂര്‍: പൊതു ഗതാഗതം പുനരാരംഭിച്ചാലും സ്വകാര്യ ബസുകള്‍ പൂര്‍ണ തോതില്‍ സര്‍വീസ് നടത്തില്ല. ട്രയല്‍ റണ്‍ എന്ന നിലയില്‍ ഏതാനും ബസുകള്‍ മാത്രമേ ഓടുകയുള്ളൂ. ആദ്യ ഘട്ടമെന്ന നിലയില്‍ 10 ശതമാനത്തില്‍ താഴെ ബസുകള്‍ നാളെ മുതല്‍ നിരത്തിലിറക്കാനാണ് ബസ് ഉടമകളുടെ തീരുമാനം.  

എല്ലാ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിച്ചാല്‍ മാത്രമേ ബസുകള്‍ സര്‍വീസ് നടത്തിയിട്ട് കാര്യമുള്ളൂ.   യാത്രക്കാരുടെ വര്‍ദ്ധനവും കളക്ഷനും വിലയിരുത്തിയതിനു ശേഷമേ കൂടുതല്‍ ബസുകള്‍ ഓടിക്കാനാവൂവെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍   ജനറല്‍ സെക്രട്ടറി കെ.കെ സേതുമാധവന്‍ പറഞ്ഞു. ജില്ലയില്‍ 1700 ഓളം സ്വകാര്യ ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പകുതിയോളം ബസുകള്‍ മാത്രമേ നിലവില്‍ ഓടിയിരുന്നുള്ളൂ.  

കൊവിഡ് കാലത്ത് ചുമത്തിയ അധിക നികുതി സര്‍ക്കാര്‍ ഒഴിവാക്കിയാലേ ബസുകള്‍ നിരത്തിലിറക്കാന്‍ സാധിക്കുകയുള്ളൂ. കൊവി ഡും ലോക് ഡൗണും മൂലം ഗുരുതര പ്രതിസന്ധിയിലാണ് സ്വകാര്യബസ് വ്യവസായ മേഖല.   

യാത്രക്കാരുടെ എണ്ണം സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ കുറയ്‌ക്കണമെന്നത് വലിയ നഷ്ടമാണ്. നികുതി ഇനത്തില്‍ ഇളവ് നല്‍കാതെയും ഇന്ധന സബ്‌സിഡി അനുവദിക്കാതെയും ബസ് വ്യവസായം മുന്നോട്ട് കൊണ്ടു പോകാനാവില്ല.  പ്രോട്ടോകോള്‍ ലംഘിച്ചു വെന്ന പേരില്‍  ബസ് ജീവനക്കാര്‍ക്ക് പിഴ ചുമത്തുന്ന പോലീസ് നടപടിയും ബസ് സര്‍വീസിനെ സാരമായി ബാധിക്കും. സാധാരണക്കാരുടെ  ബുദ്ധിമുട്ട് കണക്കിലെടുത്താണ് നഷ്ടം സഹിച്ചും ബസ് സര്‍വീസുകള്‍ നടത്താന്‍  ആലോചിക്കുന്നതെന്ന് ബസ്സുടമകള്‍  പറയുന്നു. ഇന്‍ഷൂറന്‍സ്  അടയ്‌ക്കാനുള്ള സമയം നീട്ടി നല്‍കണം. ഇന്‍ഷൂറന്‍സ് അടച്ചാല്‍ തന്നെയും അത്രപോലും കളക്ഷന്‍ കിട്ടില്ല.  ഒരു വര്‍ഷത്തോളമായി ഷെഡ്ഡില്‍ കയറ്റിയിട്ടിയിരിക്കുന്ന  ബസുകള്‍ നിരത്തിലിറക്കണമെങ്കില്‍ അറ്റകുറ്റപ്പണികള്‍ നടത്തണം. ടയറുകളുടെ സ്ഥിതി പരിതാപകരമാണ് . സീറ്റുകളെല്ലാം എലികള്‍ കടിച്ചു നശിപ്പിച്ചു കഴിഞ്ഞു.

ടയറുകളും ബാറ്ററികളും മാറ്റുന്നതിന്  മാത്രമായി  ഒരു ലക്ഷത്തോളം രൂപ ചെലവു വരും. ഭൂരിഭാഗം ബസ്സുകള്‍ക്കും ഈ മാസം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്  എടുക്കേണ്ടതുണ്ട്. ടെസ്റ്റിന് കയറ്റണമെങ്കില്‍ അറ്റകുറ്റപ്പണികള്‍ നടത്തി വണ്ടികള്‍ കണ്ടീഷനാക്കണം. മെയിന്റനന്‍സ് വര്‍ക്കുകള്‍ക്ക് ലക്ഷങ്ങള്‍ ചെലവ് വരുന്നത് നിലവിലെ സാഹചര്യത്തില്‍ താങ്ങാനാവാത്തതാണ്. കൊവിഡ് കാലത്തെ  നഷ്ടങ്ങള്‍ക്ക് പരിഹാരം ഉണ്ടായാല്‍ മാത്രമേ ബസ് സര്‍വീസ് പഴയ രീതിയില്‍ പുനരാരംഭിക്കാനാകുവെന്ന്  ഉടമകള്‍ പറയുന്നു. സ്ഥലം വിറ്റും  ആഭരണങ്ങള്‍ പണയം വെച്ചും വായ്‌പയെടുത്തും മറ്റുമാണ് ഭൂരിഭാഗംപേരും ബസുകള്‍ വാങ്ങിയിട്ടുള്ളത്. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന്   ചില ബസുകളില്‍ കണ്ടക്ടറും ഡ്രൈവറും ഒക്കെയായി ജോലി ചെയ്തിരുന്നത് ഉടമകള്‍ തന്നെയായിരുന്നു.

Tags: സേവനംcovidPrivate bus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

നിയന്ത്രണംവിട്ട ബൈക്ക് വളവില്‍ തെന്നി സ്വകാര്യ ബസിനടിയിലേയ്‌ക്ക് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

Kerala

വിദ്യാര്‍ഥിനിയെ സ്വകാര്യ ബസില്‍ നിന്ന് ബലമായി ഇറക്കിവിട്ടെന്ന് പരാതി

Kerala

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

Kerala

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ യാത്രാബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍, സംഭവം പത്തനംതിട്ടയില്‍

Kerala

സ്വകാര്യ ബസുടമകളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും റിലെ ധര്‍ണയും മാറ്റി, ഗതാഗതമന്ത്രിയുടെ ഉറപ്പില്‍ പ്രതീക്ഷ

പുതിയ വാര്‍ത്തകള്‍

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.