Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുന്ദരക്ക് ചാനല്‍ നല്‍കിയത് മൂന്നു ലക്ഷം?; മൊഴി പഠിപ്പിച്ചത് രണ്ടു മാധ്യമപ്രവര്‍ത്തകര്‍; സിപിഎം തടങ്കലില്‍ സുന്ദരയ്‌ക്ക് പോലീസിന്റെ ക്ലാസ്

സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന വി.വി. രമേശനാണ് സുന്ദരയേയും കൂട്ടി ബദിയടുക്ക പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. പരാതിയില്‍ എന്തൊക്കെ പറയണമെന്ന് നിര്‍ദ്ദേശിച്ചത് പോലീസാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2021, 10:12 am IST
inKerala

കാസര്‍കോട്:  മഞ്ചേശ്വരത്ത് മത്സരരംഗത്തുനിന്ന് പിന്മാറാന്‍ ബിജെപി കോഴ നല്‍കിയെന്ന് പറയിപ്പിക്കാന്‍ ഒരു ചാനല്‍ മൂന്നു ലക്ഷം രൂപ സുന്ദരയ്‌ക്ക് നല്‍കിയോ? രൂപയും ക്യാമറയുമായി ചിലര്‍ വന്നുവെന്ന് സുന്ദരയുടെ നാട്ടുകാര്‍ ഇപ്പോള്‍ അടക്കം പറയുകയാണ്. കെ. സുരേന്ദ്രനില്‍ നിന്ന് രണ്ടര ലക്ഷം കിട്ടിയ ശേഷമാണ് താന്‍ പിന്‍വാങ്ങിയതെന്നാണ് സുന്ദരയുടെ ആദ്യമൊഴി. പിന്നീട് മറ്റ് ചാനലുകളില്‍ കണ്ടത് രണ്ട് ലക്ഷം എന്നാണ്. സുരേന്ദ്രന്‍ പണം നല്‍കി എന്ന് സുന്ദര പറയുന്നേയില്ല. ആര് തന്നു, ആരുടെയൊക്കെ പേര് പറയണം തുടങ്ങിയ കാര്യങ്ങള്‍ സിപിഎമ്മും പോലീസും സുന്ദരയെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കേസ് ക്രൈംബ്രാഞ്ചിന് വിടുകയും ചെയ്തു.

സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന വി.വി. രമേശനാണ് സുന്ദരയേയും കൂട്ടി ബദിയടുക്ക പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. പരാതിയില്‍ എന്തൊക്കെ പറയണമെന്ന് നിര്‍ദ്ദേശിച്ചത് പോലീസാണ്. സിപിഎം ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. പരാതിക്കുശേഷം സുന്ദര നാട്ടിലെത്തിയിട്ടില്ല. പെര്‍ള പഞ്ചായത്തിലെ അജ്ഞാത കേന്ദ്രത്തില്‍ സിപിഎം പാര്‍പ്പിച്ചതായാണ് വിവരം. എന്‍മകജെ പഞ്ചായത്ത് ഭരണം സിപിഎമ്മിന്റെ നേതൃത്വത്തിലാണ്. പെര്‍ളയിലെ അവികസിത പ്രദേശമായ വാണിനഗറിലാണ് സുന്ദര താമസിക്കുന്നത്.

2016ലെ തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ത്ഥി തപ്പിപ്പിടിച്ചാണ് ഇയാളെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത്. നല്ലൊരു തുക ലീഗ് ഇയാള്‍ക്കായി നല്‍കിയെന്നത് രഹസ്യമല്ല. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സമര രരംഗത്ത് സജീവമായുണ്ടായ സുരേന്ദ്രനെതിരെ നൂറുകണക്കിന് കേസുകളുണ്ട്. അതുപോലെ തെരഞ്ഞെടുപ്പിന്റെ  പേരിലും  വിവിധ സ്ഥലങ്ങളില്‍ കേസുണ്ടാക്കാനുള്ള തകൃതിയായ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. മഞ്ചേശ്വരത്തേതുപോലെ കണ്ണൂര്‍ അഴീക്കോട്ടെ ഒരു സ്ത്രീയും ഫോണ്‍ സംഭാഷണമെന്ന പേരില്‍ ഇല്ലാക്കഥ പ്രചരിപ്പിക്കുന്നുണ്ട്. സിപിഎമ്മിന്റെ മുന്‍ എംഎല്‍എയാണ് അവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നത്. കഴിഞ്ഞ ദിവസം രണ്ടു ചാനലുകാരാണ് സുന്ദരയുടെ വീട്ടില്‍ ചെന്ന് മൊഴി പഠിപ്പിച്ച് പറയിപ്പിച്ചത്. പാര്‍ട്ടി ചാനല്‍ ആദ്യം വാര്‍ത്ത നല്‍കേണ്ടതില്ലെന്ന തീരുമാനപ്രകാരം പണം നല്‍കിയ ചാനല്‍ അത് സ്വന്തം വാര്‍ത്തയാക്കി

Tags: kasargodcpmകെ. സുരേന്ദ്രന്‍channelപോലീസ്പണംവാര്‍ത്ത
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

Kerala

വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി നടപടികളെ രാഷട്രീയമായി എതിർക്കാൻ സിപിഎം

Kerala

മാസപ്പടി കേസിലെ ഇ ഡി നീക്കം ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഎം,നടക്കുന്നത് രാഷ്‌ട്രീയ പ്രേരിത റെയ്ഡെന്നും ആക്ഷേപം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ആറാം തലമുറ യുദ്ധവിമാന പദ്ധതിയില്‍ ഇന്ത്യ കുടുങ്ങുമോ എന്ന സംശയം പ്രകടിപ്പിച്ച് യുഎസ് വ്യോമയാനവിദഗ്ധര്‍

ഹോമിയോ ‘കോവിഡ് മരുന്നി’ന്റെ വിതരണം ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം

വി.ഡി. സതീശൻ പൂക്കിയല്ല, രാജ്യദ്രോഹിയായ പോക്കിരി ; മൂന്നുവർഷം ജയിലിൽ കിടക്കേണ്ട ഗുരുതരമായ കുറ്റമാണ് സോണിയ ചെയ്തത്

ലഹരി ഉപയോഗിച്ച ശേഷം ക്രൂരമര്‍ദനവും ലൈംഗികോപദ്രവവും, ദൃശ്യങ്ങള്‍ ടെലിഗ്രാമില്‍ പങ്കുവച്ചു; ഭര്‍ത്താവിനെതിരെ പരാതി നല്‍കി അധ്യാപിക

മുട്ടില്‍ മരംമുറിയിലെ വഞ്ചന കേസ് പരിഗണിക്കാന്‍ പൂര്‍ണ അധികാരമുണ്ടെന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി, പ്രതികളുടെ വാദം തള്ളി

സോണിയ ഗാന്ധിക്ക് പാർലമെന്‍റ് നിയമം ചവറ്റുകുട്ടയിൽ എറിയാൻ കഴിയുമോ? വന്ദേമാതരം നിര്‍ത്തൂവെന്ന പറഞ്ഞ സോണിയയ്‌ക്കെതിരെ സ്മൃതി ഇറാനി

ഉമര്‍ ഖാലിദ് (വലത്ത്) ജെഎന്‍യുവിലെ രണ്ട് പ്രൊഫസര്‍മാര്‍ ഇടത് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എബിവിപിക്കാര്‍ക്കെതിരെ അട്ടഹസിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നു (ഇടത്ത്)

ജെഎന്‍യുവില്‍ സംഭവിക്കുന്നത്… ഉമര്‍ഖാലിദിന്റെ മോചനം ആവശ്യപ്പെട്ട് പരിപാടി സംഘടിപ്പിച്ച് പ്രൊഫസര്‍മാര്‍; ഉമർ ഖാലിദിനെ തൂക്കിക്കൊല്ലുക എന്ന് എബിവിപി

വസ്ത്രത്തിന് തീപിടിച്ചാണ് സുകുമാരി മരിച്ചതെന്ന വാർത്ത ശരിയാണോ?വിനയൻ

ട്രിവാൺഡ്രം റോയൽസിനെ തൂക്കി ആലപ്പി റിപ്പിൾസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.