Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്റ്റേഷനുള്ളില്‍ അറബി മന്ത്രവാദം; വിവാദ ഡിവൈഎസ്പി തീവ്ര ഇസ്ലാമിക സംഘടനകളുടെ തോഴന്‍; എന്‍ഐഎ അന്വേഷണത്തിന് ആവശ്യം ശക്തമാകുന്നു

ഇതിന് മുമ്പ് പത്തനാപുരത്ത് എസ്ഐയായിരിക്കെ മുസ്ലിം നാമധാരികള്‍ പ്രതികളായ മര്‍ദനകേസില്‍ വ്യാജരേഖ ചമച്ച് രക്ഷപ്പെടാനുള്ള സാഹചര്യം സൃഷ്ടിച്ച സംഭവവും ഇദ്ദേഹത്തില്‍ നിന്നുണ്ടായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2021, 09:12 am IST
in Kerala

കൊല്ലം: തീവ്രവാദ സംഘടനാ ബന്ധത്തിന് കൊല്ലത്തുനിന്നും കോട്ടയത്തേക്ക് സ്ഥലം മാറ്റപ്പെട്ട വിവാദ ഡിവൈഎസ്പി, ചെറുപ്പം മുതല്‍ തന്നെ ഐഎസ്എസിനും മദനിക്കും വേണ്ടി വാദിച്ചയാള്‍.  ലീഗിലും ജമാഅത്തെ ഇസ്ലാമിയിലും  പ്രവര്‍ത്തിച്ച പാരമ്പര്യവും പോലീസിലെത്തും മുമ്പ് ഇയാള്‍ക്കുണ്ടായിരുന്നു. മദനിയുടെ ആശയങ്ങളോട് വളരെയധികം താല്പര്യം കാട്ടുന്ന വിധത്തിലായിരുന്നു തങ്ങളോട് സംസാരിച്ചിരുന്നതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

ഇയാളുടെ പ്രവര്‍ത്തികളെ കുറിച്ച് എന്‍ഐഎ അന്വേഷണവും വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഇയാള്‍ അന്വേഷിച്ച പല കേസുകളിലും പുനരന്വേഷണം വേണമെന്ന ആവശ്യവുമായി പലരും ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സമീപിച്ചു തുടങ്ങി.

ജോലി ചെയ്യുന്ന സ്റ്റേഷനുകളിലെല്ലാം സ്വന്തമായി ഒരു ടീമിനെ സൃഷ്ടിച്ച് ശരിയത്ത് നിയമങ്ങള്‍ പ്രാവര്‍ത്തികമാക്കുകയായിരുന്നുവത്രെ ഇയാളുടെ രീതി. മുസ്ലിം മതപണ്ഡിതന്മാരുടെ നിര്‍ദ്ദേശങ്ങള്‍ ശിരസാവഹിക്കുന്ന ഇദ്ദേഹത്തിന് നെറ്റിയില്‍ കുറിയിടുന്നവരെ കാണുന്നത് അലര്‍ജി ആയിരുന്നു. കുറിയിട്ടവര്‍ വാദിയായാല്‍ കേസ് പ്രതിക്ക് അനുകൂലമാകും. പ്രതിയായാല്‍ വാദിയെ പ്രതിയാക്കും.  

മുസ്ലിം മത പണ്ഡിതന്മാരുടെ ഇഷ്ടതോഴനായ ഈ ഉദ്യോഗസ്ഥന്‍ പ്രാകൃത ഇസ്ലാമിക ആരാധനയായിരുന്നു തുടര്‍ന്നുപോന്നതെന്നും ആക്ഷേപമുണ്ട്. തീരദേശം ഉള്‍പ്പെടുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യാനാണ് ഇദ്ദേഹത്തിന് കൂടുതല്‍ താത്പര്യം. രാജ്യവിരുദ്ധശക്തികളുടെ ഇഷ്ട തോഴനായ ഇദ്ദേഹം ക്രിമിനല്‍, മദ്യ, മയക്കുമരുന്ന് സംഘങ്ങളുമായി അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നതെന്നും ആക്ഷേപമുണ്ട്.  

എസ്ഐയും സിഐയുമായി കൊല്ലത്തെ വിവിധ സ്റ്റേഷനുകളിലാണ് അധികകാലവും ഇയാള്‍ ജോലി ചെയ്തിട്ടുള്ളത്. തിരുവനന്തപുരത്ത് ഇടക്കാലത്ത് ജോലിയില്‍ പ്രവേശിച്ചെങ്കിലും ഒട്ടും വൈകാതെ പോലീസിലെ സംഘടനാ സ്വാധീനം വിനിയോഗിച്ച് കൊല്ലത്ത് തിരിച്ചെത്തി. ചീരങ്കാവ് സ്വദേശിയായ ഇയാള്‍ കൊല്ലം ഈസ്റ്റ് സിഐയായിരിക്കെ ഇസ്ലാമികമായ ദുരാചാരങ്ങള്‍ ഓഫീസിനുള്ളില്‍ നടപ്പാക്കിയത് വിവാദമായിരുന്നു. വെള്ളിയാഴ്ചകളില്‍ ഓഫീസ് മുറിക്കുള്ളില്‍ ഉസ്താദിനെ വിളിച്ചുവരുത്തി ദുര്‍മന്ത്രവാദം നടത്തുകയും താനുപയോഗിക്കുന്ന മേശയിലും കസേരയിലും പച്ച ചരടുകള്‍ ബന്ധിച്ച് ആയത്തുകള്‍ ഓതുകയും ചെയ്യുന്നത് സന്ദര്‍ശകര്‍ക്ക് പോലും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്. മുന്‍കരുതലെന്ന പോലെ പിന്നീട് മുറി അടച്ചിട്ടായിരുന്നു മന്ത്രവാദം. അക്കാലത്ത് ഇക്കാര്യം സഹികെട്ടാണ് സഹപ്രവര്‍ത്തകര്‍ പുറത്തുപറഞ്ഞത്. ഇതിന് ശേഷം വകുപ്പുതലത്തില്‍ ശാസനയുമുണ്ടായെന്നാണ് സൂചന. ഈ സംഭവത്തിന് ശേഷം ഒപ്പം ജോലി ചെയ്യുന്നവര്‍ക്കുനേരെ വൈരാഗ്യപൂര്‍വമുള്ള പെരുമാറ്റമാണുണ്ടായത്.

ഇതിന് മുമ്പ് പത്തനാപുരത്ത് എസ്ഐയായിരിക്കെ മുസ്ലിം നാമധാരികള്‍ പ്രതികളായ മര്‍ദനകേസില്‍ വ്യാജരേഖ ചമച്ച് രക്ഷപ്പെടാനുള്ള സാഹചര്യം സൃഷ്ടിച്ച സംഭവവും ഇദ്ദേഹത്തില്‍ നിന്നുണ്ടായി. ഈ കേസും വകുപ്പുതലത്തിലും പോലീസിലെ സംഘടനാതലത്തിലും   തേഞ്ഞുമാഞ്ഞുപോകുകയായിരുന്നു.

Tags: kottayam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

Kerala

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

Kerala

ഭാര്യക്കും മകൾക്കും പിന്നാലെ കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു, മകൻ ഗുരുതരാവസ്ഥയിൽ

Kerala

കോമ്പിംഗ് ഓപ്പറേഷന്‍: കോട്ടയത്ത് മദ്യപിച്ച് സകൂള്‍ ബസ് ഓടിച്ച 17 ഡ്രൈവര്‍മാര്‍ പിടിയില്‍

Kerala

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

പുതിയ വാര്‍ത്തകള്‍

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.