Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മന്ത്രിപദമില്ല; കുഞ്ഞുമോനും കുന്നത്തൂരിനും അവഗണന തന്നെ

ഇടതുമുന്നണിയില്‍ ഘടകകക്ഷിയല്ലാത്തതു കൊണ്ട് കോവൂര്‍ കുഞ്ഞുമോനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2021, 03:27 pm IST
inKollam

ശാസ്താംകോട്ട: കോവൂര്‍ കുഞ്ഞുമോനെയും കുന്നത്തൂരിനെയും നിര്‍ദാക്ഷണ്യം തഴഞ്ഞ് പുതിയ എല്‍ഡിഎഫ് സര്‍ക്കാര്‍ മന്ത്രിസഭാ രൂപീകരണത്തിന് ഒരുങ്ങുന്നു. തുടര്‍ച്ചയായി അഞ്ചാം തവണയും എംഎല്‍എയായ കോവൂര്‍ കുഞ്ഞുമോനെ മന്ത്രിസഭയില്‍ എടുക്കുമെന്ന അഭ്യൂഹത്തിന് പാര്‍ട്ടി സെക്രട്ടറിയുടെ നിലപാട് വിരാമമിട്ടതോടെ പ്രതീക്ഷ തകര്‍ന്ന കുഞ്ഞുമോന്‍ സത്യപ്രതിജ്ഞാ ചടങ്ങിലെ വെറും ‘ക്ഷണിക്കപ്പെട്ട അതിഥിയായി’.

ഇടതുമുന്നണിയില്‍ ഘടകകക്ഷിയല്ലാത്തതു കൊണ്ട് കോവൂര്‍ കുഞ്ഞുമോനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. കുഞ്ഞുമോന്‍ ഇത് അഞ്ചാം തവണയാണ് കുന്നത്തൂരില്‍ നിന്നും എംഎല്‍എയായത്. ജനപ്രതിനിധിയായി കാല്‍നൂറ്റാണ്ടായ ഒരു നിയമസഭാ അംഗത്തിന് മന്ത്രി സ്ഥാനം നല്‍കാതിരിക്കുന്നത് സംസ്ഥാന രാഷ്‌ട്രീയ ചരിത്രത്തില്‍ തന്നെ ആദ്യമാണെന്ന് കുഞ്ഞുമോനോട് ഒപ്പമുള്ളവര്‍ പറയുന്നു.

ജില്ലയില്‍ കുന്നത്തൂര്‍ ഒഴികെയുള്ള മണ്ഡലങ്ങളില്‍ നിന്നുള്ള ജനപ്രതിനിധികള്‍ക്ക് പലപ്പോഴായി എല്‍ഡിഎഫ് മന്ത്രിസഭകളില്‍ അവസരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ അഞ്ചാംതവണ എംഎല്‍എയായിട്ടും കുഞ്ഞുമോനെ ഇക്കുറി നിര്‍ദാഷണ്യം അവഗണിച്ചത് അന്യായമാണന്ന് ലെനിനിസ്റ്റ് ആര്‍എസ്പിക്കാര്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നീരസം പരസ്യമായി വ്യക്തമാക്കാനും അവര്‍ തയ്യാറല്ല.  ആര്‍എസ്പി  കഴിഞ്ഞ പണ്ടാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ്  

എല്‍ഡിഎഫ് വിട്ട് യുഡിഎഫിന്റെ ഭാഗമായപ്പോള്‍ കുഞ്ഞുമോനും യുഡിഎഫിന്റെ ഭാഗമായി. എന്നാല്‍ ഒരു വെല്ലുവിളിയായി ആര്‍എസ്പിയില്‍ ഒരു വിഭാഗത്തെ എല്‍ഡിഎഫിന്റെ ഭാഗമാക്കാന്‍ സിപിഎം കുഞ്ഞുമോനെ അന്ന് വിദഗ്ധമായി ഉപയോഗിച്ചു. ആ ദൗത്യം  ഫലം കണ്ടു. ആര്‍എസ്പി (എല്‍) ഉണ്ടാക്കി കുഞ്ഞുമോന്‍ എല്‍ഡിഎഫ് പണ്ടാളയത്തിലെത്തി.  

അമ്പലത്തറ ശ്രീധരന്‍ നായരും അഡ്വ. ബലദേവും അടക്കമുള്ള പ്രമുഖര്‍ പുതിയ ആര്‍എസ്പിയില്‍ വന്നതോടെ എല്‍ഡിഎഫിന് താല്‍ക്കാലിക ആശ്വാസമായി. ഇതിന് പ്രത്യുപകാരമായി അന്ന് ഡെപണ്ട്യൂട്ടി സ്പീക്കര്‍ അടക്കമുള്ള വാഗ്ദാനങ്ങളാണ് കുഞ്ഞുമോന് നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് വാഗ്ദാനങ്ങള്‍ എല്ലാം ജലരേഖയായി. പിന്നീട് തമ്മിലടി രൂപപ്പെടുകയും പലരും പാര്‍ട്ടി വിടുകയും ഉപസംഘടനകള്‍ രൂപീകരിക്കുകയും ചെയ്യുന്നതാണ് കണ്ടത്. ഇതോടെ തീര്‍ത്തും ദുര്‍ബലനായ കുഞ്ഞുമോന് ഇത്തവണ കുന്നത്തൂരില്‍ സീറ്റ് നല്‍കുന്ന കാര്യത്തിലും തുടക്കത്തില്‍ തര്‍ക്കമുണ്ടായി.  

എന്നാല്‍ കുഞ്ഞുമോന് സീറ്റ് നിഷേധിച്ചാല്‍ സിപിഐ കുന്നത്തൂരില്‍ അവകാശവാദം ഉന്നയിക്കുമെന്ന കാരണത്താലാണ് സിപിഎം തന്ത്രം മാറ്റാത്തത്. ഒപ്പം വികസനമല്ല വിജയ സാധ്യതയാണ് എല്‍ഡിഎഫ് ന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ മാനദണ്ഡമെന്ന പിണറായിയുടെ നിലപാടും കുഞ്ഞുമോന് തുണയായി. ഇതിനിടെ ഏറെ ദുര്‍ബലമായ ലെനിനിസ്റ്റ് പാര്‍ട്ടി സിപിഎമ്മില്‍ ലയിക്കാനുള്ള നീക്കവുമുണ്ടായി. സംസ്ഥാനത്ത് വിരളിലെണ്ണാവുന്ന ജില്ലകളില്‍ മാത്രം പേരിനെങ്കിലും സംഘടനാ സംവിധാനമുള്ള ആര്‍എസ്പി (എല്‍) നെ ഒരു പാര്‍ട്ടിയായി പോലും കണക്കാക്കാനാകില്ലെന്നാണ് സിപിഎം നേതൃത്വത്തിന്റെ നിലപാട്.

എം.എസ്. ജയച്ചന്ദ്രന്‍

Tags: ministerKovoor kunhumonKunnathoor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

Kerala

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

Kerala

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

പുതിയ വാര്‍ത്തകള്‍

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

സുഗ്രീവസഖ്യം എന്ന വഴികാട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.