Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കലാപം: പാകിസ്ഥാനില്‍ സമൂഹമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇമ്രാന്‍ സര്‍ക്കാര്‍; കലാപകാരികള്‍ തടഞ്ഞുവെച്ച 11 പൊലീസുകാരെ വിട്ടയച്ചു

പൊലീസും കലാപകാരികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. എന്നാല്‍ ടിഎല്‍പിയുടെ നിരവധി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി വാര്‍ത്തയുണ്ട്. ഫ്രഞ്ച് സ്ഥാനപതി പാകിസ്ഥാന്‍ വിട്ടാല്‍ മാത്രമേ ഈ പ്രവര്‍ത്തകരുടെ ശവങ്ങള്‍ സംസ്‌കരിക്കൂ എന്ന കടുത്ത നിലപാടിലാണ് ടിഎല്‍പി. 40 പേര്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ കലാപകാരികളും പൊലീസും ഉള്‍പ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2021, 03:17 pm IST
inWorld

ഇസ്ലാമബാദ്: ഫ്രഞ്ച് സ്ഥാനപതിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാനില്‍ ടെഹ്‌റീക്-ഇ-ലബൈക് പാകിസ്ഥാന്‍ (ടിഎല്‍പി) എന്ന ഭീകരസംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്ന കലാപം അക്രമാസക്തമായി തുടരുന്നതിനാല്‍ രാജ്യമെങ്ങും സമൂഹമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കപ്പെടുക വഴി കൂടുതല്‍ തലാപം ഉണ്ടാകാതിരിക്കാനാണ് ഈ നീക്കം.

പൊലീസും കലാപകാരികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. എന്നാല്‍ ടിഎല്‍പിയുടെ നിരവധി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി വാര്‍ത്തയുണ്ട്. ഫ്രഞ്ച് സ്ഥാനപതി പാകിസ്ഥാന്‍ വിട്ടാല്‍ മാത്രമേ ഈ പ്രവര്‍ത്തകരുടെ ശവങ്ങള്‍ സംസ്‌കരിക്കൂ എന്ന കടുത്ത നിലപാടിലാണ് ടിഎല്‍പി. 40 പേര്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ കലാപകാരികളും പൊലീസും ഉള്‍പ്പെടുന്നു.

ഫ്രാന്‍സില്‍ ഇസ്ലാമിക തീവ്രവാദികള്‍ക്കെതിരെ കടുത്ത നിയമം കൊണ്ടുവന്നതാണ് ടിഎല്‍പിയെ ചൊടിപ്പിച്ചത്. മാത്രമല്ല, പ്രവാചകനെതിരെ ഫ്രാന്‍സിലെ നിരവധി മാസികകളില്‍ വന്ന കാര്‍ട്ടൂണുകളും ടിഎല്‍പിയുടെ പ്രകോപനത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ കലാപകാരികള്‍ നേരത്തെ തടവിലാക്കിയിരുന്ന 11 പൊലീസുകാരെ വിട്ടയച്ചു. സമൂഹമാധ്യമങ്ങളില്‍ നേരത്തെ പ്രചരിച്ച ഈ പൊലീസുകാരുടെ വീഡിയോകളില്‍ ചതവുകളും മുറിവുകളും തലയില്‍ ബാന്‍ഡേജുകളും കാണാം. പൊലീസുകാരെ കലാപകാരികള്‍ ചര്‍ച്ചകള്‍ക്ക് ശേഷം വിട്ടയച്ചതായി ആഭ്യന്തരമന്ത്രി ഷേഖ് റാഷിദ് അഹമ്മദ് പറഞ്ഞു ടിഎല്‍പിയുടെ ശക്തികേന്ദ്രമായ ലാഹോറിലെ പള്ളിയിലായിരുന്നു പൊലീസുകാരെ തടവില്‍ പാര്‍പ്പിച്ചിരുന്നത്.

തെഹ്‌റീക് ഇ ലബൈക് എന്ന പാര്‍ട്ടിയെ മുട്ടുകുത്തിക്കാന്‍ ഇമ്രാന്‍ഖാന്‍ പല രീതികളും പയറ്റിയെങ്കിലും അതിവേഗത്തില്‍ ആ പാര്‍ട്ടി പാകിസ്ഥാനില്‍ വേരോടുകയായിരുന്നു. ഒടുവില്‍ അവരെ മുട്ടുകുത്തിക്കാന്‍ ടിഎല്‍പിയെ ഭീകരസംഘടനയെന്ന പേരില്‍ നിരോധിച്ചതായി പ്രഖ്യാപിച്ചു. എന്നിട്ടും പാര്‍ട്ടി വളര്‍ന്നുകൊണ്ടേയിരുന്നു. ഒടൂുവില്‍ കലാപം അടക്കാന്‍ കഴിയാതെ വന്നപ്പോള്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പരസ്യമായി മാപ്പുപറഞ്ഞെങ്കിലും കലാപകാരികള്‍ അടങ്ങുന്ന മട്ടില്ല. വെറും അഞ്ചുവര്‍ഷത്തിനുള്ളിലാണ് ഈ പാര്‍ട്ടി രാജ്യം മുഴുവന്‍ കലാപമുണ്ടാക്കാന്‍ ശേഷിയുള്ള സംഘടനയായി വളര്‍ന്നതെന്നതും ആശങ്കയുളവാക്കുന്നു.

Tags: പാക്കിസ്ഥാന്‍imrankhanടെഹ്‌റീക്-ഇ-ലബൈക് പാകിസ്ഥാന്‍ഐഎസ്terrorismimran khanterroristsviolenceമാധ്യമ പ്രവര്‍ത്തകര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

Kerala

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

Football

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക
Kerala

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

പുതിയ വാര്‍ത്തകള്‍

കൊല്ലപ്പെടാം, എങ്കിലും ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങും; നടന്നത് വിദ്യാർഥി പ്രക്ഷോഭമല്ല: ഷെയ്ഖ് ഹസീന

അനില്‍ മേനോന്‍, ജെസീക്ക മെയര്‍

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

രാമസ്പര്‍ശം 20 : ആദ്യസംഗമം; രാമനും ഹനുമാനും

കണ്ണൂര്‍ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്ര വ്യോമയാന മന്ത്രി കെ. രാം മോഹന്‍ നായിഡുവുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കൂടിക്കാഴ്ച്ച നടത്തിയപ്പോള്‍. വിമാനത്താവളം എംഡി ദിനേശ് കുമാര്‍, സിഇഒ അശ്വനികുമാര്‍ എന്നിവര്‍ സമീപം

കണ്ണൂര്‍ വിമാനത്താവള വികസനം: കേന്ദ്ര വ്യോമയാന മന്ത്രിയുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ചര്‍ച്ച നടത്തി

ഉള്ളടക്കങ്ങള്‍ വിഷലിപ്തം; ഗഡ്കരിക്കെതിരായ ഉള്ളടക്കങ്ങള്‍ നീക്കാന്‍ ഹൈക്കോടതി ഉത്തരവ്

കഴിഞ്ഞ ദിവസം അന്തരിച്ച ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്തിന് ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തകാര്യവാഹ് ടി.വി. പ്രസാദ്ബാബു ആദരാഞ്ജലി അര്‍പ്പിക്കുന്നു. ബിഎംഎസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍, അഖിലേന്ത്യാ സംഘടനാ സെക്രട്ടറി സുരേന്ദ്ര, സംസ്ഥാന സമിതിയംഗം കെ. ജയകുമാര്‍, ക്ഷേത്രീയ സംഘടനാ സെക്രട്ടറി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സമീപം

ജി.കെ. അജിത്തിന് യാത്രാമൊഴി

ഷട്ടറുകളില്ലാത്ത മണിയാര്‍ ഡാമില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുകുന്നു

മണിയാര്‍ ഡാം തുറന്നിട്ടത് മിന്നല്‍ പ്രളയത്തിന് കാരണം; രൂക്ഷമാക്കിയത് സര്‍ക്കാര്‍ അലംഭാവം

13 ദിവസം പിന്നിട്ടിട്ടും പാര്‍ലമെന്റ് സ്തംഭിച്ചുതന്നെ; പ്രതിപക്ഷ ശ്രമം സമ്മേളനം നടക്കാതിരിക്കാന്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.