Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ജോര്‍ദാന്‍ രാജാവിനോടുള്ള കൂറ് ഹംസ രാജകുമാരന്‍ ഏറ്റുപറഞ്ഞതോടെ ജോര്‍ദ്ദാനിലെ പ്രതിസന്ധിക്ക് വിരാമം; ഗൂഢാലോചന നടത്തിയിട്ടില്ലെന്നും ഹംസ രാജകുമാരന്‍

അബ്ദുള്ള രാജാവിന്റെ അമ്മാവന്‍ ഹസ്സന്‍ രാജാവിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് പ്രശ്നങ്ങള്‍ രമ്യമായി ഒത്തുതീര്‍ന്നത്. ഇതോടെ ഭരണം അട്ടിമറിക്കാൻ ജോര്‍ദാന്‍ മുന്‍ കിരീടാവകാശി ഹംസ രാജകുമാരന്‍ ഗൂഢാലോചന നടത്തിയെന്ന വാര്‍ത്തയ്‌ക്ക് വിലക്കേര്‍പ്പെടുത്താനും ജോര്‍ദ്ദാന്‍ തീരുമാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2021, 11:07 pm IST
in World

അമാന്‍: വീട്ടുതടങ്കലിലായതിന് രണ്ട് ദിവസത്തിന് ശേഷം, ഹംസ രാജകുമാരന്‍ ജോര്‍ദ്ദാന്‍ രാജാവിന് മാപ്പെഴുതി നല്‍കിയതോടെ ഇരുവരും തമ്മിലുള്ള തര്‍ക്കം രമ്യമായി പരിഹരിച്ചു. താന്‍ രാജ്യെത്ത ഭരണം അട്ടിമറിയ്‌ക്കാന്‍ ഗൂഢാലോചന നടത്തിയിട്ടില്ലെന്നും തനിക്ക് പഴയതുപോലെ തന്നെ ജോര്‍ദ്ദാന്‍ രാജഭരണത്തോട് നൂറ് ശതമാനം കൂറുണ്ടെന്നും ഹംസ രാജകുമാരന്‍ സമര്‍പ്പിച്ച കത്തില്‍ വ്യക്തമാക്കി.  മാത്രമല്ല, ജോര്‍ദ്ദാനിലെ ഭരണഘടനയെ താന്‍ പൂര്‍ണ്ണമനസ്സോടെ അംഗീകരിക്കുമെന്നും ഹംസ രാജകുമാരന്‍ മാപ്പപേക്ഷാകത്തില്‍ പറയുന്നു.  

അബ്ദുള്ള രാജാവിന്റെ അമ്മാവന്‍ ഹസ്സന്‍ രാജാവിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് പ്രശ്നങ്ങള്‍ രമ്യമായി ഒത്തുതീര്‍ന്നത്. ഇതോടെ ഭരണം അട്ടിമറിക്കാൻ ജോര്‍ദാന്‍ മുന്‍ കിരീടാവകാശി ഹംസ രാജകുമാരന്‍ ഗൂഢാലോചന നടത്തിയെന്ന വാര്‍ത്തയ്‌ക്ക് വിലക്കേര്‍പ്പെടുത്താനും ജോര്‍ദ്ദാന്‍ തീരുമാനിച്ചു. ഹംസ രാജകുമാരനും ജോര്‍ദ്ദാന്‍ ഭരണാധികാരി അബ്ദുള്ള(രണ്ടാമന്‍) രാജാവും തമ്മിലുള്ള വഴക്ക് ഒത്തുതീര്‍പ്പിലെത്തിയതോടെയാണ് ഇത്തരം വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍പ്പോലും പ്രസിദ്ധീകരിച്ചുകൂടെന്ന് ജോര്‍ദ്ദാന്‍ രാജാവ് വിലക്കിയത്.  

ജോര്‍ദ്ദാന്‍ രാജകുമാര്‍ ഹംസയെ വീട്ടുതടങ്കലില്‍ നിന്നും നേരത്തെ വിട്ടയച്ചു. ഹംസ രാജകുമാരന്‍ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ വിദേശകക്ഷികളുമായി ഗൂഢാലോചന നടത്തിയെന്നു കണ്ടെത്തിയതിനെ തുടർന്നാണ് അദ്ദേഹത്തെ തടങ്കലിൽ ആക്കിയതെന്നു ജോര്‍ദാന്‍ ഉപ പ്രധാനമന്ത്രി അയ്‌മാന്‍ സഫാദി ആരോപിച്ചിരുന്നു. .  

എന്നാല്‍ താന്‍ രാജ്യത്തിനെതിരെ കലാപം നടത്തിയില്ലെന്നും തന്റെ സ്വാതന്ത്ര്യം വെട്ടിക്കുറിച്ചതിനെച്ചൊല്ലി സൈനിക മേധാവിയുമായി വാക്കുതര്‍ക്കം ഉണ്ടാവുക മാത്രമാണ് സംഭവിച്ചതെന്നും ഹംസ രാജകുമാരന്‍ വിശദീകരിച്ചു.  താന്‍ വീട്ടു തടങ്കലിലാണെന്ന് ജോര്‍ദ്ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്റെ അര്‍ധ സഹോദരനായ ഹംസ രാജകുമാരന്‍ വ്യക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ച ഈ കാര്യം വെളിപ്പെടുത്തി ഹംസയുടെ വീഡിയോ പുറത്തുവന്നിരുന്നു. ഇതോടെയാണ് ജോര്‍ദ്ദാന്‍ രാജകുടുംബത്തിലെ വിള്ളല്‍ പുറംലോകം അറിയുന്നത്.  

നിരവധി ഉന്നത വ്യക്തികളെയും കസ്റ്റഡിയിലെടുത്തിരുന്നു. ജോര്‍ദ്ദാനിലെ ഭരണകൂടം കഴിവില്ലാത്തവരും അഴിമതിക്കാരുമാണെന്നും പുറത്തുവിട്ട വീഡിയോയില്‍ ഹംസ ആരോപിച്ചിരുന്നു. രാജ്യത്തെ പട്ടാള മേധാവിയെ സന്ദര്‍ശിക്കാന്‍ ശ്രമിച്ചെങ്കിലും സമ്മതിച്ചില്ലെന്നും ജനങ്ങളെ കാണുന്നതില്‍നിന്നു തടയുകയാണെന്നും ഹംസ ആരോപിച്ചിരുന്നു.അതേ സമയം പ്രശ്നത്തില്‍ അയല്‍ രാജ്യമായ സൗദി അറേബ്യ ജോര്‍ദ്ദാന്‍ രാജാവിന് നൂറ് ശതമാനവും പിന്തുണ പ്രഖ്യാപിച്ചു.  

അന്തരിച്ച ഹുസൈന്‍ രാജാവിന്റെയും യുഎസ് വംശജയായ നാലാമത്തെ പത്‌നി നൂര്‍ രാജ്ഞിയുടെയും മൂത്ത മകനാണ് ഹംസ. 2004ല്‍ അബ്ദുല്ല രണ്ടാമന്‍ അധികാരം ഏറ്റെടുത്തതോടെ ഹംസയുടെ രാജ കിരീടത്തിനുള്ള അവകാശം എടുത്തു കളഞ്ഞിരുന്നു.

Tags: Saudi Arabiaജോര്‍ദാന്‍ഹംസ രാജകുമാരന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദേശ ജയിലിൽ നിന്ന് 80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ച ഫസലുദ്ദീൻ MDMA കടത്തിന്റെ സൂത്രധാരൻ; തൊണ്ടിയോടെ പിടികൂടി

World

ഇറാൻ യുദ്ധത്തിലേക്ക് പാകിസ്ഥാൻ എടുത്തുചാടുമോ ? ഹൂത്തി വിമതരും സൗദി അറേബ്യയുമായുള്ള ഏറ്റുമുട്ടൽ മേഖലയെ പുതിയ സംഘർഷത്തിലേക്ക് തള്ളിവിടുന്നു

Gulf

ഹോർമുസ് കടലിടുക്ക് മറികടക്കാൻ ഒരുങ്ങി സൗദി അറേബ്യ : ചെങ്കടൽ ക്രൂഡ് പൈപ്പ്‌ലൈൻ വികസിപ്പിക്കാൻ പദ്ധതിയിടുന്നു , ഇറാന് കനത്ത പ്രഹരം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

Gulf

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

വിമുക്തഭടനെ മദ്യം നൽകി മയക്കി മർദ്ദനം! സ്വർണ്ണവും പണവും കവർന്നു; മൂന്നംഗ സംഘം പിടിയിൽ

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.