Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ബോട്ട് സര്‍വീസുകള്‍ മുടങ്ങുന്നു, പെരുമ്പളം നിവാസികള്‍ ദുരിതത്തില്‍, വികസനവും അടിയന്തര സേവനങ്ങളും ഇല്ലാതെ ദ്വീപ്

പ്രവര്‍ത്തനരഹിതമായ ബോട്ടുകള്‍ ബോട്ട് സ്റ്റേഷനില്‍ തുരുമ്പിച്ച കിടക്കുകയാണ്. തകരാറിലായ ബോട്ടുകള്‍ അറ്റകുറ്റപ്പണിക്ക് അതത് വിദഗ്ധരെ ഏല്‍പ്പിക്കുകയാണ് വേണ്ടത്. പക്ഷേ, അതിനുള്ള സംവിധാനങ്ങള്‍ ബോട്ട് സ്റ്റേഷനില്‍ ഇല്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2021, 11:32 am IST
inAlappuzha

പെരുമ്പളം: തുടര്‍ച്ചയായി ബോട്ട് സര്‍വീസുകള്‍ മുടങ്ങുന്നത് പെരുമ്പളം നിവാസികളെ വലയ്‌ക്കുന്നു. കാലപ്പഴക്കം ചെന്ന ബോട്ടുകളാണ് അധികവും, അതിനാല്‍ പലപ്പോഴും കൃത്യസമയത്ത് സര്‍വീസുകള്‍ നടത്താന്‍ കഴിയുന്നില്ല. വല കുടുങ്ങിയും, എന്‍ജിന്‍ തകരാര്‍ ആയും ബോട്ടുകള്‍ പ്രവര്‍ത്തനരഹിതം ആകാറുണ്ട്. തകരാറിലായ ബോട്ടുകള്‍ നന്നാക്കാന്‍ കൃത്യമായ നടപടിയും ഇല്ലാത്തതാണ് പ്രധാന തടസം.

പ്രവര്‍ത്തനരഹിതമായ ബോട്ടുകള്‍ ബോട്ട് സ്റ്റേഷനില്‍ തുരുമ്പിച്ച കിടക്കുകയാണ്. തകരാറിലായ ബോട്ടുകള്‍ അറ്റകുറ്റപ്പണിക്ക് അതത് വിദഗ്ധരെ ഏല്‍പ്പിക്കുകയാണ് വേണ്ടത്. പക്ഷേ, അതിനുള്ള സംവിധാനങ്ങള്‍ ബോട്ട് സ്റ്റേഷനില്‍ ഇല്ല. പെരുമ്പളത്ത് ബോട്ട് സര്‍വീസുകള്‍ നടത്തുന്നത് പ്രധാനമായും മൂന്ന് റൂട്ടുകളില്‍ ആണ്. പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാണ് ഇവിടെ ഗതാഗതം. പെരുമ്പളം – പാണാവള്ളി, പെരുമ്പളം – പൂത്തോട്ട, പെരുമ്പളം – സൗത്ത് പറവൂര്‍. ഈ മൂന്നു പ്രധാന ജെട്ടികളിലുമായി സര്‍വീസിന് ആകെ ആറ് ബോട്ടുകളാണ്.  

ഒരു ജെട്ടിയില്‍ നിന്ന് 11 ബോട്ട് സര്‍വീസുകളാണ് നിലവിലുള്ളത്. രാവിലെ അഞ്ചര മുതല്‍ രാത്രി ഒമ്പതര വരെ, അരമണിക്കൂര്‍ ഇടവേളകളിലാണ് സര്‍വീസ്. പക്ഷേ, ബോട്ടുകള്‍ കൂടുതല്‍ തകരാറിലാകുന്ന അതിനാല്‍ പല സര്‍വീസുകളും മുടങ്ങും. ഇത് ജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിലാക്കുന്നു. സര്‍വീസുകള്‍ മുടങ്ങുന്നത് മൂലം കൃത്യസമയത്ത് ജോലിസ്ഥലങ്ങളിലും, സ്‌കൂളുകളിലും, ആശുപത്രികളിലും, മറ്റും ജനങ്ങള്‍ക്ക് എത്തിപ്പെടാന്‍ കഴിയുന്നില്ല. ഇത് വലിയ സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നു. നിലവില്‍ പ്രവര്‍ത്തിക്കുന്ന ബോട്ടുകള്‍ക്കും സൗകര്യങ്ങള്‍ കുറവാണ്. ജനലും വാതിലും ഉറപ്പുള്ളതല്ല, ഇരിപ്പിടങ്ങള്‍ക്ക് ബലമില്ല, സുരക്ഷിതത്വം കുറവാണ്. നാട്ടുകാര്‍ പലതവണ മേലധികാരികളെ വിവരമറിയിക്കുകയും സമരപരിപാടികള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.

പെരുമ്പളത്തുകാരെ ഏറ്റവും ബാധിക്കുന്ന ഒരു പ്രശ്നമാണ് വികസനവും അടിയന്തര സേവനങ്ങളും ഇല്ലാത്ത ആശുപത്രികള്‍. ഗുരുതരമായ പരിക്കുകളോ ആരോഗ്യ പ്രശ്നമോ വരുമ്പോള്‍ ചികിത്സിക്കാന്‍ ദ്വീപിലെ ആശുപത്രിയില്‍ സൗകര്യം ഇല്ല. പെരുമ്പളത്തുള്ളത് ഒരു സര്‍ക്കാര്‍ ആശുപത്രി മാത്രമാണ്.  അത്യാഹിതങ്ങളില്‍ ഓക്സിജന്‍ പോലും കിട്ടാന്‍ കഴിയാത്ത അവസ്ഥയാണ്. തക്കസമയത്ത് ചികിത്സ കിട്ടാതെ രോഗികള്‍ക്ക് മരണം സംഭവിച്ച അനുഭവങ്ങളും ദ്വീപിലുണ്ട്.  

Tags: BoatalappuzhaPerumbalam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.