Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയില്‍ ഉത്തരമില്ലാതെ സര്‍ക്കാര്‍; യെച്ചൂരിയുടെത് പാര്‍ട്ടി നിലപാട്; മുഖ്യമന്ത്രി പിണറായി വിജയന്റേത് മുട്ടാപ്പോക്ക് മറുപടികള്‍

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്നും ആചാര ലംഘനം പാടില്ലെന്നുമുള്ളതാണ് വിശ്വാസികളുടെയും ഹിന്ദു സംഘടനകളുടെയും നിലപാട്. എന്നാല്‍, യുവതികളെ കയറ്റണമെന്നതാണ് സിപിഎമ്മിന്റെയും സിപിഐയുടെയും ഇടതു സര്‍ക്കാരിന്റെയും നിലപാട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2021, 08:54 am IST
in Kerala

കൊച്ചി: ശബരിമലയില്‍ ഇരുളിന്റെ മറവില്‍ യുവതികളെ പ്രവേശിപ്പിച്ചതും സര്‍ക്കാരിന്റെ ഒത്താശയോടെ ആചാര ലംഘനങ്ങള്‍ നടത്തിയതും  ചര്‍ച്ചയാകുമ്പോള്‍ കൃത്യമായ ഉത്തരം നല്‍കാനാവാതെ വിയര്‍ക്കുകയാണ് ഇടതു സര്‍ക്കാര്‍. കോടതി വിധിക്ക് കാക്കാം, വിധി വന്നിട്ട് ഭക്തരുമായി ചര്‍ച്ച നടത്താം, വിധി പാലിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട് എന്നൊക്കെയുള്ള മുട്ടാപ്പോക്ക് മറുപടി മാത്രമാണ് സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും നല്‍കാനുള്ളത്.  

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്നും ആചാര ലംഘനം പാടില്ലെന്നുമുള്ളതാണ് വിശ്വാസികളുടെയും ഹിന്ദു സംഘടനകളുടെയും നിലപാട്. എന്നാല്‍, യുവതികളെ കയറ്റണമെന്നതാണ് സിപിഎമ്മിന്റെയും സിപിഐയുടെയും  ഇടതു സര്‍ക്കാരിന്റെയും നിലപാട്.  

യുവതികളെ കയറ്റാന്‍ അവര്‍ കോടതി വിധിക്ക് കാത്തു നില്‍ക്കുകയായിരുന്നു. അതിനാലാണ് വിധി വന്നയുടന്‍ അതിന്റെ മറവില്‍ ആക്ടിവിസ്റ്റുകളായ, എന്നാല്‍ ഭക്തരേയല്ലാത്ത സ്ത്രീകളെ അവിടേക്ക് രാത്രിയില്‍ ആരുമറിയാതെ കയറ്റിയതും. ഇത് വലിയ തിരിച്ചടിയായപ്പോള്‍ അവര്‍ മലക്കം മറിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലും തിരിച്ചടിയുണ്ടാകുമെന്ന് ഭയന്നതിനാലാണ് അവര്‍ മാപ്പു പറഞ്ഞതും ഖേദം പ്രകടിപ്പിച്ചതും. ബിന്ദു അമ്മിണി ഭക്തയല്ല ആക്ടിവിസ്റ്റാണെന്ന് ഹൈക്കോടതി തന്നെ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.

സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പൊടുന്നനെ പാര്‍ട്ടിയുടെ യഥാര്‍ഥ നിലപാട് വ്യക്തമാക്കിയതോടെ മാപ്പു പറഞ്ഞും മറ്റുമുള്ള കളി പൊളിഞ്ഞു. മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും സര്‍ക്കാരിന്റെയും നിലപാട് ആത്മാര്‍ഥതയില്ലാത്തതും പൊള്ളയാണെന്നും തെളിഞ്ഞു.

സര്‍ക്കാരിന്റെ നിലപാട് ആത്മാര്‍ഥമാണെങ്കില്‍ വിധി വന്ന ശേഷമല്ല, ഇപ്പോഴാണ് കൃത്യമായ നിലപാട് പ്രഖ്യാപിക്കേണ്ടത്. അങ്ങനെയെങ്കില്‍ യുവതീ പ്രവേശനത്തിന് അനുകൂലമായി സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിച്ച് പുതിയത് നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. എന്നാല്‍ അങ്ങനെ ചെയ്യുമെന്നു സര്‍ക്കാര്‍ പറയുന്നില്ല.  

നിലപാടില്‍ മാറ്റം വന്നിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി തന്നെ മാപ്പു പറയുകയുംപുതിയ നിലപാട് പ്രഖ്യാപിക്കുകയുമാണ് ചെയ്യേണ്ട മറ്റൊന്ന്. മുഖ്യമന്ത്രി അതിന് തയാറാകുന്നില്ലെന്നു മാത്രമല്ല യെച്ചൂരിയുടെ നിലപാടിന് അനുകൂലമായി പ്രതികരിക്കുന്നു. അതിനര്‍ഥം നിലപാട് മാറിയിട്ടില്ലെന്നും യെച്ചൂരി പറഞ്ഞതു തന്നെയാണ് പാര്‍ട്ടി, സര്‍ക്കാര്‍ നിലപാടെന്നുമാണ്.

മാത്രമല്ല വിധി എതിരാണെങ്കില്‍ എന്തു ചെയ്യുമെന്ന് പറയേണ്ടതും സര്‍ക്കാരാണ്, പ്രത്യേകിച്ച് തുടര്‍ ഭരണം ലഭിക്കുമെന്ന് അവകാശപ്പെടുന്ന സാഹചര്യത്തില്‍. വിധി മറികടക്കാന്‍ നിയമം കൊണ്ടുവരുമോയെന്നും സര്‍ക്കാര്‍ വ്യക്തമാക്കണം. എന്നാല്‍, അത്തരമൊരു മറുപടിയും പിണറായി സര്‍ക്കാര്‍ നല്‍കുന്നില്ല. ഗൂഢലക്ഷ്യവും നിലപാടില്‍ കള്ളത്തരവുമുള്ളതിനാലാണ് സര്‍ക്കാരിന് കൃത്യമായ ഉത്തരം നല്‍കാന്‍ കഴിയാത്തത്.

Tags: Pinarayi Vijayanelectioncpimsitaram yechury
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

Kerala

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

Kerala

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

Kerala

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.