Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മതേതരത്വത്തിന്റെ പേരില്‍ ക്ഷേത്ര സ്വത്ത് എന്തും ചെയ്യരുത്; ഭക്തര്‍ക്ക് സൗകര്യമൊരുക്കേണ്ടത് ഗുരുവായൂരില്‍; ഭക്തര്‍ക്ക് അനുഗ്രഹമായി കോടതി വിധി

സ്ഥാവര ജംഗമ സ്വത്തു മുഴുവന്‍ ദേവന്റെയാണ്. ക്ഷേത്രം ഭരിക്കുന്നവര്‍ ട്രസ്റ്റികള്‍ മാത്രമാണ്. ക്ഷേത്ര ഭരണം മതേതരമായതിനാല്‍, മതേതരത്വത്തിന്റെ പേരില്‍ ക്ഷേത്ര സ്വത്ത് ഇഷ്ടം പോലെ ചെലവിടാന്‍ ഭരണ സമിതിക്ക് കഴിയില്ല

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 20, 2020, 11:07 am IST
in Kerala

കൊച്ചി: ക്ഷേത്ര സ്വത്ത് ഭരണ സമിതിക്കാര്‍ക്ക് ഇഷ്ടം പോലെ ചെലവിടാനുള്ളതല്ലെന്ന  ഹൈക്കോടതി വിധി നിര്‍ണായകം. ദേവസ്വം ബോര്‍ഡ് അടക്കമുള്ള ക്ഷേത്ര ഭരണക്കാര്‍ പലപ്പോഴും ക്ഷേത്ര ഫണ്ട് മറ്റു പല ആവശ്യങ്ങള്‍ക്കും വകമാറ്റുകയും ക്ഷേത്രാവശ്യങ്ങള്‍ക്ക് അല്ലാതെയും ഉപയോഗിക്കാറുണ്ട്.  

ഇത്തരം ക്ഷേത്ര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ ഭക്തര്‍ക്ക് ലഭിച്ച ഉപാധിയാണ് ഗുരുവായൂര്‍ ദേവസ്വം സ്വത്തില്‍നിന്ന് 10 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്  സംഭാവന നല്‍കിയത് റദ്ദാക്കിയുള്ള ഫുള്‍ ബെഞ്ചിന്റെ ഉത്തരവ്.  

സ്ഥാവര ജംഗമ സ്വത്തു മുഴുവന്‍ ദേവന്റെയാണ്. ക്ഷേത്രം ഭരിക്കുന്നവര്‍ ട്രസ്റ്റികള്‍ മാത്രമാണ്. ക്ഷേത്ര ഭരണം മതേതരമായതിനാല്‍, മതേതരത്വത്തിന്റെ പേരില്‍ ക്ഷേത്ര സ്വത്ത് ഇഷ്ടം പോലെ ചെലവിടാന്‍ ഭരണ സമിതിക്ക് കഴിയില്ല, ഉത്തരവില്‍ പറയുന്നു. പ്രളയവും കൊറോണയും നാശം വിതച്ച സാഹചര്യത്തില്‍ ഗുരുവായൂരപ്പന്റെ ആരാധകര്‍ക്ക് സഹായമെത്തിക്കാനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു കോടി നല്‍കിയതെന്നും അങ്ങനെ കേരളത്തിലങ്ങോളമിങ്ങോളമുള്ള ഭക്തര്‍ക്ക് സഹായം നല്‍കാനായെന്നുമുള്ള ഭരണ സമിതി വാദം അംഗീകരിക്കാന്‍ കഴിയാത്തതും കഴമ്പില്ലാത്തതുമാണെന്നും കോടതി വ്യക്തമാക്കി.

ഭക്തര്‍ക്ക് സൗകര്യമൊരുക്കേണ്ടത് ഗുരുവായൂരിലും ചുറ്റുവട്ടത്തുമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഗുരുവായൂരപ്പന്റെ ഭക്തര്‍ക്ക് കുടി വെള്ളവും ഭക്ഷണവും വീടുകളിലെത്തിക്കാനാണ് പണം നല്‍കിയതെന്നാണ് വാദം. കുടിവെള്ളത്തിനും  ശുചിമുറികളും മറ്റു സൗകര്യങ്ങളുമൊരുക്കാനും  പണം വിനിയോഗിക്കാമെന്ന, നിയമത്തിലെ വ്യവസ്ഥ ദുരുപയോഗം ചെയ്താണ് പണം ഇങ്ങനെ ചെലവിട്ടത്.  

ഇങ്ങനെ ചെയ്യാനല്ല നിയമം പറയുന്നത്. ഗുരുവായൂരിലെത്തുന്ന തീര്‍ഥാടകര്‍ക്ക് വേണ്ട  പ്രാഥമിക സൗകര്യങ്ങളും താമസ സൗകര്യവും ഒരുക്കാനും കുടി വെള്ളവും മറ്റും ലഭ്യമാക്കാനും ദേവസ്വം പണം വിനിയോഗിക്കാമെന്നാണ് നിയമത്തിലെ വിവക്ഷ. ഈ സൗകര്യങ്ങള്‍ അവിടെയും ചുറ്റുവട്ടത്തും ഒരുക്കുകയാണ് ഭരണ സമതി ചെയ്യേണ്ടത്, കോടതി വ്യക്തമാക്കി. നിയമത്തിന്റെ ഇത്തരം വ്യാഖ്യാനം നീതീകരിക്കാനാകില്ല. ഇത് നിയമ ലംഘനമാണ്.

ഗുരുവായൂരപ്പനെ ആരാധിക്കുന്ന ആയിരങ്ങള്‍ ഇതര സംസ്ഥാനങ്ങളിലുമുണ്ട്. പ്രകൃതി ദുരന്തം ഉണ്ടാകുമ്പോള്‍ അവിടെയുള്ള ഭക്തര്‍ക്ക് ഇങ്ങനെ സഹായമെത്തിക്കാന്‍ കഴിയുമോ. അപഹാസ്യമായ കാര്യമാണ് ഭരണ സമിതി പറയുന്നത്. സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത കാര്യങ്ങളാണിത്, ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Tags: Pinarayi Vijayanഹൈക്കോടതിGuruvayoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

Kerala

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: പിണറായി വിരട്ടി; വിശ്വം പത്തിമടക്കി

Kerala

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമെന്ന വാദവുമായി പിണറായി വിജയന്‍

പുതിയ വാര്‍ത്തകള്‍

കൈയേറ്റക്കാരെ തോല്‍പിച്ച ചൊക്രമുടിയില്‍ നീലക്കുറിഞ്ഞി വീണ്ടും പൂത്തുലഞ്ഞു

കോക്രോച്ച് പാര്‍ട്ടി പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പോലീസിനുനേരെ സമരത്തിനെത്തിയവര്‍ പെപ്പര്‍ സ്പ്രേ പ്രയോഗിക്കുന്നു

കോക്രോച്ച് കലാപനീക്കം പൊളിഞ്ഞു; ദുരൂഹത ഉയര്‍ത്തി തീവ്ര-വിഘനടനവാദ സാന്നിധ്യവും

ആസൂത്രണം പാളുന്നു: സോളാര്‍ എനര്‍ജിക്ക് കണക്കില്ല; ഇരുട്ടില്‍ത്തപ്പി കെഎസ്ഇബി

ക്രുദ്ധയായ കൈകേയിക്കരികില്‍ ദശരഥരാജാവ്‌

ചിത്രരാമായണം5 : വിച്ഛിന്നാഭിഷേകം

രാമായണത്തിന്റെ ദാര്‍ശനികത

പി.ടി. രാധാകൃഷ്ണന്‍, പി.കെ. സുരേഷ്, ഡി. ഹരികുമാര്‍

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ പി.ടി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷന്‍, പി.കെ. സുരേഷ് പൊതുകാര്യദര്‍ശി

നമാമി രാമം-5 : കഠിനപാതകള്‍, ഉചിത പാഠങ്ങള്‍

ഡോ. മഞ്ജുവിന് മികച്ച വനിതാസംരംഭക പുരസ്‌കാരം

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റത് 8,72,540 ടിക്കറ്റുകള്‍

രാമ സ്പര്‍ശം-5: ഗുരുവിനൊപ്പം ആരംഭിച്ച യാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.