Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വനിതാ മന്ത്രിയെ ‘ഐറ്റം’ എന്ന് അവഹേളിച്ച് കമല്‍നാഥ്; കോണ്‍ഗ്രസിനെതിരെ മധ്യപ്രദേശില്‍ വന്‍ പ്രതിഷേധം; പ്രതികരിക്കാതെ നെഹ്‌റു കുടുംബം

കമല്‍നാഥിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാനും സഹമന്ത്രിമാരും ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ള ബിജെപി നേതാക്കളും ഭോപ്പാലില്‍ ഗാന്ധി പ്രതിമയ്‌ക്ക് മുന്നില്‍ രണ്ട് മണിക്കൂറോളം മൗനവ്രത സത്യഗ്രഹമിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2020, 01:26 pm IST
inIndia

ഭോപ്പാല്‍: മധ്യപ്രദേശിലെ വനിതാ മന്ത്രിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥിനെതിരെ വ്യാപക പ്രതിഷേധം. ശിവരാജ് സിങ്ങ് ചൗഹാന്‍ മന്ത്രിസഭയിലെ ശിശുക്ഷേമ വകുപ്പ് മന്ത്രിയും പട്ടികജാതിക്കാരിയുമായ ഇമ്രതി ദേവിയെ ഐറ്റം എന്നു വിളിച്ചാണ് കോണ്‍ഗ്രസ് മധ്യപ്രദേശ് സംസ്ഥാന പ്രസിഡന്റു കൂടിയായ കമല്‍നാഥ് അവഹേളിച്ചത്. ദാബ്ര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് ഇമ്രതി. തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് കമല്‍നാഥ് ഒരു തെരഞ്ഞെടുപ്പ് റാലിക്കിടെ ഐറ്റം, ജിലേബി തുടങ്ങിയ വാക്കുകള്‍ അശ്ലീലച്ചുവയോടെ പ്രയോഗിച്ചത്. ഇതിനെതിരെ മധ്യപ്രദേശില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.  

കമല്‍നാഥിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാനും സഹമന്ത്രിമാരും ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ള ബിജെപി നേതാക്കളും  ഭോപ്പാലില്‍ ഗാന്ധി പ്രതിമയ്‌ക്ക് മുന്നില്‍ രണ്ട് മണിക്കൂറോളം മൗനവ്രത സത്യഗ്രഹമിരുന്നു. കമല്‍നാഥ് ഉപയോഗിച്ച വാക്കുകള്‍ ഇമ്രതി ദേവിക്കു മാത്രമല്ല, മധ്യപ്രദേശിലെ മുഴുവന്‍ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍കുട്ടികള്‍ക്കും അപമാനമാണെന്ന് ചൗഹാന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സ്ത്രീകളുടെ അഭിമാനം  ചവിട്ടി അരയ്‌ക്കാനുള്ളതാണോ? മധ്യപ്രദേശിലെ ജനങ്ങള്‍  ഈ  നീച പ്രയോഗങ്ങളോട് പൊറുക്കില്ല, അദ്ദേഹം പറഞ്ഞു.  

സ്ത്രീകളെ അപമാനിക്കുന്ന ഒരാളെ മുഖ്യമന്ത്രിയാക്കിയതില്‍ മധ്യപ്രദേശിലെ ജനങ്ങള്‍ പരിതപിക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.ഡി. ശര്‍മ പറഞ്ഞു. കമല്‍നാഥ് ഇമ്രതി ദേവിയോട് മാപ്പപേക്ഷിക്കണമെന്നും ദേശീയ വനിതാ കമ്മീഷനെയും പട്ടികജാതി കമ്മീഷനെയും സമീപിക്കുമെന്നും ശര്‍മ അറിയിച്ചു.

23 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവും ബിജെപി എംപിയുമായ ജോതിരാദിത്യ സിന്ധ്യയൊടൊപ്പം ബിജെപിയിലേക്ക് വന്നതാണ് ഇമ്രതി ദേവി. ചെറുപ്പത്തില്‍ ഒരു കര്‍ഷകത്തൊഴിലാളി ആയിരുന്ന അവര്‍ സ്വപ്രയത്‌നത്താലാണ് ഉന്നത സ്ഥാനമാനങ്ങളിലെത്തിയത്. ഇവരുടെ ഭര്‍ത്താവ് ഇപ്പോഴും കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. കമല്‍നാഥ് മന്ത്രിസഭയിലും അംഗമായിരുന്ന അവര്‍ വനിതാ ശിശുക്ഷേമ വകുപ്പ് തന്നെയാണ് കൈകാര്യം ചെയ്തിരുന്നത്. കമല്‍നാഥിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തോട് പ്രിയങ്ക വാദ്ര ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ദേശീയ നേതാക്കളാരും പ്രതികരിച്ചിട്ടില്ല.

Tags: ministerbjpcongressമധ്യപ്രദേശ്kamal nath
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

India

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

പുതിയ വാര്‍ത്തകള്‍

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.