Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കള്ളനോട്ടു കാണിച്ച് തട്ടിപ്പ്; അഞ്ച് പ്രതികള്‍ അറസ്റ്റില്‍

കണ്ണൂര്‍ ചെമ്പേലി തട്ടാപ്പറമ്പില്‍ ഷിബു എസ് (43), ഇയാളുടെ ഭാര്യ നിമിഷ എന്ന് വിളിക്കുന്ന സുകന്യ (31), ഷിബുവിന്റെ സഹോദരന്‍ സജയന്‍, പൊന്‍കുന്നം തട്ടാപറമ്പില്‍ സജി, കൊട്ടാരക്കര റാന്നിമുക്ക് ജവാന്‍നഗര്‍ സുധീര്‍ (40)എന്നിവരാണ് അറസ്റ്റിലായത്. ഈ കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ പറഞ്ഞു. പ്രതികളുടെ പക്കലില്‍ നിന്ന് മൂന്ന് വാഹനങ്ങളും പ്രിന്റര്‍, പെന്‍ഡ്രൈവ് തുടങ്ങിയവയും പിടിച്ചെടുത്തു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 26, 2020, 11:53 am IST
inKerala
ഹോംസ്റ്റേ കേന്ദ്രീകരിച്ച് വ്യാജ നോട്ട് നിര്‍മിച്ച് തട്ടിപ്പ് നടമത്തിയ കേസിലെ പ്രതികളെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍

ഹോംസ്റ്റേ കേന്ദ്രീകരിച്ച് വ്യാജ നോട്ട് നിര്‍മിച്ച് തട്ടിപ്പ് നടമത്തിയ കേസിലെ പ്രതികളെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍

തിരുവല്ല: ഹോംസ്റ്റേ കേന്ദ്രീകരിച്ച് കള്ളനോട്ട് നിര്‍മിച്ച് തട്ടിപ്പ് നടത്തി വന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ചംഗ സംഘമാണ് തിരുവല്ല പോലീസിന്റെ പിടിയിലായത്. ഇവര്‍ നേരത്തെയും ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയവരാണെന്ന് പോലീസ് പറഞ്ഞു.  

കണ്ണൂര്‍ ചെമ്പേലി തട്ടാപ്പറമ്പില്‍ ഷിബു എസ് (43), ഇയാളുടെ ഭാര്യ നിമിഷ എന്ന് വിളിക്കുന്ന സുകന്യ (31), ഷിബുവിന്റെ സഹോദരന്‍ സജയന്‍, പൊന്‍കുന്നം തട്ടാപറമ്പില്‍ സജി, കൊട്ടാരക്കര റാന്നിമുക്ക് ജവാന്‍നഗര്‍ സുധീര്‍ (40)എന്നിവരാണ് അറസ്റ്റിലായത്. ഈ കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ പറഞ്ഞു. പ്രതികളുടെ പക്കലില്‍ നിന്ന് മൂന്ന് വാഹനങ്ങളും പ്രിന്റര്‍, പെന്‍ഡ്രൈവ്  തുടങ്ങിയവയും പിടിച്ചെടുത്തു.

തിരുവല്ല കുറ്റപ്പുഴയിലെ ഹോം സ്റ്റേയിലാണ് സംഘം താവളമടിച്ചത്. രണ്ട് രീതിയിലാണ് സംഘം തട്ടിപ്പ് നടത്തിയത്. യഥാര്‍ത്ഥ നോട്ടിന്റെ ഫോട്ടോ പ്രിന്റ് എടുത്ത് ശേഷം അതിന്റെ വീഡിയോ ഏജന്റുമാര്‍ക്ക് അയച്ച് കൊടുക്കും. പത്ത് ലക്ഷം രൂപ നോട്ട് നിര്‍മിക്കണമെങ്കില്‍ മൂന്നര ലക്ഷം രൂപ ചെലവാകുമെന്ന് പറയും. ഈ തുക വാങ്ങിയ ശേഷം നോട്ട് കൊടുക്കാതെ പണം തട്ടുകയാണ് ഇവരുടെ രീതി. ഇത്തരത്തില്‍ സമ്പാദിച്ചതെന്ന് സംശയിക്കുന്ന 3.94 ലക്ഷം രൂപ പ്രതികളുടെ കൈയില്‍ നിന്ന് കണ്ടെടുത്തു. കൂടാതെ  യഥാര്‍ത്ഥ നോട്ട് കാണിച്ച ശേഷം വ്യാജ നോട്ട് കൊടുത്തും ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നു.

പൊന്നാനി, പെരുന്തല്‍മണ്ണ, ചക്കരക്കുളം തുടങ്ങിയ സ്റ്റേഷനുകളിലെ കേസില്‍ പ്രതികളാണ്. പിടിയിലായ യുവതിയും സമാനമായ തട്ടിപ്പ് കേസില്‍ പ്രതിയായിരുന്നു. ഇവരുടെ ഭര്‍ത്താവ് നാല് വര്‍ഷം മുമ്പാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്. കര്‍ണ്ണാടകയില്‍ നിന്നാണ് വ്യാജ നോട്ട് നിര്‍മാണം പഠിച്ചതെന്നാണ് പോലീസിനോട് പറഞ്ഞത്. ഇരുപത്തിയാറാമത്തെ വയസ്സ് മുതല്‍ ഇതില്‍ ഏര്‍പ്പെട്ടിരുന്നതായും പോലീസ് പറഞ്ഞു. ഡിവൈഎസ്പി പി.ടി. രാജപ്പന്‍,സിഐ വിനോദ്, എസ്‌ഐ ആദര്‍ശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Tags: Fraudകള്ളനോട്ടുകള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുള വള്ളസദ്യ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി തട്ടിപ്പ് : കേസെടുത്ത് പൊലീസ്

Kerala

കര്‍ത്തേടം റൂറല്‍ സഹകരണ ബാങ്കില്‍ 89 ലക്ഷത്തിന്റെ സ്വര്‍ണ തിരിമറി, അപ്രൈസര്‍ അറസ്റ്റില്‍

Kerala

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സാംഭാൽ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷാരിഖ് സാത്തയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് : ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കും

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

അന്വേഷണ സംഘത്തെ കുഴപ്പത്തിലാക്കി കരുവാറ്റ കൊലപാതകക്കേസിൽ മൊഴികൾ മാറ്റി പെൺകുട്ടി: സൈക്കോളജി കൗൺസിലിംഗിന് പോലീസ്

രണ്ട് ദിവസത്തിനിടെ പവന് 4,840 രൂപയുടെ വർദ്ധനവ്! സ്വർണ്ണം സാധാരണക്കാരന് അപ്രാപ്യമാകുന്നോ?

പാലത്തായി പോക്സോ കേസ്: കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

വിജയ് സർക്കാരിന്റെ സൗജന്യ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി : 755 കോടിയുടെ കരാർ ജോയ് ആലുക്കാസിന്‌

അതിക്രമം നടത്താൻ അനുവദിക്കില്ല :  മണിപ്പൂരിലെയും അരുണാചലിലെയും പ്രദേശിലെയും  സ്ഥിതിഗതികൾ നിരീക്ഷിച്ച് ആഭ്യന്തര മന്ത്രാലയം

പരീക്ഷാ ക്രമക്കേട് : ശക്തമായ നടപടികളിലേക്ക് ഗവർണർ, പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

10വയസ്സുകാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍, മെഡിക്കല്‍ തെളിവുകളിലും സംഭവസ്ഥലത്തിലും സംശയം: പാലത്തായി കേസ് കെട്ടിച്ചമച്ചതെന്ന് കോടതി നിരീക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.