Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിയുടെ മാധ്യമ ധര്‍മ്മം: ചാരക്കേസില്‍ വ്യാജവാര്‍ത്തകള്‍ പടച്ച പ്രഭാവര്‍മ്മ മാധ്യമ ഉപദേഷ്ടാവ്; വ്യാജരേഖ നിര്‍മ്മാതാവ് മനോജ് മാധ്യമ സെക്രട്ടറി

മലയാള മാധ്യമങ്ങള്‍ക്ക് നാണക്കേടുണ്ടാക്കിയ ഐഎസ്ആര്‍ഒ ചാരക്കേസ് സംബന്ധിച്ച് വ്യാജ വാര്‍ത്തയെഴുതിയ ആളെ മാധ്യമ ഉപദേഷ്ടാവും പാര്‍ട്ടി പത്രത്തിലെ വാര്‍ത്തക്കായി വ്യാജരേഖ ചമച്ച ആളെ മാധ്യമ സെക്രട്ടറിയാക്കിയുമാണ് മുഖ്യമന്ത്രിയുടെ സ്റ്റഡി ക്ലാസ്സ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2020, 07:26 pm IST
inKerala

കൊച്ചി: ഓരോ പത്രസമ്മേളനത്തിലും മാധ്യമ പ്രവര്‍ത്തകരെ മാധ്യമ ധര്‍മ്മം പഠിപ്പിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്തയില്‍ എന്തെഴുതണം, എങ്ങനെയെഴുതണം എന്നൊക്കെയാണ് ഉപദേശം. ഇതേറ്റെടുത്ത് അനുയായികള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ ആക്രമണവും നടത്തുന്നു.

മലയാള മാധ്യമങ്ങള്‍ക്ക് നാണക്കേടുണ്ടാക്കിയ ഐഎസ്ആര്‍ഒ ചാരക്കേസ് സംബന്ധിച്ച് വ്യാജ വാര്‍ത്തയെഴുതിയ ആളെ മാധ്യമ ഉപദേഷ്ടാവും പാര്‍ട്ടി പത്രത്തിലെ വാര്‍ത്തക്കായി വ്യാജരേഖ ചമച്ച ആളെ മാധ്യമ സെക്രട്ടറിയാക്കിയുമാണ് മുഖ്യമന്ത്രിയുടെ സ്റ്റഡി ക്ലാസ്സ്. വ്യാജമാണെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയ ചാരക്കേസ്, പുറത്തുകൊണ്ടുവന്നത് തങ്ങളാണെന്ന് അവകാശപ്പെട്ട് ദേശാഭിമാനി ഒന്നാം പേജില്‍ അന്ന് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.  

കല്‍ക്കത്തയിലെ ടെലഗ്രാഫ് പത്രം അവരുടെ വാര്‍ത്തയില്‍ പാര്‍ട്ടി പത്രത്തെ പരാമര്‍ശിച്ച ചൂണ്ടിക്കാട്ടി ‘ചാരവൃത്തിക്കേസ് അധ്യായം തുറന്നത് ദേശാഭിമാനി’ എന്ന തലക്കെട്ടിലായിരുന്നു റിപ്പോര്‍ട്ട്.  ചാരക്കേസില്‍ മനോരമ പത്രത്തിനൊപ്പം തന്നെ വ്യാജ വാര്‍ത്തകള്‍ ദേശാഭിമാനിയും നല്‍കിയിരുന്നു. ഇതില്‍ ഭൂരിഭാഗവും പ്രഭാവര്‍മ്മയുടെ സംഭാവനയായിരുന്നു. ഇന്ത്യയെ ഒറ്റപ്പെടുത്തുകയാണ് ചാരവൃത്തിയുടെ ലക്ഷ്യമെന്നാണ് ഒരു വാര്‍ത്തക്ക് നല്‍കിയ തലക്കെട്ട്. അതേ പ്രഭാവര്‍മ്മയെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയോടെയാണ് പിണറായി ഇപ്പോള്‍ ഉപദേഷ്ടാവായി നിയമിച്ചിട്ടുള്ളത്.  

പ്രഭാവര്‍മ്മയുടെ വ്യാജവാര്‍ത്തകളിലൊന്ന്

ഇല്ലാത്ത ചാരക്കേസ് ഉയര്‍ത്തിക്കാട്ടിയാണ് 1996ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഭരണത്തിലെത്തിയത്. അന്ന് ഐജിപി ആയിരുന്ന രമണ്‍ ശ്രീവാസ്തവക്കെതിരെയും ആരോപണമുയര്‍ന്നിരുന്നു. ശ്രീവാസ്തവയുമായുള്ള ബന്ധത്തെച്ചൊല്ലി മുഖ്യമന്ത്രിയായിരുന്ന കരുണാകരന് രാജിവെക്കേണ്ടിയും വന്നു. അന്ന് വാര്‍ത്തകളിലൂടെ പാര്‍ട്ടി പത്രവും സിപിഎമ്മും കടന്നാക്രമിച്ച ശ്രീവാസ്തവ ഇന്ന് പിണറായിയുടെ പോലീസ് ഉപദേശകനായി പ്രഭാവര്‍മ്മക്കൊപ്പം അതേ ഓഫീസിലുണ്ട്.

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തെ പ്രോത്സാഹിപ്പിക്കുകയാണ് മാധ്യമ സെക്രട്ടറിയായ പി.എം. മനോജ്. മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലാത്ത ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ ഭീഷണിയുമുണ്ട്. ബൂര്‍ഷ്വാ പത്രപ്രവര്‍ത്തകരെ സൂചിപ്പിക്കാന്‍ ലെനിന്‍ ഉപയോഗിച്ച ‘ആണ്‍വേശ്യ’ എന്ന പദം കടമെടുത്താണ് ‘ഒളികാമറകള്‍ പറയാത്തത്’ എന്ന പുസ്തകത്തില്‍ സിപിഎം സഹയാത്രികനായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ മനോജിനെ വിശേഷിപ്പിക്കുന്നത്.  

വാര്‍ത്തക്കായി മനോജ് വ്യാജരേഖ നിര്‍മ്മിച്ചതായും ബര്‍ലിന്‍ തുറന്നെഴുതി. ‘മനോരമയിലും സിപിഎം സെല്‍, കെ.എം. മാത്യുവിന്റെ കത്ത്’ എന്ന തലക്കെട്ടില്‍ 2001 ഫെബ്രുവരി 15നാണ് ദേശാഭിമാനി വാര്‍ത്ത നല്‍കിയത്. ഇതിനൊപ്പം സിപിഎം പ്രവര്‍ത്തനം തടയണമെന്ന് ചൂണ്ടിക്കാട്ടി മനോരമ ചീഫ് എഡിറ്ററായ കെ.എം. മാത്യു അയച്ചതെന്ന് അവകാശപ്പെട്ട ഒരു കത്തും പ്രസിദ്ധീകരിച്ചിരുന്നു. ഇത് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി മനോരമ കേസ് നല്‍കി.

മനോജ് നിര്‍മ്മിച്ച വ്യാജകത്ത്

”ദേശാഭിമാനി പ്രസിദ്ധീകരിച്ച ലെറ്റര്‍ ഹെഡ്ഡില്‍ ഫോണ്‍ നമ്പര്‍ പോലും മാത്യുവിന്റേതായിരുന്നില്ല. ഒരു പത്രത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ആ പത്രത്തിന്റെ ചീഫ് എഡിറ്ററുടെ പേരില്‍ വ്യാജരേഖ ചമച്ച് പ്രസിദ്ധീകരിച്ചതിന് മറ്റൊരു പത്രത്തിന്റെ പേരില്‍ കോടതിയില്‍ കേസ് വരുന്നത് ആദ്യമായാണ്.  

പിണറായി പാര്‍ട്ടി സെക്രട്ടറിയായതു മുതല്‍ ദേശാഭിമാനിയിലെ പല മുതിര്‍ന്ന സഖാക്കളെയും പിന്തള്ളി പുതിയൊരു അധികാര കേന്ദ്രമായി മാറിയ പി.എം. മനോജാണ് വ്യാജരേഖയുടെ നിര്‍മ്മാതാവ്. ചീഫ് എഡിറ്ററായ തന്നോട് ചോദിക്കാതെ വ്യാജകത്ത് പ്രസിദ്ധീകരിച്ചത് സംബന്ധിച്ച് വി.എസ്. അച്യൂതാനന്ദന്‍ ബന്ധപ്പെട്ടവരോട് വിശദീകരണം ചോദിച്ചിരുന്നു. പത്രം അപമനാനിക്കപ്പെട്ടുവെന്ന് വി.എസ്. പറഞ്ഞു”. പുസ്തകത്തില്‍ വിശദീകരിക്കുന്നു.

Tags: Pinarayi Vijayanpinarayiമാധ്യമങ്ങള്‍deshabhimaniമനോരമപിഎം മനോജ്പ്രഭാ വര്‍മ്മ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

Editorial

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

Kerala

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

Kerala

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുമായി വാക്കേറ്റം നടത്തിയ ഡിസിസി മുന്‍ അംഗം ചേന്തി അനിലിന് ജാമ്യം

പ്രധാനമന്ത്രി ആരാകണമെന്ന് തമിഴ്നാടാണ് തീരുമാനിക്കും ; രാഹുലിന്റെ കൈ പിടിച്ച് വിജയ് പ്രധാനമന്ത്രിയാവും ; ടി.വി.കെ

അമ്പൂരിയില്‍ റിസോര്‍ട്ട് ഉടമയെ മര്‍ദിച്ച് അവശനാക്കി തട്ടിക്കൊണ്ട് പോയെന്ന് പരാതി

കേരള ഹൗസില്‍ ’നിയമം കൈവിട്ട് കയ്യാങ്കളി’; സ്ഥലംമാറ്റിയ നിയമ വിഭാഗം മേധാവി ആക്രമിച്ചെന്ന് ഡെപ്യൂട്ടി സെക്രട്ടറി

നിങ്ങളൊരു കാൻസർ രോ​ഗിയാണെന്ന് ഓർമ്മ വേണം ;അവാർഡ് തള്ളിയപ്പോൾ അവർക്കത് മനസിലായി

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദുസമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

ഫിനാൻഷ്യൽ ത്രില്ലറുമായി ശ്രീനാഥ് ഭാസി; ‘ക്രെഡിറ്റ് സ്കോർ’ ടീസർ സെപ്റ്റംബർ 3ന്!

“വല്ലി ” ടൈറ്റിൽ പോസ്റ്റർ റിലീസായി.

ഗംഭീര ബുക്കിങ്ങുമായി ബുക്ക് മൈ ഷോ ട്രെൻഡിങ്ങിൽ ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം”; ചിത്രത്തിന്റെ ആഗോള റിലീസ് നാളെ

കുറ്റം എന്നായാലും മറനീക്കി പുറത്തുവരും ” പൊലീസ് ഡിപ്പാർട്ട്മെൻ്റിന്റെ ഉള്ളറകളിലൂടെ പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ ടീസർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.