Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അര നൂറ്റാണ്ട് മുമ്പും പെട്ടിമുടിയില്‍ ഉരുള്‍പൊട്ടിയതായി മോർഫോളജി പഠനത്തിലൂടെ കണ്ടെത്തി

ഇത് സംബന്ധിച്ച് ഗൂഗിള്‍ എര്‍ത്ത് ഉപയോഗിച്ച് പഠനം(മോര്‍ഫോളജി) നടത്തിയാണ് കേരള യൂണിവേഴ്‌സിറ്റി അസി. പ്രൊഫസര്‍ ഡോ. സജിന്‍ കുമാര്‍ കെ.എസ്. ഇക്കാര്യം കണ്ടെത്തിയത്. അപകടമുണ്ടായ കുന്നിന് മുകള്‍ഭാഗം പരന്ന മേഖലയാണ്. ഇത് മൂലം പലയിടത്തും പെയ്യുന്ന മഴ ഒരു സ്ഥലത്തൂടെ തന്നെയാകും ഒഴുകി താഴെക്കെത്തുക. .

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Aug 11, 2020, 04:19 pm IST
inKerala
പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലുണ്ടായതിന്റെ ഗുഗൂള്‍ എര്‍ത്ത് ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രം. ചുവന്നമാര്‍ക്കില്‍ കാണുന്നതാണ് ഉരുള്‍പൊട്ടി വന്ന മേഖല

പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലുണ്ടായതിന്റെ ഗുഗൂള്‍ എര്‍ത്ത് ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രം. ചുവന്നമാര്‍ക്കില്‍ കാണുന്നതാണ് ഉരുള്‍പൊട്ടി വന്ന മേഖല

ഇടുക്കി: മൂന്നാര്‍ രാജമലക്ക് സമീപം വലിയ പ്രകൃതി ദുരന്തമുണ്ടായ സ്ഥലത്ത് അര നൂറ്റാണ്ട് മുമ്പും  ഉരുള്‍പൊട്ടിയതായി വിദഗ്ധരുടെ സ്ഥിരീകരണം. ഭൂപ്രകൃതിയുടെ പ്രത്യകത മൂലം അന്ന് അപകടമുണ്ടായ സ്ഥലത്ത് തന്നയാണ് വീണ്ടും ഉരുള്‍പൊട്ടിയിരിക്കുന്നത്.

ഇത് സംബന്ധിച്ച് ഗൂഗിള്‍ എര്‍ത്ത് ഉപയോഗിച്ച് പഠനം(മോര്‍ഫോളജി) നടത്തിയാണ് കേരള യൂണിവേഴ്‌സിറ്റി അസി. പ്രൊഫസര്‍ ഡോ. സജിന്‍ കുമാര്‍ കെ.എസ്. ഇക്കാര്യം കണ്ടെത്തിയത്. സ്ഥലത്ത് നേരിട്ടെത്തി പരിശോധിച്ചെങ്കില്‍ മാത്രമെ കൂടുതല്‍ വ്യക്തത വരുകയൊള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴ, കുന്നിന്റെ ചെരുവ്, സുഷിരങ്ങള്‍ കൂടിയ മണ്ണ് എന്നിവയെ ആശ്രയിച്ചാണ് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുന്നത്. രാജമലയില്‍ ഉരുള്‍പൊട്ടലുണ്ടായത് അപകടത്തില്‍ തകര്‍ന്ന ലയങ്ങളുടെ സമീപത്ത് നിന്ന് ഒരു കിലോ മീറ്ററോളം അകലെ നിന്നാണ്.

അപകടമുണ്ടായ കുന്നിന് മുകള്‍ഭാഗം പരന്ന മേഖലയാണ്. ഇത് മൂലം പലയിടത്തും പെയ്യുന്ന മഴ ഒരു സ്ഥലത്തൂടെ തന്നെയാകും ഒഴുകി താഴെക്കെത്തുക. അപകടമുണ്ടായ ദിവസം മാത്രം 30.9 സെ.മീ. മഴയും പെയ്തു. ഇത്തരത്തില്‍ വെള്ളം ഒഴുകി താഴേക്ക് എത്തിയിരുന്നത് രണ്ട് തരത്തിലുള്ള ഭൂവിനിയോഗത്തില്‍പ്പെട്ട സ്ഥലത്തൂടെയാണ് (പാറനിറഞ്ഞ മേഖലയും വനം വകുപ്പിന്റെ ഭൂമിയും ചേരുന്ന മേഖല). ഈ സ്ഥലത്താണ് ഉരുള്‍പൊട്ടിയിരിക്കുന്നത്. ഇത്തരത്തിലുള്ള ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളെ ജിയോ മോര്‍ഫിക് ഹോളോസ് എന്നാണ് പറയുന്നത്.

ലയങ്ങള്‍ സ്ഥാപിച്ചിരുന്നത് മഴക്കാലത്ത് മാത്രം സജീവമായിരുന്ന മേല്‍പറഞ്ഞ വെള്ളം ഒഴുകിയെത്തിയിരുന്ന അരുവിയുടെ കരയിലും. രണ്ട് വശങ്ങളും കുന്നായതിനാല്‍ ഉരുള്‍പൊട്ടിയപ്പോള്‍ ഏറ്റവും താഴ്ന്ന ലയങ്ങള്‍ ഇരുന്ന പ്രദേശത്തോക്കാണ് കല്ലും മണ്ണും എത്തിയതും വലിയ അപകടത്തിന് കാരണമായതെന്നും ഡോ. സജിന്‍ കുമാര്‍ പറയുന്നു.

പീഠഭൂമിയ്‌ക്ക് തുല്യമായുള്ള ഭൂപ്രകൃതിയുള്ള മേഖലയാണ് മൂന്നാര്‍. പൊക്കം കൂടി നിരപ്പായിരിക്കുന്ന ഭൂപ്രകൃതിയാണിത്. ഇവിടെ മണ്ണിന്റെ ഘനം മറ്റിടങ്ങളേക്കാല്‍ കൂടുതലാണ്, മണ്ണില്‍ സംഭരിക്കാനാകുന്ന വെള്ളത്തിന്റെ അളവും ഇതിനൊപ്പം കൂടും. ചരിവുള്ള മേഖലകളാണെങ്കില്‍ വെള്ളം കൂടുതല്‍ മണ്ണില്‍ തങ്ങാതെ ഒലിച്ച് പോയേനേ എന്നും ഡോ. സജിന്‍ പറയുന്നു. നെല്ലിയാംമ്പതി, വയനാട്, മൂന്നാര്‍ എന്നിവയാണ് ഇത്തരത്തില്‍ ഭൂപ്രകൃതിയുള്ള കേരളത്തിലെ സ്ഥലങ്ങള്‍. ഇവിടെ വലിയ മണ്ണിടിച്ചിലും തീവ്രമായ ഉരുള്‍പൊട്ടലുമാകും മിക്കവാറും ഉണ്ടാവുക.  

Tags: Rainപെട്ടിമുടി ദുരന്തം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

Kerala

പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും തുറക്കുന്നു

Kerala

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

Kerala

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Kerala

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

നാണംകെട്ട് പാകിസ്ഥാന്‍; ഗള്‍ഫ് രാജ്യങ്ങളില്‍ 22,000 പാകിസ്ഥാനികളെ നാടുകടത്തി, കാരണം ഭിക്ഷയെടുപ്പും വിസാ ചട്ട ലംഘനവും

കാന്‍സര്‍ കോശങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് നശിപ്പിക്കാന്‍ മരുന്ന് വികസിപ്പിച്ച് ഭാരതീയ ഗവേഷകര്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.