Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അര നൂറ്റാണ്ട് മുമ്പും പെട്ടിമുടിയില്‍ ഉരുള്‍പൊട്ടിയതായി മോർഫോളജി പഠനത്തിലൂടെ കണ്ടെത്തി

ഇത് സംബന്ധിച്ച് ഗൂഗിള്‍ എര്‍ത്ത് ഉപയോഗിച്ച് പഠനം(മോര്‍ഫോളജി) നടത്തിയാണ് കേരള യൂണിവേഴ്‌സിറ്റി അസി. പ്രൊഫസര്‍ ഡോ. സജിന്‍ കുമാര്‍ കെ.എസ്. ഇക്കാര്യം കണ്ടെത്തിയത്. അപകടമുണ്ടായ കുന്നിന് മുകള്‍ഭാഗം പരന്ന മേഖലയാണ്. ഇത് മൂലം പലയിടത്തും പെയ്യുന്ന മഴ ഒരു സ്ഥലത്തൂടെ തന്നെയാകും ഒഴുകി താഴെക്കെത്തുക. .

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Aug 11, 2020, 04:19 pm IST
in Kerala
പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലുണ്ടായതിന്റെ ഗുഗൂള്‍ എര്‍ത്ത് ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രം. ചുവന്നമാര്‍ക്കില്‍ കാണുന്നതാണ് ഉരുള്‍പൊട്ടി വന്ന മേഖല

പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലുണ്ടായതിന്റെ ഗുഗൂള്‍ എര്‍ത്ത് ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രം. ചുവന്നമാര്‍ക്കില്‍ കാണുന്നതാണ് ഉരുള്‍പൊട്ടി വന്ന മേഖല

ഇടുക്കി: മൂന്നാര്‍ രാജമലക്ക് സമീപം വലിയ പ്രകൃതി ദുരന്തമുണ്ടായ സ്ഥലത്ത് അര നൂറ്റാണ്ട് മുമ്പും  ഉരുള്‍പൊട്ടിയതായി വിദഗ്ധരുടെ സ്ഥിരീകരണം. ഭൂപ്രകൃതിയുടെ പ്രത്യകത മൂലം അന്ന് അപകടമുണ്ടായ സ്ഥലത്ത് തന്നയാണ് വീണ്ടും ഉരുള്‍പൊട്ടിയിരിക്കുന്നത്.

ഇത് സംബന്ധിച്ച് ഗൂഗിള്‍ എര്‍ത്ത് ഉപയോഗിച്ച് പഠനം(മോര്‍ഫോളജി) നടത്തിയാണ് കേരള യൂണിവേഴ്‌സിറ്റി അസി. പ്രൊഫസര്‍ ഡോ. സജിന്‍ കുമാര്‍ കെ.എസ്. ഇക്കാര്യം കണ്ടെത്തിയത്. സ്ഥലത്ത് നേരിട്ടെത്തി പരിശോധിച്ചെങ്കില്‍ മാത്രമെ കൂടുതല്‍ വ്യക്തത വരുകയൊള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴ, കുന്നിന്റെ ചെരുവ്, സുഷിരങ്ങള്‍ കൂടിയ മണ്ണ് എന്നിവയെ ആശ്രയിച്ചാണ് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുന്നത്. രാജമലയില്‍ ഉരുള്‍പൊട്ടലുണ്ടായത് അപകടത്തില്‍ തകര്‍ന്ന ലയങ്ങളുടെ സമീപത്ത് നിന്ന് ഒരു കിലോ മീറ്ററോളം അകലെ നിന്നാണ്.

അപകടമുണ്ടായ കുന്നിന് മുകള്‍ഭാഗം പരന്ന മേഖലയാണ്. ഇത് മൂലം പലയിടത്തും പെയ്യുന്ന മഴ ഒരു സ്ഥലത്തൂടെ തന്നെയാകും ഒഴുകി താഴെക്കെത്തുക. അപകടമുണ്ടായ ദിവസം മാത്രം 30.9 സെ.മീ. മഴയും പെയ്തു. ഇത്തരത്തില്‍ വെള്ളം ഒഴുകി താഴേക്ക് എത്തിയിരുന്നത് രണ്ട് തരത്തിലുള്ള ഭൂവിനിയോഗത്തില്‍പ്പെട്ട സ്ഥലത്തൂടെയാണ് (പാറനിറഞ്ഞ മേഖലയും വനം വകുപ്പിന്റെ ഭൂമിയും ചേരുന്ന മേഖല). ഈ സ്ഥലത്താണ് ഉരുള്‍പൊട്ടിയിരിക്കുന്നത്. ഇത്തരത്തിലുള്ള ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളെ ജിയോ മോര്‍ഫിക് ഹോളോസ് എന്നാണ് പറയുന്നത്.

ലയങ്ങള്‍ സ്ഥാപിച്ചിരുന്നത് മഴക്കാലത്ത് മാത്രം സജീവമായിരുന്ന മേല്‍പറഞ്ഞ വെള്ളം ഒഴുകിയെത്തിയിരുന്ന അരുവിയുടെ കരയിലും. രണ്ട് വശങ്ങളും കുന്നായതിനാല്‍ ഉരുള്‍പൊട്ടിയപ്പോള്‍ ഏറ്റവും താഴ്ന്ന ലയങ്ങള്‍ ഇരുന്ന പ്രദേശത്തോക്കാണ് കല്ലും മണ്ണും എത്തിയതും വലിയ അപകടത്തിന് കാരണമായതെന്നും ഡോ. സജിന്‍ കുമാര്‍ പറയുന്നു.

പീഠഭൂമിയ്‌ക്ക് തുല്യമായുള്ള ഭൂപ്രകൃതിയുള്ള മേഖലയാണ് മൂന്നാര്‍. പൊക്കം കൂടി നിരപ്പായിരിക്കുന്ന ഭൂപ്രകൃതിയാണിത്. ഇവിടെ മണ്ണിന്റെ ഘനം മറ്റിടങ്ങളേക്കാല്‍ കൂടുതലാണ്, മണ്ണില്‍ സംഭരിക്കാനാകുന്ന വെള്ളത്തിന്റെ അളവും ഇതിനൊപ്പം കൂടും. ചരിവുള്ള മേഖലകളാണെങ്കില്‍ വെള്ളം കൂടുതല്‍ മണ്ണില്‍ തങ്ങാതെ ഒലിച്ച് പോയേനേ എന്നും ഡോ. സജിന്‍ പറയുന്നു. നെല്ലിയാംമ്പതി, വയനാട്, മൂന്നാര്‍ എന്നിവയാണ് ഇത്തരത്തില്‍ ഭൂപ്രകൃതിയുള്ള കേരളത്തിലെ സ്ഥലങ്ങള്‍. ഇവിടെ വലിയ മണ്ണിടിച്ചിലും തീവ്രമായ ഉരുള്‍പൊട്ടലുമാകും മിക്കവാറും ഉണ്ടാവുക.  

Tags: Rainപെട്ടിമുടി ദുരന്തം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബുധനാഴ്ചയും ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത

Kerala

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

Kerala

വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

News

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

News

കനത്തമഴ തുടരുന്നു; മഹാരാഷ്‌ട്രയിൽ ഒരാഴ്ചമഴ; കെട്ടിടം തകർന്നുവീണു

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മറ്റു കമ്പനികളില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും: മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

ഹിന്ദു വിദ്യാർത്ഥിക്ക് കലിമ ഹോം വർക്ക് നൽകിയ അധ്യാപികയെ ബിജെപി പ്രതിഷേധത്തെ തുടർന്ന് പിരിച്ചു വിട്ടു

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരെ വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു

മൂന്നാം ഭാഷ ആറാം ക്ലാസുമുതൽ വേണം; 9 ൽ ആയാൽ സമ്മർദ്ദം കൂടും; സിബിഎസ്ഇ യോട് സുപ്രീം കോടതി

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.