Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ പട്ടിണിക്കാരുടെ അപേക്ഷകള്‍ ചവറ്റുകുട്ടയില്‍; പൊന്നമ്മ ‘ലൈഫിനായി’കാത്തിരിക്കുന്നു

ആര്യങ്കോട് പഞ്ചായത്തിലെ മഞ്ചങ്കോട് വാര്‍ഡില്‍ ഇടയ്‌ക്കോട് മേക്കിന്‍കരവീട്ടില്‍ പൊന്നമ്മയുടെ കുടുംബം മരണത്തെ മുഖാമുഖം കണ്ടാണ് കഴിയുന്നത്. ഒന്നുകില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള മണ്ണുകൊണ്ട് നിര്‍മിച്ച വീട് തകര്‍ന്നുവീണ്, അല്ലെങ്കില്‍ ഭക്ഷണം കിട്ടാതെ. രണ്ടായാലും കാരണക്കാര്‍ ആര്യങ്കോട് ഗ്രാമപഞ്ചായത്ത് അധികൃതരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2020, 01:43 pm IST
in Thiruvananthapuram

സജിചന്ദ്രന്‍ കാരക്കോണം

ഒറ്റശേഖരമംഗലം: ലൈഫ് ഭവന പദ്ധതിയില്‍ ഇതുവരെ അനുകൂല്യം ലഭിക്കാത്തവര്‍ക്കായി  ആഗസ്റ്റ് 1 മുതല്‍ 15 വരെ അപേക്ഷിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്ന സമയമാണിത്. എന്നാല്‍ പല തവണ അപേക്ഷിച്ചിട്ടും പരിഗണിക്കപ്പെടാതെ പോയ അശരണരായ നിര്‍ധന കുടുംബങ്ങള്‍ ഏറെയാണ്. അര്‍ധപട്ടിണിക്കാരുടെ അപേക്ഷകള്‍ പലപ്പോഴും ചവറ്റുകുട്ടയിലാണ്. ഇത്തരക്കാരെ കണ്ണുതുറന്നു കാണാന്‍ അധികൃതര്‍ ഇനിയെങ്കിലും തയാറാകണമെന്നുമാത്രം.                

ആര്യങ്കോട് പഞ്ചായത്തിലെ മഞ്ചങ്കോട് വാര്‍ഡില്‍ ഇടയ്‌ക്കോട് മേക്കിന്‍കരവീട്ടില്‍ പൊന്നമ്മയുടെ  കുടുംബം മരണത്തെ മുഖാമുഖം കണ്ടാണ് കഴിയുന്നത്. ഒന്നുകില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള മണ്ണുകൊണ്ട് നിര്‍മിച്ച വീട് തകര്‍ന്നുവീണ്, അല്ലെങ്കില്‍ ഭക്ഷണം കിട്ടാതെ. രണ്ടായാലും കാരണക്കാര്‍ ആര്യങ്കോട് ഗ്രാമപഞ്ചായത്ത്  അധികൃതരാണ്.

വര്‍ഷങ്ങളായി സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാതെ, തകര്‍ന്നു കൊണ്ടിരിക്കുന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള ഒറ്റമുറി വീട്ടിലാണ് നാലു വയോധികരുടെ താമസം. 102 വയസ്സുള്ള പൊന്നമ്മയും മക്കളായ സുലോചന (68), വിശാലാക്ഷി (63), നാഗപ്പന്‍ നായര്‍ (61) എന്നിവരാണ് ദുരവസ്ഥയില്‍ കഴിയുന്നത്. മൂത്തമകളായ സുലോചനയ്‌ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാഴ്ച നഷ്ടമായി. കാഴ്ച മങ്ങിത്തുടങ്ങിയപ്പോള്‍ തന്നെ ആശുപത്രിയിലെത്തിയ സുലോചനയ്‌ക്ക് ഓപ്പറേഷന്‍ ചെയ്താല്‍ കാഴ്ച തിരികെ ലഭിക്കുമെന്നാണ് ഡോക്ടര്‍ നല്‍കിയ നിര്‍ദേശം. ആഹാരത്തിനുപോലും വഴിയില്ലാതെ നേരത്ത് ഓപ്പറേഷനെക്കുറിച്ച് ചിന്തിച്ചതുപോലുമില്ല. ഇപ്പോള്‍ കാഴ്ച പൂര്‍ണമായും നഷ്ടമായി.

  മൂന്നാമത്തെ മകനായ നാഗപ്പന്‍ നായര്‍ മാനസിക രോഗിയാണ്. ഇദ്ദേഹത്തിന് മാസം മരുന്ന് വാങ്ങാന്‍ വേണം ആയിരത്തോളം രൂപ. രണ്ടാമത്തെ മകളായ വിശാലാക്ഷിയാണ് ഇപ്പോള്‍ കുടുംബം പുലര്‍ത്തുന്നത്. വിശാലാക്ഷിയുടെ കല്യാണം കഴിഞ്ഞുവെങ്കിലും ഭര്‍ത്താവ് മരണപ്പെട്ടു. തുടര്‍ന്ന് അമ്മയ്‌ക്കും സഹോദരങ്ങള്‍ക്കും വേണ്ടിയാണ് ഇവര്‍ ജീവിക്കുന്നത്.

  മഴക്കാലമായതോടെ വര്‍ഷങ്ങള്‍ പഴക്കമുള്ള വീട്ടില്‍ ഭയത്തോടെയാണ് കുടുംബം അന്തിയുറങ്ങുന്നത്. മലമൂത്ര വിസര്‍ജനം നടത്താന്‍ ഒരു ശൗചാലയം പോലും ഈ വീട്ടിലില്ല. ശൗചാലയത്തിനും വീടിനും വേണ്ടി പഞ്ചായത്തില്‍ അപേക്ഷയുമായി വിശാലാക്ഷി പലതവണ കയറിയിറങ്ങിയിട്ടും പഞ്ചായത്ത് അധികൃതരും വാര്‍ഡ് മെമ്പറും തിരിഞ്ഞു നോക്കാന്‍ പോലും തയാറായില്ലെന്നാണ് ഇവര്‍ പറയുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ വീട്ടില്‍ വരാറുണ്ടെന്നും വോട്ട് ചോദിച്ചശേഷം ജയിച്ചാല്‍ നിങ്ങള്‍ക്ക് വീടുനല്‍കുമെന്ന  വാഗ്ദാനം നല്‍കാറുണ്ടെന്നും കുടുംബം ആരോപിക്കുന്നു. ജയിച്ചശേഷം വര്‍ഷമിത്രയും കഴിഞ്ഞിട്ടും വാക്ക് പാലിച്ചിട്ടില്ല.

 വിശാലാക്ഷി ഇടയ്‌ക്ക് തൊഴിലുറപ്പിനു പോകുമായിരുന്നു. ഉച്ചയ്‌ക്ക് വീട്ടില്‍ വന്നു അസുഖബാധിതരായ അമ്മയ്‌ക്കും സഹോദരങ്ങള്‍ക്കും ഭക്ഷണം നല്‍കി തിരികെ ജോലിസ്ഥലത്ത് എത്തുമ്പോഴേക്കും സമയം താമസിക്കുന്നത് കാരണം വാര്‍ഡ് മെമ്പര്‍ വഴക്ക് പറഞ്ഞതായും അതുകൊണ്ട് തൊഴിലുറപ്പിന് പോകാതായെന്നും ഇവര്‍ പറയുന്നു. ഇപ്പോള്‍ തന്റെ അമ്മയ്‌ക്കുള്‍പ്പെടെ ഒരു നേരത്തെയെങ്കിലും ആഹാരം നല്‍കാന്‍ നാട്ടുകാരുടെയും, അയല്‍വാസികളുടെയും മുന്നില്‍ കൈനീട്ടേണ്ട അവസ്ഥയിലാണെന്നും വിശാലാക്ഷി നിറകണ്ണുകളോടെ പറയുന്നു. പൊന്നമ്മയെയും കുടുംബത്തെയും സഹായിക്കാന്‍ സന്മനസുള്ളവര്‍ക്കായി: സുലോചന. അക്കൗണ്ട് നമ്പര്‍: 13250100152004, ഫെഡറല്‍ ബാങ്ക്, ചെമ്പൂര്‍, ശളരെ രീറല: എഉഞഘ0001325

Tags: keralalifeLife mission
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

പുതിയ വാര്‍ത്തകള്‍

പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കരുത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് : മാര്‍ഗനിര്‍ദേശങ്ങളുമായി ഡി.ജി.പി

പാറ്റാപാർട്ടിയെ പിന്തുണച്ച് സമാധാനപരമായി  പ്രതിഷേധിക്കാനെത്തിയവരാണ് ; ഡിവൈഎഫ്ഐ, എസ്എഫ്ഐ സഖാക്കളെ തമിഴ്നാട് പൊലീസ് തല്ലിച്ചതച്ചെന്ന് എ എ റഹീം

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ജീവനൊടുക്കി

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാറിലായി,പരിധിയിലേറെ യാത്രക്കാരുമായി കുറ്റ്യാടി ചുരം കയറവെ സംഭവം,ഡ്രൈവറുടെ സമയോചിത ഇടപെടല്‍ അപകടമൊഴിവാക്കി

വഖ്ഫ് ബോര്‍ഡ് വിഷയത്തില്‍ യു.ഡി എഫ് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധത്തിന് മഹല്ല് കൂട്ടായ്‌മയുടെ ആഹ്വാനം

പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ചാൽ വെറുതെ വിടില്ല ; അതേ നാണയത്തിൽ മറുപടി നൽകാൻ കരുത്തുള്ള കോടിക്കണക്കിന് വരുന്ന ബിജെപി പ്രവർത്തകരുണ്ട്

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

രാജ്യം ഒരു ആപത്തിനെ നേരിടുമ്പോൾ ബംഗ്ലാദേശ് പോലെ ആവില്ല ഇവിടെയുള്ള യുവജനത ; ‘ഭാരത് മാതാ കി ജയ്’ മുഴക്കി സൈന്യത്തിനൊപ്പം അങ്ങ് ഇറങ്ങും

വെമ്പായത്തെ ബാറിലെ തീവയ്‌പ്: പൊളളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.