Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഒരു തവണ നെഗറ്റീവാകുന്നവരെ ഡിസ്ചാര്‍ജ് ചെയ്യുന്നു; കോവിഡ് മുക്തരുടെ എണ്ണം ഉയര്‍ത്താന്‍ ശ്രമിക്കുന്നതില്‍ ആശങ്ക

പത്തനംതിട്ട: സംസ്ഥാനത്ത് കോവിഡ് മുക്തരായവരുടെ എണ്ണം ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ബുധനാഴ്ച ഇറങ്ങിയ പുതിയ ഉത്തരവു പ്രകാരം എല്ലാ ജില്ലകളിലും ഒരു തവണ നെഗറ്റീവായി പരിശോധനാഫലം ലഭിച്ചവരെ കൂട്ടമായി ഡിസ്ചാര്‍ജ് ചെയ്തതാണ് രോഗമുക്തരുടെ എണ്ണം ഉയരാന്‍ സഹായകമായത്. സംസ്ഥാനത്തെ ഇതുവരെയുള്ള പ്രതിദിന കണക്കുകളില്‍ ഏറ്റവും കൂടുതല്‍ രോഗമുക്തിയാണ് ഇന്നലെ ലഭിച്ചത്. 202 പേര്‍ക്കാണ് ഇന്നലെ രോഗമുക്തി.

പി.എ. വേണുനാഥ്byപി.എ. വേണുനാഥ്
Jul 3, 2020, 10:57 am IST
inKerala

പത്തനംതിട്ട: സംസ്ഥാനത്ത് കോവിഡ് മുക്തരായവരുടെ എണ്ണം ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ബുധനാഴ്ച ഇറങ്ങിയ പുതിയ ഉത്തരവു പ്രകാരം  എല്ലാ ജില്ലകളിലും ഒരു തവണ നെഗറ്റീവായി പരിശോധനാഫലം ലഭിച്ചവരെ കൂട്ടമായി ഡിസ്ചാര്‍ജ് ചെയ്തതാണ് രോഗമുക്തരുടെ എണ്ണം ഉയരാന്‍ സഹായകമായത്.  

സംസ്ഥാനത്തെ ഇതുവരെയുള്ള പ്രതിദിന കണക്കുകളില്‍ ഏറ്റവും കൂടുതല്‍ രോഗമുക്തിയാണ് ഇന്നലെ ലഭിച്ചത്. 202 പേര്‍ക്കാണ് ഇന്നലെ രോഗമുക്തി. പോസിറ്റീവ് ആയവരേക്കാള്‍ കൂടുതല്‍ രോഗമുക്തി എന്നത് ആരോഗ്യവകുപ്പിന് നേട്ടവുമായി. ഐസിഎംആര്‍ മാര്‍ഗനിര്‍ദേശ പ്രകാരം ഒരു തവണ നെഗറ്റീവാകുന്നവരെയും ആശുപത്രി വിടാന്‍ അനുവദിക്കാമെന്ന പുതിയ ഉത്തരവാണ് സംസ്ഥാനത്തും തിടുക്കത്തില്‍ നടപ്പാക്കിയത്. പുതിയ ചികിത്സാ രീതി കേരളത്തില്‍ ബുധനാഴ്ചയാണ് നിലവില്‍ വന്നത്. അതിനുശേഷം രോഗമുക്തി നേടിയവരുടെ ആദ്യ കണക്കാണ് ഇന്നലെ പുറത്തുവിട്ടത്. കോവിഡ് ചികിത്സയില്‍ തുടര്‍ച്ചയായ രണ്ടു ഫലങ്ങള്‍ നെഗറ്റീവാകുന്നവരെ മാത്രമാണ് ചൊവ്വാഴ്ച വരെ ഡിസ്ചാര്‍ജ് ചെയ്തുവന്നിരുന്നത്. 

പുതിയ സംവിധാനത്തില്‍ രോഗികളെ ആശുപത്രിയിലെത്തിച്ച് പത്തുദിവസം കഴിയുന്നതോടെ സ്രവ പരിശോധന ആരംഭിക്കും. രോഗലക്ഷണമില്ലാത്തവരെ പത്തുദിവസം കഴിയുമ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ 14 ദിവസം കഴിഞ്ഞും പരിശോധിക്കും. പരിശോധനയില്‍ പോസിറ്റീവ് തുടരുകയാണെങ്കില്‍ ഓരോ രണ്ടുദിവസം ഇടവേളകളിലും പരിശോധന തുടരും. നെഗറ്റീവായാല്‍ ഇവരെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്യും. പിന്നീടുള്ള ഏഴ് ദിവസം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണം. രോഗലക്ഷണം പ്രകടിപ്പിക്കാത്തവരില്‍ ചിലരുടെ ആദ്യഫലം നെഗറ്റീവാണെങ്കിലും പിന്നീട് പോസിറ്റീവായി മാറുകയാണെങ്കിലും കുഴപ്പമില്ലെന്നാണ് പുതിയ നയം. ഇത്തരക്കാരില്‍ നിന്നു രോഗം പകരില്ലെന്നാണ്  നിഗമനം. കോവിഡ് പോസിറ്റീവാകുന്നവരെ മൂന്ന് കാറ്റഗറികളിലായി തിരിച്ചാണ് ഇനിയുള്ള പരിശോധനകളും ചികിത്സാ രീതികളും. 

കൂടുതല്‍ പേര്‍ രോഗികളായെത്തുന്ന സാഹചര്യത്തില്‍ രോഗമുക്തി വേഗത്തിലാക്കേണ്ടതും ആവശ്യമായി വന്നു.  പല ജില്ലകളിലും പരിശോധനാഫലങ്ങള്‍ വൈകുന്നതായും ആക്ഷേപമുണ്ട്. കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ പത്തില്‍ താഴെ പരിശോധനാ ഫലങ്ങള്‍ മാത്രം ലഭിച്ച പത്തനംതിട്ടയില്‍ ഇന്നലെ എത്തിയ ഫലങ്ങളില്‍ 27 എണ്ണം പോസിറ്റീവായി മാറി.  ജില്ലയില്‍ മാത്രം 1532 ഫലങ്ങള്‍ ഇനി ലഭിക്കാനുണ്ട്. ഇന്നലെ 111 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ചെയ്തു.  ഇതോടൊപ്പം സര്‍വൈലന്‍സ് പരിശോധനകളുടെ എണ്ണം കൂട്ടിയതോടെ ഇവയുടെ ഫലങ്ങളും നിര്‍ണായകമാണ്. കോവിഡ് ചികിത്സാ രീതിയില്‍ വന്നമാറ്റത്തിലൂടെ സംസ്ഥാനത്തു രോഗമുക്തരാകുന്നവരുടെ എണ്ണത്തില്‍ ഇനിയുള്ള ദിനങ്ങളിലും വര്‍ധന പ്രതീക്ഷിക്കാം.  

Tags: covidresult
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

പ്ലസ് വണ്‍ പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.97ശതമാനം വിജയം

Kerala

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.