Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒരു തവണ നെഗറ്റീവാകുന്നവരെ ഡിസ്ചാര്‍ജ് ചെയ്യുന്നു; കോവിഡ് മുക്തരുടെ എണ്ണം ഉയര്‍ത്താന്‍ ശ്രമിക്കുന്നതില്‍ ആശങ്ക

പത്തനംതിട്ട: സംസ്ഥാനത്ത് കോവിഡ് മുക്തരായവരുടെ എണ്ണം ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ബുധനാഴ്ച ഇറങ്ങിയ പുതിയ ഉത്തരവു പ്രകാരം എല്ലാ ജില്ലകളിലും ഒരു തവണ നെഗറ്റീവായി പരിശോധനാഫലം ലഭിച്ചവരെ കൂട്ടമായി ഡിസ്ചാര്‍ജ് ചെയ്തതാണ് രോഗമുക്തരുടെ എണ്ണം ഉയരാന്‍ സഹായകമായത്. സംസ്ഥാനത്തെ ഇതുവരെയുള്ള പ്രതിദിന കണക്കുകളില്‍ ഏറ്റവും കൂടുതല്‍ രോഗമുക്തിയാണ് ഇന്നലെ ലഭിച്ചത്. 202 പേര്‍ക്കാണ് ഇന്നലെ രോഗമുക്തി.

പി.എ. വേണുനാഥ് by പി.എ. വേണുനാഥ്
Jul 3, 2020, 10:57 am IST
in Kerala

പത്തനംതിട്ട: സംസ്ഥാനത്ത് കോവിഡ് മുക്തരായവരുടെ എണ്ണം ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ബുധനാഴ്ച ഇറങ്ങിയ പുതിയ ഉത്തരവു പ്രകാരം  എല്ലാ ജില്ലകളിലും ഒരു തവണ നെഗറ്റീവായി പരിശോധനാഫലം ലഭിച്ചവരെ കൂട്ടമായി ഡിസ്ചാര്‍ജ് ചെയ്തതാണ് രോഗമുക്തരുടെ എണ്ണം ഉയരാന്‍ സഹായകമായത്.  

സംസ്ഥാനത്തെ ഇതുവരെയുള്ള പ്രതിദിന കണക്കുകളില്‍ ഏറ്റവും കൂടുതല്‍ രോഗമുക്തിയാണ് ഇന്നലെ ലഭിച്ചത്. 202 പേര്‍ക്കാണ് ഇന്നലെ രോഗമുക്തി. പോസിറ്റീവ് ആയവരേക്കാള്‍ കൂടുതല്‍ രോഗമുക്തി എന്നത് ആരോഗ്യവകുപ്പിന് നേട്ടവുമായി. ഐസിഎംആര്‍ മാര്‍ഗനിര്‍ദേശ പ്രകാരം ഒരു തവണ നെഗറ്റീവാകുന്നവരെയും ആശുപത്രി വിടാന്‍ അനുവദിക്കാമെന്ന പുതിയ ഉത്തരവാണ് സംസ്ഥാനത്തും തിടുക്കത്തില്‍ നടപ്പാക്കിയത്. പുതിയ ചികിത്സാ രീതി കേരളത്തില്‍ ബുധനാഴ്ചയാണ് നിലവില്‍ വന്നത്. അതിനുശേഷം രോഗമുക്തി നേടിയവരുടെ ആദ്യ കണക്കാണ് ഇന്നലെ പുറത്തുവിട്ടത്. കോവിഡ് ചികിത്സയില്‍ തുടര്‍ച്ചയായ രണ്ടു ഫലങ്ങള്‍ നെഗറ്റീവാകുന്നവരെ മാത്രമാണ് ചൊവ്വാഴ്ച വരെ ഡിസ്ചാര്‍ജ് ചെയ്തുവന്നിരുന്നത്. 

പുതിയ സംവിധാനത്തില്‍ രോഗികളെ ആശുപത്രിയിലെത്തിച്ച് പത്തുദിവസം കഴിയുന്നതോടെ സ്രവ പരിശോധന ആരംഭിക്കും. രോഗലക്ഷണമില്ലാത്തവരെ പത്തുദിവസം കഴിയുമ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ 14 ദിവസം കഴിഞ്ഞും പരിശോധിക്കും. പരിശോധനയില്‍ പോസിറ്റീവ് തുടരുകയാണെങ്കില്‍ ഓരോ രണ്ടുദിവസം ഇടവേളകളിലും പരിശോധന തുടരും. നെഗറ്റീവായാല്‍ ഇവരെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്യും. പിന്നീടുള്ള ഏഴ് ദിവസം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണം. രോഗലക്ഷണം പ്രകടിപ്പിക്കാത്തവരില്‍ ചിലരുടെ ആദ്യഫലം നെഗറ്റീവാണെങ്കിലും പിന്നീട് പോസിറ്റീവായി മാറുകയാണെങ്കിലും കുഴപ്പമില്ലെന്നാണ് പുതിയ നയം. ഇത്തരക്കാരില്‍ നിന്നു രോഗം പകരില്ലെന്നാണ്  നിഗമനം. കോവിഡ് പോസിറ്റീവാകുന്നവരെ മൂന്ന് കാറ്റഗറികളിലായി തിരിച്ചാണ് ഇനിയുള്ള പരിശോധനകളും ചികിത്സാ രീതികളും. 

കൂടുതല്‍ പേര്‍ രോഗികളായെത്തുന്ന സാഹചര്യത്തില്‍ രോഗമുക്തി വേഗത്തിലാക്കേണ്ടതും ആവശ്യമായി വന്നു.  പല ജില്ലകളിലും പരിശോധനാഫലങ്ങള്‍ വൈകുന്നതായും ആക്ഷേപമുണ്ട്. കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ പത്തില്‍ താഴെ പരിശോധനാ ഫലങ്ങള്‍ മാത്രം ലഭിച്ച പത്തനംതിട്ടയില്‍ ഇന്നലെ എത്തിയ ഫലങ്ങളില്‍ 27 എണ്ണം പോസിറ്റീവായി മാറി.  ജില്ലയില്‍ മാത്രം 1532 ഫലങ്ങള്‍ ഇനി ലഭിക്കാനുണ്ട്. ഇന്നലെ 111 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ചെയ്തു.  ഇതോടൊപ്പം സര്‍വൈലന്‍സ് പരിശോധനകളുടെ എണ്ണം കൂട്ടിയതോടെ ഇവയുടെ ഫലങ്ങളും നിര്‍ണായകമാണ്. കോവിഡ് ചികിത്സാ രീതിയില്‍ വന്നമാറ്റത്തിലൂടെ സംസ്ഥാനത്തു രോഗമുക്തരാകുന്നവരുടെ എണ്ണത്തില്‍ ഇനിയുള്ള ദിനങ്ങളിലും വര്‍ധന പ്രതീക്ഷിക്കാം.  

Tags: covidresult
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

India

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 95.62% വിജയവുമായി തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമത്

Kerala

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

Kerala

സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

Kerala

സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ ഫലം ബുധനാഴ്ച പ്രഖ്യാപിച്ചേക്കും

പുതിയ വാര്‍ത്തകള്‍

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

അനവസരത്തില്‍ ജാതിവാലുകള്‍ മുളയ്‌ക്കുന്നത് കോണ്‍ഗ്രസിന് നല്ലതല്ല, വി ഡി സതീശനെ പരോക്ഷമായി വിമര്‍ശിച്ച് ജിന്റോ ജോണ്‍

ബിജെപി മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി ബംഗാളില്‍ അധികാരത്തില്‍ വന്ന ശേഷം സുവേന്ദു അധികാരി ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്നു (ഇടത്ത്) ശ്യാമപ്രസാദ് മുഖര്‍ജി (വലത്ത്)

സമ്പന്നജീവിതം ഉപേക്ഷിച്ച് നെഹ്രുവിന്റെ മുസ്ലിംപ്രീണനത്തിനെതിരെ മരിയ്‌ക്കും വരെ പൊരുതി;സുവേന്ദു അധികാരി മാലയിട്ട് ആദരിച്ച ശ്യാമപ്രസാദ് മുഖര്‍ജി ആരാണ്?

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, കൊച്ചിന്‍ ,തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍ക്കും സര്‍ക്കാരിനും നോട്ടീസ്

എപ്പോഴും ജാമ്യം നൽകാനാവില്ല, കുടുംബാംഗങ്ങൾ നോക്കിക്കോളും ; രോഗിയായ അമ്മയെ പരിചരിക്കുന്നതിനായി ഉമർ ഖാലിദിന് കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു

മന്ത്രിമാർക്ക് ഇരിപ്പിടം ഇനിയുമായലില്ല, കിടപ്പാടമായി!! നവീകരിക്കാൻ നാലുകോടി മുടിക്കുന്നു

മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികളായി, ചെന്നിത്തലയ്‌ക്ക് പമ്പ,കെ മുരളീധരന് സാനഡു

വീട്ടിൽ നിന്ന് പാറ്റകളെ തുരത്താൻ ഏത് ചെടി നടണം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.