Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലയാളികളുടെ പണം അടക്കാമെന്ന് കര്‍ണാടക; മലയാളികളില്‍ നിന്നും പണം പിരിച്ച് നോര്‍ക്ക; 425 രൂപയുടെ ടിക്കറ്റിനായി പിരിച്ചത് തലയൊന്നിന് 1000 വച്ച്

കര്‍ണാടകത്തില്‍ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനിന്റെ പണം കര്‍ണാടക സര്‍ക്കാര്‍ അടയ്‌ക്കുമെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ അറിയിച്ചിരുന്നു.

പി.എന്‍. സതീഷ് by പി.എന്‍. സതീഷ്
May 26, 2020, 12:45 pm IST
in Kerala

ബെംഗളൂരു: ശനിയാഴ്ച ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തിയ ശ്രമിക് സ്‌പെഷ്യല്‍ ട്രെയിന്‍ യാത്രക്കാരില്‍ നിന്ന് നോര്‍ക്ക മുന്‍കൂര്‍ പണം വാങ്ങിയത് ക്രമവിരുദ്ധമെന്ന് ആരോപണം.  

ഏതു സംസ്ഥാനത്തു നിന്നാണോ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത് ആ സംസ്ഥാനമാണ് റെയില്‍വേക്ക് പണം നല്‍കേണ്ടത്. കര്‍ണാടകത്തില്‍ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനിന്റെ പണം കര്‍ണാടക സര്‍ക്കാര്‍ അടയ്‌ക്കുമെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ അറിയിച്ചിരുന്നു.  

അതിനാല്‍, കര്‍ണാടകത്തില്‍ നിന്ന് ട്രെയിനില്‍ മടങ്ങുന്ന ആരില്‍ നിന്നും പണം വാങ്ങുന്നില്ല. ശനിയാഴ്ച ദക്ഷിണ പശ്ചിമ റെയില്‍വെ പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട 12 ശ്രമിക് ട്രെയിനുകളുടെ പട്ടികയില്‍ ബെംഗളൂരു-തിരുവനന്തപുരം ട്രെയിനും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതുപ്രകാരം കേരളത്തിലേക്കു വന്ന ട്രെയിനിന്റെ പണവും കര്‍ണാടക സര്‍ക്കാരാണ് അടയ്‌ക്കേണ്ടത്. എന്നാല്‍, യാത്രക്കാരില്‍ നിന്ന് കേരളം പണം വാങ്ങിയ സാഹചര്യത്തില്‍ കര്‍ണാടകം പണം അടയ്‌ക്കാന്‍ സാധ്യത കുറവാണ്. കേരളം അഭ്യര്‍ത്ഥിച്ചാല്‍ മാത്രമേ ട്രെയിനിന്റെ ചെലവ് കര്‍ണാടക വഹിക്കൂയെന്ന് ഉന്നത റെയില്‍വെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.  

അതേസമയം, തൊഴിലാളികള്‍ അല്ലാത്തതിനാലാണ് ടിക്കറ്റ് നിരക്ക് വാങ്ങിയതെന്നാണ് നോര്‍ക്കയുടെ വിശദീകരണം. കര്‍ണാടകത്തില്‍ നിന്ന് മടങ്ങുന്ന തൊഴിലാളികളുടെ യാത്രാ ചെലവാണ്  കര്‍ണാടക സര്‍ക്കാര്‍ വഹിക്കുന്നത്, കേരളത്തിലേക്കു മടങ്ങിയവരില്‍ ഭൂരിഭാഗവും തൊഴിലാളികളല്ലാത്തതിനാല്‍ കര്‍ണാടക ട്രെയിന്‍ ചെലവു വഹിക്കാന്‍ സാധ്യത കുറവാണെന്നും അതിനാലാണ് മുന്‍കൂര്‍ പണം വാങ്ങിയതെന്നും നോര്‍ക്ക ഡെവലപ്‌മെന്റ് ഓഫീസര്‍ റീസ രഞ്ജിത്ത് പറഞ്ഞു.  

നിലവില്‍ ബെംഗളൂരു-തിരുവനന്തപുരം സ്ലീപ്പര്‍ ക്ലാസില്‍ 425 രൂപ മാത്രമുള്ളപ്പോള്‍ യാത്രക്കാരില്‍ നിന്ന് 1000 രൂപ വീതമാണ് നോര്‍ക്ക മുന്‍കൂര്‍ വാങ്ങിയത്. എസി സ്ലീപ്പര്‍ കോച്ചിന്റെ ചാര്‍ജാണ് യാത്രക്കാരില്‍ നിന്ന് ഈടാക്കിയത്.  ഇതു വിവാദമായതോടെ ബാക്കി പണം തിരികെ നല്‍കും. പണം തിരികെ ലഭിക്കാനുള്ള ക്ലയിം ഫോം ജൂണ്‍ ഒന്നിനു ശേഷം വെബ്‌സൈറ്റില്‍ ലഭ്യമാകുമെന്നും നോര്‍ക്ക വ്യക്തമാക്കി.

മലയാളികളുടെ കേരളത്തിലേക്കുള്ള മടക്കത്തില്‍ ബെംഗളൂരുവില്‍ മാത്രമാണ് പണം മുന്‍കൂര്‍ വാങ്ങിയത്. മറ്റു സംസ്ഥാനങ്ങളില്‍ ട്രെയിനില്‍ കയറാന്‍ എത്തുമ്പോള്‍ ടിക്കറ്റ് ചാര്‍ജ് വാങ്ങുകയാണ് ചെയ്യുന്നത്. കേരളത്തിലേക്കു മടങ്ങിയ യാത്രക്കാര്‍ക്കുള്ള എല്ലാ സൗകര്യവും ചെയ്തു നല്‍കിയത് ബെംഗളൂരു കോര്‍പ്പറേഷനായിരുന്നു. ആരോഗ്യ പരിശോധനയ്‌ക്കായി ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ എത്തിച്ചേര്‍ന്ന യാത്രക്കാര്‍ക്ക് സൗജന്യമായി ഭക്ഷണവും വെള്ളവും നല്‍കി. യാത്രക്കാരെ പാലസ് ഗ്രൗണ്ടില്‍ നിന്ന് ബിഎംടിസി ബസ്സില്‍ കന്റോണ്‍മെന്റ് റെയില്‍വെ സ്റ്റേഷനിലെത്തിച്ചു.

കേരള സര്‍ക്കാരിനോ, നോര്‍ക്കയ്‌ക്കോ ഒരു സാമ്പത്തിക ചെലവുമില്ലാതിരുന്ന സാഹചര്യത്തിലാണ് 1000 രൂപ വീതം യാത്രക്കാരില്‍ നിന്ന് വാങ്ങിയത്. ലോക്ഡൗണില്‍ കുടുങ്ങിയ ബെംഗളൂരു മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വൈകിപ്പിച്ച കേരള സര്‍ക്കാര്‍ ട്രെയിന്‍ യാത്രയുടെ പേരില്‍ കൊള്ള നടത്തിയെന്നാണ് ആരോപണം ഉയരുന്നത്.

Tags: കേരള സര്‍ക്കാര്‍കര്‍ണ്ണാടകയെദിയൂരപ്പനോര്‍ക്ക റൂ്ട്ട്‌സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

സിന്ധു ജലകരാര്‍ പുനഃസ്ഥാപിക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം തള്ളി കാനഡ

1272 വിദേശ ഉത്പന്നങ്ങള്‍ ഭാരതം നിര്‍മ്മിക്കും; ഇറക്കുമതിക്ക് പൂട്ടിടാന്‍ കേന്ദ്രസര്‍ക്കാര്‍

മതവികാരം വ്രണപ്പെടുത്താന്‍ ശ്രമം: സരസ്വതീദേവിയെ നഗ്നയാക്കി ചിത്രീകരിച്ച് ഫൈന്‍ ആര്‍ട്‌സ് കോളജ് മതിലില്‍ പോസ്റ്റര്‍

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കുത്തിയിരിപ്പ് സമരം.

മുന്‍കൂട്ടി ആസൂത്രണം ചെയ്ത സമരം: അമേരിക്കന്‍ എംബസിയുടെ മുന്നറിയിപ്പ് ,കര്‍ഷക സംഘടനകളുടെ ആഹ്വാനം

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍: വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍

ഭാരതത്തിന്റെ വിപ്ലവസൂര്യന്‍; ധീരദേശാഭിമാനി ചന്ദ്രശേഖര്‍ ആസാദിന്റെ 120-ാം ജന്മദിനം നാളെ

സിജെപിയുടെ അക്രമത്തിനിടയില്‍ തകര്‍ത്ത പോലീസ് വാഹനം

രാഷ്‌ട്രീയ പാറ്റകളുടെ തനിനിറം പുറത്ത്

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.