Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ആര്‍എസ്എസ് ക്ഷമിക്കണം, പ്രവര്‍ത്തകര്‍ മാപ്പ് നല്‍കണം’;മോദിയെയും ഷായെയും അമൃതാനന്ദമയിയെയും വധിക്കാന്‍ ആഹ്വാനം നല്‍കിയ ഇസ്ലാമിസ്റ്റ് മാപ്പുമായി രംഗത്ത്

കേരളത്തിന്റെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ വിവിധ സംഘടനകളും മാതാ അമൃതാനന്ദമയി ഭക്തരും ഈ സ്ത്രീക്കെതിരെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നബീസക്കെതിരെ പതിനഞ്ചില്‍ അധികം കേസുകളാണ് സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി എടുത്തിരിക്കുന്നത്. കേസില്‍ നിയമനടപടികള്‍ തുടങ്ങിയതോടെയാണ് ഇവര്‍ മാപ്പ് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2020, 08:59 pm IST
inKerala

തിരുവനന്തപുരം: ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരെയും ആഭ്യന്തരമന്ത്രിക്കെതിരെയും മാതാ അമൃതാനന്ദമയിക്കെതിരെയും സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം നടത്തിയ ഇടത് ഇസ്ലാമിസ്റ്റ് പ്രവര്‍ത്തക മാപ്പ് പറഞ്ഞ് രംഗത്ത്. മലപ്പുറം സ്വദേശിയും ബാഗ്ലൂര്‍ സ്‌ഫോടന കേസിലെ പ്രതിയായ മദനിയുടെ അനുയായിയുമായ നബീസ നബീസ എന്ന സ്ത്രീയാണ് എല്ലാവരോടും മാപ്പ് അപേക്ഷിച്ച് രംഗത്തെത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ലൈവ് ഇട്ടാണ് ഇവര്‍ പ്രധാനമന്ത്രിയെയും അമിത്ഷായെയും അമൃതാന്ദമയിയെയും അപമാനിക്കുകയും കൊല്ലണമെന്ന് ആഹ്വാനം ചെയ്തത്. കൊറോണക്കിടെ മാതാ അമൃതാനന്ദമയിയെ വെടിവെച്ചു കൊല്ലണമെന്നും ഇവര്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.  

തുടര്‍ന്ന് കേരളത്തിന്റെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ വിവിധ സംഘടനകളും മാതാ അമൃതാനന്ദമയി ഭക്തരും ഈ സ്ത്രീക്കെതിരെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നബീസക്കെതിരെ പതിനഞ്ചില്‍ അധികം കേസുകളാണ് സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി എടുത്തിരിക്കുന്നത്. കേസില്‍ നിയമനടപടികള്‍ തുടങ്ങിയതോടെയാണ് ഇവര്‍ മാപ്പ് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്.  

യുവതിക്കെതിരെ തിരൂര്‍ പോലീസാണ് ആദ്യ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മാര്‍ച്ച് 28നാണ് നബീസ നബീസ എന്ന ഫേസ്ബുക്ക് പേജില്‍ അമൃതാനന്ദമയിയെ വധിക്കണമെന്ന് ആഹ്വാനം നല്‍കി യുവതി വീഡിയോ ചെയ്തു പ്രചരിപ്പിച്ചത്. മാതാ അമൃതാനന്ദമയിയെ വെടിവെച്ചു കൊല്ലണമെന്നു പറയുന്ന വീഡിയോയില്‍ കൊറോണയുമായി അമൃതാനന്ദമയിയെ ബന്ധപ്പെടുത്തി മോശം പരാമര്‍ശങ്ങളുമുണ്ടായിരുന്നു. ഐപിസി 153 വകുപ്പു പ്രകാരം തിരൂര്‍ എസ്‌ഐ അബ്ദുള്‍ ജലീല്‍ കറുത്തേടത്ത് ആണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.  

ഇന്ത്യന്‍ പ്രധാനമന്ത്രിയെയും അമിത് ഷായോടും മാപ്പ് ചോദിക്കുന്നു. ഇത്തരം ഒരു പരാമര്‍ശം താന്‍ നടത്തരുതായിരുന്നു. എന്റെ മനസിന് വന്ന പാകപ്പിഴകളായിരുന്നു ഇവര്‍ക്കെതിരെ നടത്തിയ വ്യാജ ആരോപണങ്ങള്‍. ആര്‍എസ്എസിനെതിരെയും ബിജെപിക്കെതിരെയും നിരവധി പ്രചരണങ്ങള്‍ നടത്തിയിരുന്നു. ഇതെല്ലാം എന്റെ മനസിന് വന്ന പാകപ്പിഴകളാണ്. എല്ലാ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരോടും മാപ്പ് ചോദിക്കുന്നു. ഇവരെല്ലാം തനിക്ക് മാപ്പ്  തരണമെന്നും സബീസ ഫേസ്ബുക്ക് ലൈവില്‍ വന്ന് പറഞ്ഞു. ഇവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ കടുത്തതോടെയാണ് മാപ്പു പറച്ചിലുമായി ഇപ്പോള്‍ എത്തിയിരിക്കുന്നത്.

Tags: ആര്‍എസ്എസ്narendramodibjpPrime MinisterAmith shaഅമൃതാനന്ദമയിAmruthanandamayi devi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

India

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.