Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വാതിതിരുനാളിന്റെ സംഗീത സപര്യ

ഭക്തിയും സംഗീതവും 28

ലക്ഷ്മി എസ്. മേനോന്‍byലക്ഷ്മി എസ്. മേനോന്‍
Apr 13, 2020, 04:00 am IST
inSamskriti

വിശ്വവിഖ്യാതനായ സംഗീതജ്ഞന്‍, ബഹുഭാഷാ പണ്ഡിതന്‍ ഇതെല്ലാമായിരുന്നു തിരുവിതാംകൂറിന്റെ ഭരണാധികാരിയായിരുന്ന സ്വാതി തിരുനാള്‍ (1813-1846). കവിതയുടെയും സംഗീതത്തിന്റെയും ലോകത്താണ് അദ്ദേഹം ജനിച്ചതും ജീവിച്ചതും. മാതാവിന്റെ  മരണശേഷം മാതൃസഹോദരിയായ റാണി പാര്‍വതി ഭായിയുടെ സംരക്ഷണയിലാണ് അദ്ദേഹം വളര്‍ന്നത്. ഹരിപ്പാട് കിഴക്കേടത്ത് കൊച്ചുപിള്ള വാര്യരുടെ കീഴില്‍  പ്രാഥമിക വിദ്യാഭ്യാസം നേടി. ബാല്യത്തിലേ സംസ്‌കൃതഭാഷയില്‍ പാണ്ഡിത്യം നേടാനായി. ഇംഗ്ലീഷ്, ഫ്രഞ്ച്, പാഴ്‌സി, ഗുജറാത്തി, മറാഠി, ഹിന്ദുസ്ഥാനി, തെലുങ്ക്, കന്നട, തമിഴ് തുടങ്ങിയ 14 ഭാഷകളിലും പ്രാവീണ്യമുണ്ടായിരുന്നു. 16 വയസ്സിലാണ് അദ്ദേഹം രാജ്യഭരണമേറ്റത്.  

സ്വാതി തിരുനാളിന്റെ  ജീവിതത്തെ നിയന്ത്രിച്ചിരുന്നത് ഭക്തി ആയിരുന്നു. സംഗീതത്തിന് അവിസ്മരണീയ സംഭാവനകള്‍ നല്‍കി അദ്ദേഹം ഭാരതത്തിലെ പ്രമുഖ ഭാഷകളിലെല്ലാംസംഗീത രൂപങ്ങള്‍ രചിച്ചു. സംഗീത ത്രിമൂര്‍ത്തികള്‍ അദ്ദേഹത്തിന്റെ  സമകാലികരായിരുന്നു. വേദാന്ത ചിന്തകളും നിഷ്‌കളങ്ക ഭക്തിയും ആത്മീയ വിശുദ്ധിയും ശാസ്ത്രീയതയും അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ കാണാം. രാജ്യഭരണവും സംഗീത രചനകളില്‍ സഹായകമായിരുന്നു. ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ചോളപുരം രഘുനാഥ റാവു, സാരംഗി വിദ്വാന്‍ തഞ്ചാവൂര്‍ ചിന്താമണി, കണ്ണയ്യ ഭാഗവതര്‍ മേരുസ്വാമി എന്ന ഹരികഥാവിദഗ്ധന്‍, ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ സുലൈമാന്‍ സാഹിബ്, ഇരയിമ്മന്‍ തമ്പി, ശിവാനന്ദന്‍, പൊന്നയ്യ, ചിന്നയ്യ, വടിവേലു തുടങ്ങിയവര്‍ സ്വാതിതിരുനാളിന്റെ സംഗീത സദസ്സിനെ സദസ്സിനെ അലങ്കരിച്ചിരുന്നു.  

ബഹുഭാഷാ പണ്ഡിതനായിരുന്നതിനാല്‍ ഏതു രാജ്യത്തെ സംഗീതജ്ഞന്മാരുമായും സംഭാഷണം നടത്താനും സംഗീത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും സംഗീത ചിന്തകളും താല്പര്യങ്ങളും വിപുലീകരിക്കുവാനും കഴിഞ്ഞു. സംഗീത ശാസ്ത്രത്തിലും നാട്യശാസ്ത്രത്തിലുമുണ്ടായിരുന്നു അപാര  പാണ്ഡിത്യം. ഗുരുമുഖത്തു നിന്നുള്ളതിനുപരിയായി കലാകാരന്മാരുമായുള്ള സമ്പര്‍ത്തിലൂടെയും സംഗീതപരമായ കഴിവുകള്‍ വികസിപ്പിച്ചു.  പല രാഗങ്ങളിലായി അനേകം വര്‍ണ്ണങ്ങളും, പദവര്‍ണ്ണങ്ങളും, കീര്‍ത്തനങ്ങളും, താന വര്‍ണ്ണങ്ങളും തില്ലാനകളും അദ്ദേഹം രചിച്ചിട്ടുണ്ട്.

ശങ്കരാഭരണം രാഗത്തില്‍ ‘ചലമേല’, കാംബോജി രാഗത്തില്‍ ‘സരസിജനാഭ’ തുടങ്ങിയ  അടതാള  താന വര്‍ണ്ണങ്ങള്‍ അദ്ദേഹത്തിന്റേതാണ്. നൃത്തവുമായി ബന്ധപ്പെട്ട ധാരാളം കലാകാരന്മാരുമായി അദ്ദേഹം നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു. ഇത് പദ വര്‍ണ്ണങ്ങള്‍ക്ക് അനുയോജ്യമായ സംഗീതകൃതികള്‍ ചിട്ടപ്പെടുത്താനും ഭരതനാട്യം മോഹിനിയാട്ടം തുടങ്ങിയ നൃത്തങ്ങള്‍ക്കുള്ള സംഗീതം ചിട്ടപ്പെടുത്താനും സഹായിച്ചു. സ്വാതി തിരുനാളിന്റെ  ‘സുമ സായക’ എന്ന പദ വര്‍ണ്ണം വളരെ പ്രശസ്തമാണ്. അദ്ദേഹത്തിന്റെ വര്‍ണ്ണങ്ങളില്‍ ഒരു പദവര്‍ണ്ണം മലയാളത്തിലും രണ്ട് താന വര്‍ണ്ണങ്ങള്‍ തെലുങ്കിലുമാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.  

ഏകദേശം നാനൂറോളം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. 1917ല്‍ പ്രസിദ്ധരികരിച്ച  ‘ബാലാമൃതം’ എന്ന പുസ്തകത്തില്‍ അദ്ദേഹത്ത ന്റെ   125 കൃതികള്‍ മാത്രമേ  പൂര്‍ണമായും സ്വരപ്പെടുത്തി കാണുന്നുള്ളൂ. ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍ സ്വാതി തിരുനാള്‍ കൃതികള്‍ പ്രചരിപ്പിക്കുവാന്‍ ഒട്ടേറെ ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ട്. ശ്രീനിവാസ അയ്യര്‍ അദ്ദേഹത്തിന്റെകച്ചേരികളില്‍ സ്വാതിതിരുനാള്‍ കൃതികള്‍ പാടുകയും  ശിഷ്യന്മാരെ കൊണ്ട് പാടിക്കുകയും ചെയ്തു.  സ്വാതി തിരുനാളിന്റെ  ‘ഭാവയാമി രഘുരാമം ‘ എന്ന കൃതി രാഗമാലികയാക്കി മാറ്റിയത് ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍ ആരാണ്. ഈ സ്വാതിതിരുനാള്‍ കീര്‍ത്തനം  രാമായണത്തിലെ ആറു ഖണ്ഡങ്ങളും സംക്ഷിപ്തമായി സ്വീകരിച്ചു കൊണ്ടുള്ളതായിരുന്നു. വളരെ ഭക്തി പൂര്‍ണ്ണമായ ഒരു രചനയായിരുന്നു ഭാവയാമി രഘുരാമം. അതിന് കാരണം അദ്ദേഹം ഒരു പത്മനാഭസ്വാമി ഭക്തനായിരുന്നു എന്നത് തന്നെയാണ്.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടില്‍ മരം മുറിയിലെ വഞ്ചനാക്കേസ് : വിചാരണക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണം എന്ന അഗസ്റ്റിന്‍ സഹോദരന്‍മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

Kerala

ഒന്‍പതുവയസ്സുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ 66 കാരന് 80 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

Kerala

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

അര്‍മേനിയ സന്ദര്‍ശിച്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും അര്‍മേനിയയുടെ പ്രതിരോധമന്ത്രി സുരെന്‍ പാപ്യകാന്‍ പ്രളയ് തമ്മില്‍ നടന്ന ചര്‍ച്ച (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)
India

ഇന്ത്യയുടെ പ്രളയ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങി അര്‍മേനിയ; 500 കിലോമീറ്റര്‍ വരെ ദൂരെയുള്ള ശത്രുകേന്ദ്രത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള പ്രളയ് മിസൈല്‍

Kerala

പുലിക്കളി വിഷയം : ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി കെ ശ്രീരാമന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.