Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വാതിതിരുനാളിന്റെ സംഗീത സപര്യ

ഭക്തിയും സംഗീതവും 28

ലക്ഷ്മി എസ്. മേനോന്‍ by ലക്ഷ്മി എസ്. മേനോന്‍
Apr 13, 2020, 04:00 am IST
in Samskriti

വിശ്വവിഖ്യാതനായ സംഗീതജ്ഞന്‍, ബഹുഭാഷാ പണ്ഡിതന്‍ ഇതെല്ലാമായിരുന്നു തിരുവിതാംകൂറിന്റെ ഭരണാധികാരിയായിരുന്ന സ്വാതി തിരുനാള്‍ (1813-1846). കവിതയുടെയും സംഗീതത്തിന്റെയും ലോകത്താണ് അദ്ദേഹം ജനിച്ചതും ജീവിച്ചതും. മാതാവിന്റെ  മരണശേഷം മാതൃസഹോദരിയായ റാണി പാര്‍വതി ഭായിയുടെ സംരക്ഷണയിലാണ് അദ്ദേഹം വളര്‍ന്നത്. ഹരിപ്പാട് കിഴക്കേടത്ത് കൊച്ചുപിള്ള വാര്യരുടെ കീഴില്‍  പ്രാഥമിക വിദ്യാഭ്യാസം നേടി. ബാല്യത്തിലേ സംസ്‌കൃതഭാഷയില്‍ പാണ്ഡിത്യം നേടാനായി. ഇംഗ്ലീഷ്, ഫ്രഞ്ച്, പാഴ്‌സി, ഗുജറാത്തി, മറാഠി, ഹിന്ദുസ്ഥാനി, തെലുങ്ക്, കന്നട, തമിഴ് തുടങ്ങിയ 14 ഭാഷകളിലും പ്രാവീണ്യമുണ്ടായിരുന്നു. 16 വയസ്സിലാണ് അദ്ദേഹം രാജ്യഭരണമേറ്റത്.  

സ്വാതി തിരുനാളിന്റെ  ജീവിതത്തെ നിയന്ത്രിച്ചിരുന്നത് ഭക്തി ആയിരുന്നു. സംഗീതത്തിന് അവിസ്മരണീയ സംഭാവനകള്‍ നല്‍കി അദ്ദേഹം ഭാരതത്തിലെ പ്രമുഖ ഭാഷകളിലെല്ലാംസംഗീത രൂപങ്ങള്‍ രചിച്ചു. സംഗീത ത്രിമൂര്‍ത്തികള്‍ അദ്ദേഹത്തിന്റെ  സമകാലികരായിരുന്നു. വേദാന്ത ചിന്തകളും നിഷ്‌കളങ്ക ഭക്തിയും ആത്മീയ വിശുദ്ധിയും ശാസ്ത്രീയതയും അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ കാണാം. രാജ്യഭരണവും സംഗീത രചനകളില്‍ സഹായകമായിരുന്നു. ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ചോളപുരം രഘുനാഥ റാവു, സാരംഗി വിദ്വാന്‍ തഞ്ചാവൂര്‍ ചിന്താമണി, കണ്ണയ്യ ഭാഗവതര്‍ മേരുസ്വാമി എന്ന ഹരികഥാവിദഗ്ധന്‍, ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ സുലൈമാന്‍ സാഹിബ്, ഇരയിമ്മന്‍ തമ്പി, ശിവാനന്ദന്‍, പൊന്നയ്യ, ചിന്നയ്യ, വടിവേലു തുടങ്ങിയവര്‍ സ്വാതിതിരുനാളിന്റെ സംഗീത സദസ്സിനെ സദസ്സിനെ അലങ്കരിച്ചിരുന്നു.  

ബഹുഭാഷാ പണ്ഡിതനായിരുന്നതിനാല്‍ ഏതു രാജ്യത്തെ സംഗീതജ്ഞന്മാരുമായും സംഭാഷണം നടത്താനും സംഗീത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും സംഗീത ചിന്തകളും താല്പര്യങ്ങളും വിപുലീകരിക്കുവാനും കഴിഞ്ഞു. സംഗീത ശാസ്ത്രത്തിലും നാട്യശാസ്ത്രത്തിലുമുണ്ടായിരുന്നു അപാര  പാണ്ഡിത്യം. ഗുരുമുഖത്തു നിന്നുള്ളതിനുപരിയായി കലാകാരന്മാരുമായുള്ള സമ്പര്‍ത്തിലൂടെയും സംഗീതപരമായ കഴിവുകള്‍ വികസിപ്പിച്ചു.  പല രാഗങ്ങളിലായി അനേകം വര്‍ണ്ണങ്ങളും, പദവര്‍ണ്ണങ്ങളും, കീര്‍ത്തനങ്ങളും, താന വര്‍ണ്ണങ്ങളും തില്ലാനകളും അദ്ദേഹം രചിച്ചിട്ടുണ്ട്.

ശങ്കരാഭരണം രാഗത്തില്‍ ‘ചലമേല’, കാംബോജി രാഗത്തില്‍ ‘സരസിജനാഭ’ തുടങ്ങിയ  അടതാള  താന വര്‍ണ്ണങ്ങള്‍ അദ്ദേഹത്തിന്റേതാണ്. നൃത്തവുമായി ബന്ധപ്പെട്ട ധാരാളം കലാകാരന്മാരുമായി അദ്ദേഹം നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു. ഇത് പദ വര്‍ണ്ണങ്ങള്‍ക്ക് അനുയോജ്യമായ സംഗീതകൃതികള്‍ ചിട്ടപ്പെടുത്താനും ഭരതനാട്യം മോഹിനിയാട്ടം തുടങ്ങിയ നൃത്തങ്ങള്‍ക്കുള്ള സംഗീതം ചിട്ടപ്പെടുത്താനും സഹായിച്ചു. സ്വാതി തിരുനാളിന്റെ  ‘സുമ സായക’ എന്ന പദ വര്‍ണ്ണം വളരെ പ്രശസ്തമാണ്. അദ്ദേഹത്തിന്റെ വര്‍ണ്ണങ്ങളില്‍ ഒരു പദവര്‍ണ്ണം മലയാളത്തിലും രണ്ട് താന വര്‍ണ്ണങ്ങള്‍ തെലുങ്കിലുമാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.  

ഏകദേശം നാനൂറോളം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. 1917ല്‍ പ്രസിദ്ധരികരിച്ച  ‘ബാലാമൃതം’ എന്ന പുസ്തകത്തില്‍ അദ്ദേഹത്ത ന്റെ   125 കൃതികള്‍ മാത്രമേ  പൂര്‍ണമായും സ്വരപ്പെടുത്തി കാണുന്നുള്ളൂ. ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍ സ്വാതി തിരുനാള്‍ കൃതികള്‍ പ്രചരിപ്പിക്കുവാന്‍ ഒട്ടേറെ ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ട്. ശ്രീനിവാസ അയ്യര്‍ അദ്ദേഹത്തിന്റെകച്ചേരികളില്‍ സ്വാതിതിരുനാള്‍ കൃതികള്‍ പാടുകയും  ശിഷ്യന്മാരെ കൊണ്ട് പാടിക്കുകയും ചെയ്തു.  സ്വാതി തിരുനാളിന്റെ  ‘ഭാവയാമി രഘുരാമം ‘ എന്ന കൃതി രാഗമാലികയാക്കി മാറ്റിയത് ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍ ആരാണ്. ഈ സ്വാതിതിരുനാള്‍ കീര്‍ത്തനം  രാമായണത്തിലെ ആറു ഖണ്ഡങ്ങളും സംക്ഷിപ്തമായി സ്വീകരിച്ചു കൊണ്ടുള്ളതായിരുന്നു. വളരെ ഭക്തി പൂര്‍ണ്ണമായ ഒരു രചനയായിരുന്നു ഭാവയാമി രഘുരാമം. അതിന് കാരണം അദ്ദേഹം ഒരു പത്മനാഭസ്വാമി ഭക്തനായിരുന്നു എന്നത് തന്നെയാണ്.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

India

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

India

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

Local News

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

India

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

പുതിയ വാര്‍ത്തകള്‍

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

എഐ വികസിക്കട്ടെ, നീതിനിര്‍വഹണം അടിസ്ഥാനപരമായി ഒരു മാനുഷിക ശ്രമമായി തുടരണം: ജസ്റ്റിസ് സൂര്യകാന്ത്

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.