Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യ സ്വതന്ത്രമാകുന്നത് ന്യൂനപക്ഷങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നില്ല; ജിന്ന സ്വാതന്ത്ര്യത്തിന്റെ ഭാഗഭാക്കല്ല; നെഹ്‌റുവിന്റെ അവസാന അഭിമുഖം പുറത്ത് (വീഡിയോ)

1964 മെയ് മാസത്തിലായിരുന്നു അഭിമുഖം. മതന്യൂനപക്ഷങ്ങളെ പറ്റിയും മതം അടിസ്ഥാനമാക്കിയുള്ള 1947ലെ ഇന്ത്യന്‍ വിഭജനത്തെ കുറിച്ചും അഭിമുഖത്തില്‍ നെഹ്‌റു പറയുന്നുണ്ട്. ഇന്ത്യ സ്വതന്ത്രമാകുന്നതില്‍ ന്യൂനപക്ഷങ്ങള്‍ ഭയപ്പെട്ടിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2020, 04:34 pm IST
inIndia

ഇന്ത്യ സ്വതന്ത്രമാകുന്നത് ന്യൂനപക്ഷങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നില്ലെന്നും മുഹമ്മദ് അലി ജിന്ന സ്വാതന്ത്ര്യ സമരങ്ങളുടെ ഭാഗഭാക്കല്ലായിരുന്നെന്നും തുറന്ന് പറയുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അവസാന അഭിമുഖം പുറത്ത്. പ്രസാര്‍ഭാരതി തങ്ങളുടെ യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന 14 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഇന്ത്യയിലെ എല്ലാ മുസ്ലീങ്ങളും ഹിന്തുക്കളുടെ പിന്തുടര്‍ച്ചകാരാണെന്നും നെഹ്‌റു പറയുന്നുണ്ട്.  

1964 മെയ് മാസത്തിലായിരുന്നു അഭിമുഖം. മതന്യൂനപക്ഷങ്ങളെ പറ്റിയും മതം അടിസ്ഥാനമാക്കിയുള്ള 1947ലെ ഇന്ത്യന്‍ വിഭജനത്തെ കുറിച്ചും അഭിമുഖത്തില്‍ നെഹ്‌റു പറയുന്നുണ്ട്. ഇന്ത്യ സ്വതന്ത്രമാകുന്നതില്‍ ന്യൂനപക്ഷങ്ങള്‍ ഭയപ്പെട്ടിരുന്നു. ന്യൂനപക്ഷങ്ങളായി തന്നെ തുടരുമോ എന്നതായിരുന്നു അവരുടെ ആശങ്ക. അതുകൊണ്ട് തന്നെ അത്തരമൊരു കാര്യത്തെ അവര്‍ ഇഷ്ടപ്പെട്ടിരുന്നില്ല- നെഹ്‌റു പറയുന്നു.

സ്വാതന്ത്ര്യ സമരങ്ങളിലെ ഗാന്ധിയുടേയും ജിന്നയുടേയും നെഹ്‌റുവിന്റെയും പങ്കിനെ കുറിച്ച് അമേരിക്കന്‍ ടിവി അവതാരകനായ അര്‍നോള്‍ഡ് മൈക്കള്‍ ചോദിച്ചപ്പോള്‍ ജിന്നയ്‌ക്ക് സമരങ്ങളില്‍ ഒരു പങ്കുമില്ലെന്ന് നെഹ്‌റു വ്യക്തമാക്കുന്നുണ്ട്. 1911ലാണ് മുസ്ലീം ലീഗ് ആരംഭിക്കുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ വിമതവിഭാഗത്തെ കൂട്ടുപിടിച്ച് ബ്രിട്ടീഷുകാരാണ് സംഘടന തുടങ്ങുന്നത്. ഇതാണ് പിന്നീട് വിഭജനത്തിന് വഴിവച്ചതെന്നും നെഹ്‌റു പറഞ്ഞു വയ്‌ക്കുന്നു.  

മുസ്ലീം ലീഗിലെ നേതാക്കളെല്ലാം വലിയ ഭൂഉടമകളാണ്. അതുകൊണ്ട് തന്നെ ഭൂപരിഷ്‌ക്കരണത്തെ അവര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരുന്ന മുസ്ലീം ലീഗ് നേതാക്കള്‍ പുതിയ സര്‍ക്കാരുണ്ടാക്കുന്നതിനേയും എതിര്‍ത്തിരുന്നു. അതാണ് വിഭജനത്തെ തങ്ങള്‍ അംഗീകരിക്കാന്‍ കാരണമായതെന്നും നെഹ്‌റു പറയുന്നുണ്ട്.  

ഇന്ത്യയില്‍ വര്‍ഷങ്ങളോളം മുസ്ലീങ്ങളുമായി സാഹോദര്യം പുലര്‍ത്തിയിരുന്നു. പക്ഷെ ഹിന്ദുക്കള്‍ ആഗ്രഹിച്ചിരുന്നില്ലെങ്കിലും മുസ്ലീങ്ങള്‍ ‘സന്താനവല്‍ക്കരണം’ നടത്താനും മതപരിവര്‍ത്തനം നേടാനും ആഗ്രഹിച്ചിരുന്നു. വാസ്തവത്തില്‍, ഇന്ത്യയിലെ എല്ലാ മുസ്ലീങ്ങളും ഹിന്ദുക്കളുടെ പിന്‍ഗാമികളാണ്. വിരലിലെണ്ണാവുന്നവര്‍ മാത്രമേ പുറത്തുനിന്ന് വന്നവരായുള്ളുവെന്നും നെഹ്‌റു വ്യക്തമാക്കുന്നുണ്ട്.  

മുസ്ലീങ്ങള്‍ വംശീയവല്‍ക്കരണത്തില്‍ ചെറിയ അളവില്‍ മാത്രമാണ് വിജയിച്ചത്. നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം ഏകദേശം നാലിലൊന്ന് ആളുകള്‍. അക്കാലത്ത് മുസ്ലീം ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യ മൂന്നാമത്തെ വലിയ രാജ്യമായിരുന്നെന്നും നെഹ്‌റു ചൂണ്ടിക്കാട്ടുന്നു.

Tags: indiahinduമുസ്ലീംജവഹര്‍ലാല്‍ നെഹ്‌റുവിഭജനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.