Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൗരത്വ നിയമത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ വിശദീകരിക്കാന്‍ ആര്‍എസ്എസ്; വീടു വീടാന്തരം ഗൃഹസമ്പര്‍ക്കത്തിനായി പ്രവര്‍ത്തകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2019, 06:39 pm IST
in India

 

ന്യൂദല്‍ഹി: രാജ്യത്തെ ജനങ്ങളില്‍ പൗരത്വ ഭേദഗതിയെകുറിച്ചുള്ള അവബോധം സൃഷ്ടിക്കാന്‍ രാഷ്‌ട്രീയ സ്വയംസേവക് സംഘ്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എല്ലാ വീടുകളിലും  എത്തി നിയമത്തെക്കുറിച്ച് വിശദീകരിക്കുമെന്ന് പ്രാന്തീയ അധികാരി ഭാരത് ശര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്. വ്യാജ വാര്‍ത്തകളെ തുടര്‍ന്ന് രാജ്യത്ത് പലയിടങ്ങളിലും സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് അദേഹം അറിയിച്ചു. 

3-4 ദിവസത്തിനുള്ളില്‍ ഞങ്ങള്‍ക്ക് രാജ്യത്ത് ഐക്യവും സമാധാനവും കൊണ്ടുവരാന്‍ സാധിക്കും. പൗരത്വ ഭേദഗതിയുടെ നിജസ്ഥിതി ഓരോവീടുകളിലും പ്രവര്‍ത്തകര്‍ ചെന്ന് ബോധവത്കരണം നടത്തും. യുവാക്കളില്‍ നിന്ന് സംഘര്‍ഷങ്ങള്‍ക്കു കാരണമാകുന്ന മിഥ്യധാരണകള്‍ തുടച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ ആദ്യം പൗരത്വ ഭേദഗതി എന്താണെന്ന് പഠിക്കണം. ഒരുതരത്തിലുള്ള ഹിംസപ്രവര്‍ത്തനങ്ങളെയും അനുകൂലിക്കുന്നില്ല. ആളുകള്‍ കൂട്ടം കൂട്ടമായി പോലീസിനെ കല്ലെറിഞ്ഞാല്‍ അവര്‍ക്ക് എന്താണ് ചെയ്യാന്‍ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു.

രാജ്യസുരക്ഷയെ മുന്‍ നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് വിശദീകരിക്കാന്‍ നേരിട്ടിറങ്ങുമെന്ന്  ബിജെപി അറിയിച്ചു. പത്തു ദിവസത്തിനുള്ളില്‍ രാജ്യവ്യാപക പ്രചരണം ആരംഭിക്കുമെന്ന് ബിജെപി വ്യക്തമാക്കി. പ്രചരണത്തിന്റെ ഭാഗമായി രാജ്യമെമ്പാടും 1000 റാലികള്‍ നടത്തും.  പൗരത്വ ഭേദഗതി നിയമത്തെ വിശദീകരിച്ചുകൊണ്ട്  250 ലധികം സ്ഥലങ്ങളില്‍ വാര്‍ത്താസമ്മേളനങ്ങള്‍ നടത്തും.

എല്ലാ വീടുകളിലും  കയറി ഇറങ്ങിയുള്ള ബോധവത്കരണവും നടത്തുമെന്ന് ബിജെപി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി  ഭൂപേന്ദര്‍ യാദവ് വ്യക്തമാക്കി. എല്ലാ കുടുംബങ്ങളില്‍ പൗരത്വ നിയമ ഭേദഗതിയെപ്പറ്റിയുള്ള നിലപാടുകള്‍ എത്തിക്കുക എന്നതാണ് ലക്ഷ്യം. സമ്പര്‍ക്ക് അഭിയാന്‍ എന്നാണ് ബിജെപിയുടെ പത്തു ദിവസത്തെ പ്രചാരണ പരിപാടിക്ക് പേരിട്ടിരിക്കുന്നത്. ജനങ്ങളുടെ മുന്നില്‍ നിയമത്തിന്റെ യഥാര്‍ഥ വസ്തുത എത്തിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്ന് ഭൂപേന്ദര്‍ യാദവ് പറയുന്നു. തെറ്റിദ്ധാരണ പരത്തുന്ന പ്രതിപക്ഷ പ്രചാരണങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് അദേഹം വ്യക്തമാക്കി.  താഴേത്തട്ടില്‍ നിന്ന് പ്രചാരണം തുടങ്ങും. വീടുവീടാന്തരം കയറി ദേശീയ പൗരത്വ റജിസ്റ്ററിനെക്കുറിച്ച് വിശദീകരിക്കലാണ് ആദ്യപടി.

ഇത്തരമൊരു നിര്‍ദേശം ബിജെപി കീഴ്ഘടകങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു. പിന്നീടാണ് നിയമഭേദഗതിക്ക് അനുകൂലമായി രാജ്യത്ത് ആയിരം റാലികള്‍ സംഘടിപ്പിക്കുക. തുടര്‍ന്ന് ബിജെപിയുടെ എല്ലാ സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കുകളിലൂടെയും ജനങ്ങളെ ബോധവന്‍മാരാക്കുമെന്നും അദേഹം വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങിലെയുംബിജെപിയുടെ ട്വിറ്റര്‍, ഫേസ്ബുക്ക് യൂട്യൂബ് അക്കൗണ്ടിലടക്കം പ്രചാരണപ്രവര്‍ത്തനങ്ങളും വീഡിയോകളും പ്രസിദ്ധീകരിച്ച് തുടങ്ങിയതായും  ഭൂപേന്ദര്‍ യാദവ് വ്യക്തമാക്കി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

India

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

Kerala

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍
India

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു
India

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

പുതിയ വാര്‍ത്തകള്‍

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.