Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വേദാന്തപഠന കേന്ദ്രത്തെ ഫിലോസഫി വകുപ്പിലേക്ക് മാറ്റാന്‍ തീരുമാനം

ജി. ഗോപകുമാര്‍byജി. ഗോപകുമാര്‍
Apr 15, 2019, 09:56 am IST
inKerala

ലപ്പുറം: മുപ്പത്താറു വര്‍ഷമായി കേരള സര്‍വകലാശാലയിലെ സംസ്‌കൃതവിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന വേദാന്തപഠന കേന്ദ്രത്തെ ഫിലോസഫി വകുപ്പിലേക്ക് മാറ്റാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനം. കേന്ദ്രത്തിന്റെ ഓണററി ഡയറക്ടര്‍ ഡോ.സി.എന്‍. വിജയകുമാരി സാലറിചലഞ്ചില്‍ പങ്കെടുക്കാതിരുന്നതും സിപിഎമ്മിന് അനഭിമതരായവരെ വേദാന്തപഠനകേന്ദ്രം നടത്തിയ യോഗാ സെമിനാറില്‍ പങ്കെടുപ്പിച്ചതുമാണ് കാരണം. 

1984ല്‍ യുജിസിയുടെ ധനസഹായത്തോടെ ആരംഭിച്ച കേന്ദ്രത്തില്‍ 2010വരെ ഡോ. മഹേശ്വരന്‍ നായര്‍ക്കായിരുന്നു ചുമതല. ഇതിനുശേഷം കുറെകാലത്തേക്ക് ആരേയും മേധാവിയായി നിയോഗിക്കാതെ വേദാന്തപഠനകേന്ദ്രത്തെ തകര്‍ക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍, 2015 ല്‍ ഓണററി ഡയറക്ടറായി ഡോ.സി.എന്‍. വിജയകുമാരി ചുമതലയേറ്റപ്പോള്‍ കേന്ദ്രത്തിന്റെ പരോഗതിക്കുവേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

ഇതിന്റെ ഭാഗമായി യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും ഇന്റര്‍നാഷണല്‍ സെമിനാറും നടത്തി. സെമിനാറില്‍ ക്ലാസെടുക്കാനായി സ്വാമി ചിദാനന്ദപുരി, ബലദേവാനന്ദസാഗര, ഡോ. കെ. രാമസുബ്രഹ്മണ്യം, ഡോ. കോട്ടമനെ രാമചന്ദ്രഭട്ട്, ഡോ. എന്‍. ഗോപാലകൃഷ്ണന്‍, ഡോ. ശ്രീനിവാസ വര്‍ക്കേഡി, ഡോ. റാണിസദാശിവ മൂര്‍ത്തി തുടങ്ങിയവരെ പങ്കെടുപ്പിച്ചു. ഇടതുപക്ഷ സഹയാത്രികരായവരെ പങ്കെടുപ്പിക്കാതെ സെമിനാര്‍ സംഘടിപ്പിച്ചതിനാലാണ് വേദാന്തപഠനകേന്ദ്രത്തെ ഫിലോസഫി വകുപ്പിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. 

സര്‍വകലാശാലയിലെ ഏതെങ്കിലും ഒരു വകുപ്പിനെ മറ്റൊരു വകുപ്പിന്റെ കീഴിലേക്ക് മാറ്റണമെങ്കില്‍ സിന്‍ഡിക്കേറ്റിന്റെ ശുപാര്‍ശ വേണം. എന്നാല്‍, ഈ മാനദണ്ഡം പാലിക്കാതെ അക്കാദമിക് ബോഡി നേരിട്ടാണ് വേദാന്തപഠനകേന്ദ്രത്തെ മാറ്റാന്‍ തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടംലംഘനം കൂടിയാണ്. വേദാന്തപഠനം ഏതെങ്കിലുമൊരു ഭാഷയുടെ കീഴില്‍ ഒതുക്കേണ്ടതല്ലെന്നതാണ് സര്‍വകലാശാലയുടെ ഭാഷ്യം.

നിരവധി പേര്‍ ഗവേഷണം നടത്തിയിരുന്ന വേദാന്തപഠന കേന്ദ്രം പ്രതിനിധാനം ചെയ്യുന്ന ആശയവും നടത്തുന്ന പരിപാടികളും രുചിക്കാത്ത ചില മതമൗലികവാദികളും ഇതിന് പിന്നിലുണ്ടത്രേ. വേദാന്തപഠനം നടത്തുന്ന പലരും കമ്മ്യൂണിസത്തെ അംഗീകരിക്കുന്നില്ലെന്നതാണ് ഇടത് ബുദ്ധിജീവികളെ അലട്ടുന്ന മറ്റൊരു പ്രധാനവിഷയം. സെമറ്റിക് മതക്കാരുടെ മതപരിവര്‍ത്തനത്തിനും ചില ജിഹാദി പണ്ഡിതന്മാരുടെ അഭിപ്രായത്തിനും വേദാന്തം പഠിച്ചിറങ്ങുന്നവര്‍ ശക്തമായ ഭാഷയില്‍ മറുപടി നല്‍കിവരുന്നതും വേദാന്തപഠന കേന്ദ്രത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തിന് കാരണമായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

Cricket

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

Kerala

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

Kerala

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

Kerala

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

ശബരിമലയില്‍ അരവണ വിതരണത്തിന് നിയന്ത്രണം; തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത് ഒരു ടിന്‍ മാത്രം

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.