Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പ്രസ്താവന കൊണ്ട് പനി മാറില്ല സര്‍ക്കാരേ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2018, 02:14 am IST
inEditorial

ആരോഗ്യ വകുപ്പിന്റെ പിടിപ്പുകേടില്‍ പിടിവിട്ടു പായുന്ന നിപ വൈറസ് ഒരു ജീവന്‍ കൂടി കവര്‍ന്നതോടെ സംസ്ഥാനത്ത് നിപ മരണം 17 ആയി. വൈറസ് ബാധയുടെ സാധ്യതാ പരിധിയുടെ വ്യാപ്തി കൂടിയതായാണ് അവസാനം നടന്ന മരണം സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം മരിച്ച രെസില്‍ എന്ന യുവാവിനു നിപ ബാധിച്ചത് ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്നാണെന്നാണ് കണ്ടെത്തല്‍. പേരാമ്പ്ര ഗവ.ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നും മാത്രമാണ് വൈറസ് ബാധയുണ്ടായതെന്നായിരുന്നു ഇതുവരെ ആരോഗ്യ വകുപ്പിന്റെ നിഗമനം. മരണം കൂടും തോറും വൈറസ് എത്ര പേരിലേയ്‌ക്ക് പടര്‍ന്നിട്ടുണ്ടാവും എന്ന ആശങ്കയും വളരുകയാണ്. വൈറസ് ബാധിതരുമായി അടുത്ത് ഇടപഴകുന്നവര്‍ക്കും രോഗബാധയുണ്ടാകുമെന്നതിനാല്‍ ആരോഗ്യ വകുപ്പും ഉദ്യോഗസ്ഥരും എന്തുചെയ്യണമെന്ന് അറിയാന്‍ കഴിയാത്ത നിലയിലാണ്.

ആയിരത്തിനാനൂറിലേറെപ്പേര്‍ ഇതിനകം സമ്പര്‍ക്കപ്പട്ടികയിലുണ്ട്. ഇതില്‍ രണ്ടു പേര്‍ ചികിത്സയിലാണ്. ഒന്‍പത് പേര്‍ നിരീക്ഷണത്തിലും. രോഗത്തിന്റെ നീരാളിക്കൈ എവിടെ വരെ നീണ്ടിട്ടുണ്ട് എന്നു കണ്ടെത്താന്‍ കഴിയാത്തത് തലവേദനയായി തുടരുന്നു. നിപ ബാധിതര്‍ ചികിത്സ തേടിയെത്തിയ ദിവസവും സമയവും കാണിച്ച് ആ സമയത്ത് ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒപി, സ്‌കാന്‍ സെന്റര്‍, വിശ്രമമുറി എന്നിവിടങ്ങളിലും എത്തിയവരെ കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇത്തരക്കാര്‍ ഉടന്‍ നിപ സെല്ലുമായി ബന്ധപ്പെടണമെന്ന് അറിയിപ്പുണ്ട്. അടുത്ത ദിവസങ്ങളില്‍ മരിച്ചവരുമായി അടുത്ത് ഇടപഴകിയവരും നിപ സെല്ലുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തരക്കാരെ കണ്ടെത്തുക എന്നതാണ് നിപയ്‌ക്കെതിരായ പോരാട്ടത്തിലെ നിലവിലെ കടുത്ത വെല്ലുവിളി. 

കഴിഞ്ഞ ദിവസം മരിച്ച രെസില്‍ എന്ന 25 കാരന് നിപ പടര്‍ന്നത് വൈറസ് ബാധയുണ്ടായിരുന്ന ഇസ്മായില്‍ എന്ന രോഗിയില്‍ നിന്നാണെന്നാണ് നിഗമനം. ഇരുവരും ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഒരേ സമയം ചികിത്സയിലൂണ്ടായിരുന്നു. ഇസ്മായില്‍ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു. പനിമാറി വീട്ടില്‍ തിരിച്ചെത്തിയ ശേഷം രോഗം മൂര്‍ഛിച്ചതിനേത്തുടര്‍ന്നാണ് രസിലും മെഡിക്കല്‍ കോളജിലെത്തിയത്. ഇവര്‍ ഇരുവരേയും ചികിത്സിക്കുകയും പരിചരിക്കുകയും ചെയ്ത ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ ആറു ഡോക്ടര്‍മാരോടും എട്ട് നഴ്സുമാരോടും അവധിയില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പകരം ബാക്കിയുള്ളവര്‍ ഊഴംവച്ച് ചികിത്സ തുടരണമെന്നാണ് നിര്‍ദ്ദേശം. കോഴിക്കോട് ജില്ലാക്കോടതി സീനിയര്‍ സൂപ്രണ്ട് ടി.പി. മധുസൂദനന്‍, കുടയത്തൂര്‍ സ്വദേശി അഖില്‍ എന്നിവര്‍ രണ്ടു ദിവസം മുന്‍പ് മരിച്ചിരുന്നു.  ബാലുശ്ശേരി ആശുപത്രിയില്‍ നിന്നുകൂടി രോഗബാധയുണ്ടായി എന്ന കണ്ടെത്തല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. 

കോഴിക്കോട് ജില്ലാ കോടതിയിലെ സൂപ്രണ്ട് മധുസൂദനന്‍ നിപ ബാധയോടെ മരിച്ചതിനേത്തുടര്‍ന്ന് കോടതി നിര്‍ത്തിവയ്‌ക്കണമെന്ന ബാര്‍കൗണ്‍സിലിന്റെ നിര്‍ദ്ദേശം ജില്ലാ കലക്ടര്‍ ഹൈക്കോടതിയുടെ അനുമതിക്കായി അയച്ചിരിക്കുകയാണ്. അപകടത്തില്‍പ്പെട്ട ഒരാളുമായി മെഡിക്കല്‍ കോളജില്‍ എത്തിയപ്പോഴാണ് മധുസൂദനന് വൈറസ് ബാധയുണ്ടായതെന്നാണ് നിഗമനം. 

ആദ്യഘട്ടത്തില്‍ത്തന്നെ ഗൗരവം മനസ്സിലാക്കാന്‍ വൈകിയ ആരോഗ്യ വകുപ്പ് ഏറെ വിമര്‍ശനത്തിനു വിധേയമായതാണ്. തുടരെത്തുടരെയുള്ള മരണങ്ങള്‍ വല്ലാത്ത ഭീതി പടര്‍ത്തുകയും ചെയ്തിരുന്നു. പിന്നീട്, എല്ലാം നിയന്ത്രണത്തിലായി പരിഭ്രാന്തി വേണ്ട എന്നു സമൂഹത്തോടു സര്‍ക്കാര്‍ പറഞ്ഞെങ്കിലും വൈറസ് പടരുന്നത് തടയാന്‍ വേണ്ടത്ര ശ്രദ്ധാപൂര്‍വമുള്ള നീക്കമുണ്ടായില്ല. വീണ്ടും മരണം കടന്നുവന്നപ്പോഴാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഉണരുന്നത്. സ്ഥിതി ഗുരുതരമാണെന്ന് ആരോഗ്യ വകുപ്പ് ഇപ്പോള്‍ പറയുന്നുണ്ട്. 17 പേരുടെ മരണ കാരണം നിപ വൈറസ് ആണെന്നു സ്ഥിരീകരിക്കാനേ ഇതുവരെ ആരോഗ്യ വകുപ്പിനു കഴിഞ്ഞിട്ടുള്ളു. വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനോ പകരുന്നതു തടയാനോ കഴിഞ്ഞിട്ടില്ല. പ്രസ്താവനകൊണ്ടു ജനത്തെ ആശ്വസിപ്പിക്കാനേ കഴിയൂ. നിപയെ തടയാന്‍ നടപടി തന്നെ വേണം. 

ആസ്ട്രേലിയയില്‍ നിന്നുള്ള പുതിയ പ്രതിരോധ മരുന്ന കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തി എന്നതാണ് ആശ്വാസം തരുന്ന കാര്യം. ജപ്പാനില്‍ നിന്നു കൂടുതല്‍ മരുന്ന് എത്തിക്കാനും ശ്രമമുണ്ട്. അതിനിടെ കോഴിക്കോട് കണ്ണൂര്‍ തലശ്ശേരി ഭാഗങ്ങളില്‍ ജപ്പാന്‍ ജ്വരം പടരുന്നതായും സൂചനയുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

India

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

Kerala

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

Kerala

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

India

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

പുതിയ വാര്‍ത്തകള്‍

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

ബാര്‍ പരീക്ഷ പാസാകാതെ 1,157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നു, തുടര്‍നടപടിക്കു നിര്‍ദേശിച്ച് ഹൈക്കോടതി

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

തെലുങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയുടെ ഭാര്യയുമായ കോട്ട നീലിമ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) കോട്ട നീലിമ (വലത്ത്)

പവന്‍ ഖേരയുടെ ഭാര്യ നീലിമ കോട്ട മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് സഹായം ഒപ്പിച്ചുകൊടുക്കുന്നതായി വിമര്‍ശനം

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

മുല്ലപെരിയാര്‍ കേസില്‍ അഡ്വ റോയ് എബ്രഹാമിനെ സ്‌പെഷ്യല്‍ കൗണ്‍സിലായി നിയമിച്ച് കേരളം

കണ്ടാൽ ഓക്കാനം വരും ; പുരുഷന്മാർക്ക് മാറും വയറും വളരുന്നത് വൈകൃതമാണ് ; പുലിക്കളി കലാകാരന്മാരെ അധിക്ഷേപിച്ച് നടൻ വി കെ ശ്രീരാമൻ

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.