Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അങ്ങനെ അവരെയും നമ്മള്‍ അംഗീകരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2018, 02:13 am IST
inVicharam

എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ ഭാരതത്തിന്റെ ചരിത്രപുരുഷന്‍മാരുടെ വിവരങ്ങളും ഉള്‍പ്പെടുത്താനുള്ള തീരുമാനം വൈകിയാണെങ്കിലും ഉചിതമായി. വൈകിയാണെങ്കിലും അവരെ നമ്മള്‍ അംഗീകരിക്കുകയാണല്ലോ. കടന്നു പോയ കുറെ ഏറെ തലമുറകള്‍ ഇതൊന്നും അറിയാതെ വൈദേശികമായ കാര്യങ്ങള്‍ മാതം പഠിക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു. മെക്കാളെ പ്രഭുവിന്റെ ഉപദേശപ്രകാരം ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ പഠന പദ്ധതി ഇന്ത്യയുടെ ചരിത്രത്തില്‍ നിന്നും ചരിത്ര പുരുഷന്‍മാരില്‍ നിന്നും നമ്മേ അകറ്റാനാണു ലക്ഷ്യം വെച്ചത്. സ്വാതന്ത്ര്യത്തിനു ശേഷവും നമ്മള്‍ അതു തുടര്‍ന്നു. ഒരു സംസ്‌കാരത്തെ നശിപ്പിക്കാന്‍ അവരുടെ ഭാഷയില്‍ നിന്ന് ജനതയെ അകറ്റിയാല്‍ മതി എന്നു പറയാറുണ്ട്. ബ്രിട്ടീഷുകാരും അവര്‍ക്കു ശേഷം നമ്മെ ഭരിച്ചവരും അതു തന്നെയാണു ചെയ്തു പോന്നത്. മാതൃഭാഷ പോലും മറന്ന ചില ജനത ഇന്നു ഭാരതത്തിലുണ്ട്. അതോടെ അരുടെ തനതു സംസ്‌കാരവും നാമാവശേഷമായി. അതിലേയ്‌ക്കൊന്നും ഒരു തിരിച്ചു പോക്ക് ഇനി സാധ്യമല്ലായിരിക്കാം. പക്ഷേ. നഷ്ടപ്പെടാത്തതിനെ നിലനിര്‍ത്താന്‍ ഇതുപോലുള്ള പരിഷ്‌കാരങ്ങള്‍ സഹായിക്കും. 

 -കേശവദാസ്, ചെങ്ങന്നൂര്‍

ഭീകരതയ്‌ക്കു ബംഗാളില്‍ പുതിയ മുഖം

ഇസ്ലാമിക ഭീകരതയും മാവോയിസ്റ്റ് ഭീകരതയും കേട്ടു പഴകിയതാണ്. അതിനിടെ ചുവപ്പു ഭീകരതയും വന്നു കയറി. ഇപ്പോഴിതാ തൃണമൂല്‍ ഭീകരത അവതരിക്കുന്നു. ബംഗാളിലാണ് അതിന്റെ കളരിയും അരങ്ങേറ്റ വേദിയും. സിപിഎമ്മിന്റെ ചുവപ്പു ഭീകരതയ്‌ക്കെതിരെ പടപൊരുതി ജയിച്ച തൃണമൂല്‍ ഇന്നു സ്വയം ഭീകരരായി അവതരിച്ചിരിക്കുന്നു. ഗത്യന്തരമില്ലാതെ സിപിഎം മാളത്തിലൊളിച്ചു. ഇപ്പോള്‍ പുതു ശക്തിയായി ഉയര്‍ന്നു വരുന്ന ബിജെപിയാണല്ലോ അവരുടെ ഇര. ദേശത്തെ സ്‌നേഹിക്കുന്ന ബിജെപി എന്ന പാര്‍ട്ടിക്ക് ഏതൊക്കെ രൂപത്തിലാണ് ശത്രുക്കള്‍ ഉടലെടുക്കുന്നത്! തങ്ങളെ വെല്ലുവിളിക്കാനും തോല്‍പ്പിക്കാനും ഒരുങ്ങുന്നവരെ ഉന്മൂലനം ചെയ്യുന്ന കമ്യൂണിസ്റ്റ് ശൈലിതന്നെയാണല്ലോ അവരും കടമെടുക്കുന്നത്. അതിന്റെ ഏറ്റവും ഭീകരവും പൈശാചികവുമായ മുഖമാണ് കഴിഞ്ഞ ദിവസം ബംഗാളില്‍ കണ്ടത്. ബിജെപിക്കാരനായിപ്പോയി എന്നതുകൊണ്ട് ഒരു ചെറുപ്പക്കാരനെ കൊന്നു കെട്ടിത്തൂക്കിയ ബീഭത്സമായ രംഗം. ഇവിടെ രാഷ്‌ട്രീയം എങ്ങോട്ടാണു പോകുന്നത് എന്നു  ചിന്തിക്കുമ്പോള്‍ത്തന്നെ ഭീകരതയുടെ മുഖമാണു മുന്നില്‍ തെളിയുന്നത്.

-കാര്‍ത്തികേയന്‍, കോഴിക്കോട്

സര്‍ക്കാര്‍ ജീവനക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുന്നവരാകുന്നു?

സര്‍ക്കാര്‍ ജീവനക്കാരും, മറ്റിതര സര്‍ക്കാര്‍ ജീവനക്കാരും നിഷ്പക്ഷമായി സേവനം അനുഷ്ഠിക്കാന്‍ നിയോഗിക്കപ്പെട്ടവരാണ്. ഇന്ന് അവര്‍ രാഷ്‌ട്രീയപാര്‍ട്ടികളുടെ വാലാട്ടികളെപ്പോലെ തെരുവില്‍ ഇറങ്ങി സര്‍ക്കാരിനേയും ജനങ്ങളേയും വെല്ലുവിളിക്കുന്നു. ജനങ്ങള്‍ നിയോഗിച്ച സര്‍ക്കാരുകള്‍ അവരുടെ അടിസ്ഥാന ധര്‍മ്മം മറന്ന് നിഷ്‌ക്രിയരായി ഉറങ്ങുന്നു. സമരം ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഒരുപരിഗണനയും അര്‍ഹിക്കുന്നില്ല, അവര്‍ ആരായാലും പിറ്റേദിവസം ഔദ്യോഗികസ്ഥാനത്ത് ഉണ്ടാവാന്‍ പാടില്ല. ഇത് ഗുരുതരമായ ഭരണഘടനാ പ്രതിസന്ധിയാണ്. ഇക്കൂട്ടരെ പുറത്താക്കേണ്ടതാണ്. ജനങ്ങളുടെ ആഫീസുകളിലും, സ്ഥാപനങ്ങളിലും ജോലിചെയ്യുന്നവര്‍ക്ക് ജനങ്ങള്‍ക്കോ, സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ അവകാശമില്ല. സമരം ചെയ്താല്‍ സ്ഥാനം പടിക്ക് പുറത്തായിരിക്കണം. ജനസേവനത്തിനു നിയോഗിച്ചിരിക്കുന്ന സര്‍ക്കാരിന്റെ പ്രഥമ കര്‍ത്തവ്യമാണ് ഇത്തരം സമരങ്ങള്‍ ഒഴിവാക്കുകയെന്നത്.കേന്ദ്രസര്‍ക്കാര്‍, സംസ്ഥാനസര്‍ക്കാര്‍,  കോടതികള്‍ മുതലായവരുടെ അടിയന്തര ശ്രദ്ധ ഇതില്‍ പതിയേണ്ടതാണ്.

-വിജയകുമാര്‍, തിരുവനന്തപുരം.

വോട്ടിംഗ് മെഷീന്‍

ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ ജയിച്ചു. വോട്ടിംഗ് മെഷീന്‍ അത്ര മോശപ്പെട്ട സാധനമാണെന്നാര്, എപ്പോ പറഞ്ഞു?

– കെ എ സോളമന്‍, എസ്.എല്‍.പുരം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

India

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

Kerala

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

Kerala

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

India

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

പുതിയ വാര്‍ത്തകള്‍

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

ബാര്‍ പരീക്ഷ പാസാകാതെ 1,157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നു, തുടര്‍നടപടിക്കു നിര്‍ദേശിച്ച് ഹൈക്കോടതി

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

തെലുങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയുടെ ഭാര്യയുമായ കോട്ട നീലിമ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) കോട്ട നീലിമ (വലത്ത്)

പവന്‍ ഖേരയുടെ ഭാര്യ നീലിമ കോട്ട മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് സഹായം ഒപ്പിച്ചുകൊടുക്കുന്നതായി വിമര്‍ശനം

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

മുല്ലപെരിയാര്‍ കേസില്‍ അഡ്വ റോയ് എബ്രഹാമിനെ സ്‌പെഷ്യല്‍ കൗണ്‍സിലായി നിയമിച്ച് കേരളം

കണ്ടാൽ ഓക്കാനം വരും ; പുരുഷന്മാർക്ക് മാറും വയറും വളരുന്നത് വൈകൃതമാണ് ; പുലിക്കളി കലാകാരന്മാരെ അധിക്ഷേപിച്ച് നടൻ വി കെ ശ്രീരാമൻ

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.