Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ബിജെപിയുടെ പടപ്പുറപ്പാട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2018, 02:08 am IST
inEditorial

അടുത്തവര്‍ഷമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ്. എന്‍ഡിഎയെ പരാജയപ്പെടുത്താന്‍ ബിജെപി വിരുദ്ധരെല്ലാം ഒന്നിക്കാനുള്ള ഒരുക്കത്തിലാണ്. അതിനെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ ബിജെപി ആരംഭിച്ചു. അതിന്റെ ഭാഗമായി ബിജെപി അധ്യക്ഷന്‍ അമിത്ഷാ പ്രമുഖ വ്യക്തികളെ കാണാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നു. രാജ്യത്തെ ഒരുലക്ഷം പ്രമുഖരെ സമ്പര്‍ക്കം ചെയ്യുമെന്ന് അദ്ദേഹം  വ്യക്തമാക്കിയിരിക്കുന്നു. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണപരമായ നേട്ടങ്ങള്‍ വിശദീകരിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ ദിവസം അദ്ദേഹം കരസേനാമേധാവിയായിരുന്ന ദല്‍ബിര്‍സിംഗ് സുഹാഗിനെ സന്ദര്‍ശിച്ചത് ഇതിന്റെ ഉദാഹരണമാണ്. രാജ്യത്താകമാനം 30 കോടി പെരെ സന്ദര്‍ശിക്കാനാണ് ബിജെപി പദ്ധതിയിട്ടിരിക്കുന്നത്. അത് ആരംഭിച്ചുകഴിഞ്ഞു. ബിജെപിയെ പരാജയപ്പെടുത്താന്‍ അവിശുദ്ധ കൂട്ടുകെട്ടുകളും സഖ്യങ്ങളും ആരംഭിക്കുമ്പോള്‍ അതിനെ മറികടക്കാനുള്ള പടപ്പുറപ്പാടാണ് ബിജെപിയുടേത്. നാലുവര്‍ഷത്തിനിടയില്‍ നടത്തിയ ജനോപകാരപ്രദമായ പദ്ധതികള്‍ അട്ടിമറിക്കാന്‍ ബിജെപി വിരുദ്ധപാര്‍ട്ടികളും സര്‍ക്കാരുകളും ശ്രമിക്കുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കേരളത്തില്‍ നിന്നും ഉണ്ടാകുന്നത്. പ്രധാനമന്ത്രി ആവാസ് യോജന കേരളത്തിലെ ബാങ്കുകള്‍ അട്ടിമറിക്കുന്നു എന്ന വാര്‍ത്ത അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. 

പാന്‍കാര്‍ഡ് ഉള്ളവര്‍ക്കേ വായ്‌പ അനുവദിക്കൂ എന്ന നിലപാടാണ് ദരിദ്ര കുടുംബങ്ങള്‍ക്ക് തിരിച്ചടിയായത്.  സംസ്ഥാനമൊട്ടാകെ പതിനായിരക്കണക്കിന് ആളുകള്‍ക്ക് ഇത്തരത്തില്‍ വായ്‌പ നിഷേധിക്കുന്നുണ്ട് എന്നാണ് വാര്‍ത്ത. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് പദ്ധതി പ്രകാരമുള്ള തുക കൈമാറുന്നത്. എന്നാല്‍ സാധാരണക്കാര്‍ ബാങ്കുകളെ സമീപിച്ചാല്‍ ബാങ്ക് അനുകൂല നിലപാടുകള്‍ സ്വീകരിക്കാതെ വട്ടം കറക്കുകയാണ്. കരം അടച്ച രസീത്, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാരം/ പട്ടയം, പോക്ക് വരവ് നടത്തിയ സര്‍ട്ടിഫിക്കറ്റ്, പാന്‍കാര്‍ഡ്, കുടികിടപ്പ് സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ സ്‌കെച്ച് തുടങ്ങിയ രേഖകളുടെ കോപ്പി ബാങ്കില്‍ ഹാജരാക്കണം. ഇവയ്‌ക്ക് പുറമെ അപേക്ഷകന്റെ വീട്ടിലേക്ക് നാലടി വഴി ഉണ്ടായിരിക്കണമെന്നും ബാങ്കുകള്‍ വ്യവസ്ഥ ചെയ്യുന്നു. ഈ നിബന്ധനകള്‍ വായ്‌പ നിഷേധിക്കുന്നതിനാണെന്ന് വ്യക്തം. ബാങ്ക് ജീവനക്കാരില്‍ പലരും ബിജെപി വിരുദ്ധരായതാണ് ഇതിന് കാരണം. പാന്‍ കാര്‍ഡും ആദായനികുതി നല്‍കുന്നവനും മാത്രമേ ഭവനലോണ്‍ നല്‍കാവൂ എന്ന് കേന്ദ്ര സര്‍ക്കാര്‍ ഒരിടത്തും പറയുന്നില്ല. എന്നിട്ടും നിഷേധാത്മക നിലപാട് സ്വീകരിക്കുന്നത് ദുരൂഹമാണ്.

ഭവന വായ്‌പയ്‌ക്കായി പല ബാങ്കുകളേയും സമീപിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ പദ്ധതി നിലവിലില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പ്രധാനമന്ത്രി ആവാസ് യോജന ഇടത് സര്‍ക്കാര്‍ ലൈഫ് മിഷനിലേക്ക് ലയിപ്പിച്ച് സ്വന്തം പേരിലാക്കിയതാണ് ഇതിന് കാരണം. വീട് നിര്‍മിക്കാനും പുതുക്കിപ്പണിയാനും ഒരു ലക്ഷം മുതല്‍ രണ്ടര ലക്ഷം വരെ കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്. ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് 6 ലക്ഷം രൂപ വരെ വായ്‌പ ലഭിക്കും. വാര്‍ഷിക വരുമാനം 6- 12 ലക്ഷം പരിധിയിലുള്ളവര്‍ക്ക് നാലു ശതമാനം പലിശ സബ്‌സിഡിയും 12- 18 ലക്ഷം പരിധിയിലുള്ളവര്‍ക്ക് മൂന്ന് ശതമാനം പലിശ സബ്‌സിഡിയുമാണ് ലഭിക്കുക. പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ വായ്‌പ എടുത്ത തുക തിരിച്ചടച്ചാല്‍ മതിയാകും. 21 വയസ്സ് മുതല്‍ 55 വയസ്സ് വരെയുള്ളവര്‍ക്ക് വായ്‌പയ്‌ക്ക് അപേക്ഷിക്കാം. കേന്ദ്രത്തെ തോല്‍പ്പിക്കാന്‍ പാവപ്പെട്ടവരെ ശിക്ഷിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച് അടിയന്തിരമായ അന്വേഷണവും നടപടിയും അനിവാര്യമാണ്. സമസ്തമേഖലയിലും പരിവര്‍ത്തനമുണ്ടാക്കാനുള്ള ബൃഹത്തായ പദ്ധതികള്‍ കേന്ദ്രം ആവിഷ്‌കരിച്ച് നടപ്പാക്കുന്നു. അതിനെ ഇകഴ്‌ത്തികാട്ടാനും അര്‍ഹിക്കുന്നവര്‍ക്ക് ആനുകൂല്യം കിട്ടാതിരിക്കാനും സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്നതിടുക്കം അപലപനീയമാണ്. കേന്ദ്രത്തിന്റെ നല്ല നടപടികള്‍ ജനങ്ങള്‍ തിരിച്ചറിയാതിരിക്കാനാണ് ഇടത് സര്‍ക്കാരിന്റെയും കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷത്തിന്റെയും ശ്രമം. പക്ഷേ അതിനെ മറികടക്കാന്‍ ബിജെപിയുടെ പടപ്പുറപ്പാട് സഹായിക്കുമെന്നതില്‍ സംശയമില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

India

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

Kerala

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

Kerala

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

India

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

പുതിയ വാര്‍ത്തകള്‍

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

ബാര്‍ പരീക്ഷ പാസാകാതെ 1,157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നു, തുടര്‍നടപടിക്കു നിര്‍ദേശിച്ച് ഹൈക്കോടതി

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

തെലുങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയുടെ ഭാര്യയുമായ കോട്ട നീലിമ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) കോട്ട നീലിമ (വലത്ത്)

പവന്‍ ഖേരയുടെ ഭാര്യ നീലിമ കോട്ട മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് സഹായം ഒപ്പിച്ചുകൊടുക്കുന്നതായി വിമര്‍ശനം

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

മുല്ലപെരിയാര്‍ കേസില്‍ അഡ്വ റോയ് എബ്രഹാമിനെ സ്‌പെഷ്യല്‍ കൗണ്‍സിലായി നിയമിച്ച് കേരളം

കണ്ടാൽ ഓക്കാനം വരും ; പുരുഷന്മാർക്ക് മാറും വയറും വളരുന്നത് വൈകൃതമാണ് ; പുലിക്കളി കലാകാരന്മാരെ അധിക്ഷേപിച്ച് നടൻ വി കെ ശ്രീരാമൻ

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.